Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കാളിമലയിലെ ചിത്രാപൗര്‍ണമി

മലയുടെ നെറുകയിലെ ഈ ദേവീസ്ഥാനത്തിന്റെ പഴക്കമെത്രയെന്ന് പഴമക്കാര്‍ക്കു പോലും നിശ്ചയമില്ല. ഐതിഹ്യത്തിലും ചരിത്രത്തിലും ഒരുപോലെ പരാമര്‍ശിക്കുന്ന ദേവസ്ഥാനം അഗസ്ത്യാര്‍ മുനിയുടെ പാദസ്പര്‍ശത്താല്‍, പരിപാവനമായി കരുതപ്പെടുന്നു. മലമുകളില്‍ തപസ്സനുഷ്ഠിച്ചിരുന്ന അഗസ്ത്യ മുനിക്ക് ശ്രീധര്‍മ്മശാസ്താവ് ദര്‍ശനം നല്‍കിയ കഥയാണ് ക്ഷേത്രോല്‍പത്തിക്ക് നിദാനം.

സജി ചന്ദ്രന്‍ കാരക്കോണം by സജി ചന്ദ്രന്‍ കാരക്കോണം
Apr 14, 2023, 10:18 pm IST
in Samskriti

വീണ്ടുമൊരു ചിത്രാപൗര്‍ണമി പൊങ്കാലയ്‌ക്കൊരുങ്ങുകയാണ് വരമ്പതി കാളിമല ക്ഷേത്രം. കേരള -തമിഴ്‌നാട് അതിര്‍ത്തിയില്‍ സഹ്യപര്‍വത മലനിരകളിലെ അഗസ്ത്യാര്‍കൂടത്തിന് അനുബന്ധമായ കൂനിച്ചി കൊണ്ട കെട്ടി മലനിരകളിലാണ് ദക്ഷിണേന്ത്യന്‍ തീര്‍ത്ഥാടന കേന്ദ്രമായ വരമ്പതി കാളിമല ക്ഷേത്രമുള്ളത്. ദ്രാവിഡ പൂജാരീതികള്‍ നിലനിന്നിരുന്ന അപൂര്‍വ്വം ക്ഷേത്രങ്ങളിലൊന്നാണിത്. വനപ്രദേശമായിരുന്ന ഇവിടെ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ വെച്ചാരാധയും, പൂജകളും നടന്നിരുന്നതായി വിശ്വസിക്കപ്പെടുന്നു.

മലയുടെ നെറുകയിലെ ഈ ദേവീസ്ഥാനത്തിന്റെ പഴക്കമെത്രയെന്ന് പഴമക്കാര്‍ക്കു പോലും നിശ്ചയമില്ല. ഐതിഹ്യത്തിലും ചരിത്രത്തിലും ഒരുപോലെ പരാമര്‍ശിക്കുന്ന ദേവസ്ഥാനം അഗസ്ത്യാര്‍ മുനിയുടെ പാദസ്പര്‍ശത്താല്‍, പരിപാവനമായി കരുതപ്പെടുന്നു. മലമുകളില്‍ തപസ്സനുഷ്ഠിച്ചിരുന്ന അഗസ്ത്യ മുനിക്ക് ശ്രീധര്‍മ്മശാസ്താവ് ദര്‍ശനം നല്‍കിയ കഥയാണ് ക്ഷേത്രോല്‍പത്തിക്ക് നിദാനം. മുനിയുടെ തപശക്തിയാല്‍ മലമുകളില്‍ ഉറവ പൊട്ടിയ തീര്‍ത്ഥം ഏതു വേനലിലും വറ്റാറില്ല. കാളീതീര്‍ത്ഥമെന്നറിയപ്പെടുന്ന ഈ ഉറവയിലെ ജലത്തിന് ഔഷധഗുണമുണ്ടെന്നാണ് കരുതുന്നത്. ഇത് രോഗശമനത്തിന് പവിത്രജലമായി വീടുകളില്‍ സൂക്ഷിക്കാറുണ്ട്.  

തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന മാര്‍ത്താണ്ഡവര്‍മ്മയുടെ പലായനവുമായി ബന്ധപ്പെട്ട മറ്റൊരു ഐതിഹ്യവും നിലവിലുണ്ട്. നിബിഡവനമായിരുന്ന ശൂലം കുത്തി അപ്പില്‍ വനവാസികളായ കാണിക്കാരുടെ സംരക്ഷണയില്‍ രാജാവ് കഴിഞ്ഞിരുന്ന സമയത്ത്, വനവാസി ബാലന്റെ രൂപത്തിലെത്തിയ ധര്‍മ്മശാസ്താവ് ശത്രുക്കളെ തുരത്തിയതായി പറയപ്പെടുന്നു. ക്ഷേത്രം ഉള്‍പ്പെടുന്ന 600 ഏക്കര്‍ വനഭൂമി കരമൊഴിവാക്കി മാര്‍ത്താണ്ഡവര്‍മ്മ ചെമ്പു പട്ടയം നല്‍കിയിട്ടുള്ളത്, ധര്‍മ്മശാസ്താവിനോടുള്ള അത്യഗാധമായ ഭക്തിയാലാണ്.  

സമുദ്രനിരപ്പില്‍ നിന്നും മൂവായിരത്തി അറുന്നൂറോളം അടി ഉയരത്തിലുള്ള മലകയറി പതിനായിരക്കണക്കിന് സ്ത്രീജനങ്ങളാണ് ചിത്രാപൗര്‍ണമി നാളില്‍ ദേവിക്ക് പൊങ്കാല അര്‍പ്പിക്കാനെത്തുന്നത്. ഭദ്രകാളിയാണ് മുഖ്യദേവതയെങ്കിലും, ശാസ്താവ്, ശിവന്‍, നാഗയക്ഷി എന്നീ ദേവതകള്‍ക്കും പൂജകളും വഴിപാടുകളും സമര്‍പ്പിക്കുന്നു. വിശേഷ ദിവസങ്ങളില്‍ സ്ത്രീകളുള്‍പ്പെടെയുള്ള ഭക്തജനങ്ങള്‍ ഇരുമുടിക്കെട്ടേന്തിയാണ് മല ചവിട്ടുന്നത്. ‘അന്നൂരി’, നെല്ലെന്ന ഒരു അത്ഭുതനെല്ല് കാളിമലയില്‍ ഉണ്ടായിരുന്നതായി പഴമക്കാര്‍ പറയുന്നു.                    

തിരുവനന്തപുരം -കന്യാകുമാരി ജില്ലകളുടെ അതിര്‍ത്തി പ്രദേശത്ത് തമിഴ്‌നാട് ഭാഗത്തെ വിളവന്‍കോട് താലൂക്കിലെ കടയല്‍ പഞ്ചായത്തിലാണ് വരമ്പതികാളിമല തീര്‍ത്ഥാടന സങ്കേതം. പ്രകൃതിസുന്ദരമായ മലനിരകളും വനവും നെയ്യാര്‍ഡാം, പേച്ചിപ്പാറ, ചിറ്റാര്‍, കോതയാര്‍  അണകളും മലമുകളിലെത്തിയാല്‍ കാണാം. 2022 ലെ തീര്‍ത്ഥാടന വേളയില്‍ ലക്ഷക്കണക്കിന് ഭക്തരാണ് കാളിമലയിലെത്തിയത്. തിരുവനന്തപുരത്തു നിന്നും വെള്ളറട വഴി കാളിമലയിലെത്താം. ഏപ്രില്‍ 29 മുതല്‍ മേയ് 5 വരെയാണ് ഇക്കൊല്ലത്തെ തീര്‍ത്ഥാടനം. മേയ് 5 നാണ് ചിത്രാപൂര്‍ണിമ പൊങ്കാല.  

Tags: keralaTemple LandChithra pournamiKalimala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ പെരുമഴ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Main Article

കേരളം ഭീകരാലയം: നിഗൂഢത നിറയുന്ന പെരുമ്പാവൂര്‍

Kerala

അതിഥിത്തൊഴിലാളികൾ എന്ന വ്യാജേന കേരളം മുഴുവൻ ബംഗ്ലാദേശികൾ! എറണാകുളത്ത് ഒരു മാസത്തിനുള്ളിൽ അറസ്റ്റിലായത് വ്യാജരേഖകളോടെ 16 ബംഗ്ലാദേശികൾ

Kerala

കെഎസ്ആര്‍ടിസി സൗജന്യയാത്ര നഷ്ടമുണ്ടാക്കിയെന്ന്; ജൂലൈ മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കുന്നു

Kerala

അനധികൃത കുടിയേറ്റം; കേരളത്തിലേക്ക് വരുകയായിരുന്ന 40 ബംഗ്ലദേശ് പൗരന്മാർ മൈസൂരുവിൽ പിടിയിൽ

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.