Thursday, May 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സേവാഭാരതി കടിക്കുന്ന സാധനമാണോ എന്ന് അജിതയോട് ചോദിച്ചവര്‍ക്ക് ചേറു അപ്പാപ്പന്റെ മറുപടി 18 സെന്റ് സ്ഥലം

സേവാഭാരതി എന്ന സന്നദ്ധസംഘടയുടെ വിശ്യാസ്യത ഒരിക്കല്‍ കൂടി വിളംബരം ചെയ്തിക്കുകയാണ് ഈ 75 കാരന്‍.

Janmabhumi Online by Janmabhumi Online
Mar 31, 2023, 04:02 pm IST
in Seva Bharathi
FacebookTwitterWhatsAppTelegramLinkedinEmail

തൃശ്ശൂര്‍:   കോവിഡ് കാലത്ത് സേവാ പ്രവര്‍ത്തനത്തില്‍ മുന്‍ പന്തിയിലായിരുന്നു ചൊവ്വന്നൂര്‍ പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ്.  വാര്‍ഡ് അംഗം ബിജപി പ്രതിനിധി അജിതാ വിശാലിന്റെ ചുറുചുറുക്ക് അതിന് കാരണമായി.  സേവാഭാരതിയുടെ പേരിലായിരുന്നു സേവനം പ്രവര്‍ത്തനം  സംഘടിപ്പിച്ചത്. കയ്യിലുളളതും കടം വാങ്ങിയതും പ്രവര്‍ത്തകര്‍ നുള്ളിപ്പെറുക്കിയതും ഒക്കെ കൂട്ടി സേവാപ്രവര്‍ത്തനം നടത്തുമ്പൊള്‍ സോഷ്യല്‍  മീഡിയയില്‍ അജിതയുടെ പോസ്റ്റിനു താഴെ ഒരാള്‍ പരിഹാസ പോസ്റ്റിട്ടു ‘ എന്താണ് സേവാഭാരതി ?. ഇതിനു മുന്‍പ് ഇവിടെയൊന്നും കണ്ടിട്ടില്ലല്ലോ,? ഈ സാധനം കടിക്കുമോ?‘ എന്നതായിരുന്നു അത്.

അജിത് മറുപോസ്റ്റ് ഇടാനൊന്നും നിന്നില്ല. പക്ഷേ അതിന് കൃത്യമായി മറുപടി പറഞ്ഞിരിക്കുകയാണ് വാര്‍ഡിലെ  ചേറു അപ്പാപ്പന്‍.  തന്റെ 18 സെന്റ് സ്ഥലം  അജിത മുഖേന സേവാഭാരതിക്ക് കൈമാറിക്കൊണ്ട് സേവാഭാരതി എന്ന സന്നദ്ധസംഘടയുടെ വിശ്യാസ്യത ഒരിക്കല്‍ കൂടി വിളംബരം ചെയ്തിക്കുകയാണ് ഈ 75 കാരന്‍.

 എല്ലാം ഒരു സ്വപ്‌നം പോലെയാണ് അജിതയ്‌ക്ക് ഇപ്പോള്‍ തോന്നുന്നത്. ഒരു ദിവസം ചെറു അപ്പാപ്പന്‍ വിളിച്ച് കാണണം എന്നു പറയുന്നു.  ചെന്നപ്പോളാണ് സേവാഭാരതിക്ക്  18 സെന്റ് സ്ഥലം സൗജന്യമായി നല്‍കാമെന്നു പറയാനാണ് വിളിപ്പിച്ചത് എന്നറിയുന്നത്. നാട്ടുകാര്‍ക്ക് നന്മ വരുന്ന എന്തെങ്കിലും ചെയ്യാന്‍ സേവാഭാരതിക്ക് കഴിയും എന്ന വിശ്വാസത്തിലാണ് ഭൂമി നല്‍കുന്നതെന്നും കര്‍ഷകനായ അപ്പാപ്പന്‍ പറഞ്ഞു. മകനും  ദേശീയ അദ്ധ്യാപക പരിഷത്തിന്റെ തൃശ്ശൂര്‍ ജില്ലാ ഭാരവാഹിയുമായ പി സി  വര്‍ഗ്ഗീസും പിതാവിന്റെ ഇഷ്ടത്തിനൊപ്പം നിന്നു. പിന്നീടെല്ലാം പെട്ടന്നായിരുന്നു. രജിസ്ട്രഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി സേവാഭാരതിക്ക്  രേഖാമൂലം കൈമാറി.  രജിസ്ട്രഷന്‍ ഫീസും മറ്റുമായി നല്ലൊരു തുക വേണ്ടിയിരുന്നത് മറ്റൊരാള്‍ സംഭാവനയായും നല്‍കി.

 സ്ഥലത്തിനു സമീപം പഞ്ചായത്തംഗം അജിത

മലയിടുക്കോ ഓണം കേറാ മൂലയോ വയല്‍ ഇറമ്പോ ഒന്നുമല്ല ഈ ഭൂമി. പൊതുമരാമത്ത് റോഡിന്റെ അരുകില്‍ നീണ്ടു കിടക്കുന്ന 18 സെന്റ്.

രജിസ്‌ട്രേഷന്‍ ചെയ്യാന്‍ മൂന്ന് കിലോമീറ്റര്‍ ദൂരം  നടന്നു തന്നെയാണ് വാഹനങ്ങളില്‍ യാത്ര ചെയ്യാത്ത ചെറുഅപ്പാപ്പന്‍ എത്തിയത്. അരക്കോടിക്ക് മുകളില്‍ വില കിട്ടുന്ന  ഭൂമി സേവാഭാരതിക്ക് സൗജന്യമായി രജിസ്റ്റര്‍ ചെയ്ത് തന്നിട്ട് പുഞ്ചിരിച്ചുകൊണ്ട്  കുട പോലും ചൂടാതെ  വേനലില്‍ കുന്നംകുളത്തിന്റെ നെടുമ്പാതയിലൂടെ ആ മനുഷ്യന്‍ പതിയെ നടന്ന് നീങ്ങി.

രജിസ്‌ട്രേഷന്‍ നടപടി പൂര്‍ത്തിയാക്കി മടങ്ങുന്ന  ചേറു അപ്പാപ്പന്‍

Tags: Sevabharathi
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വടക്കുംനാഥന് മുന്നിൽ ഉയർന്ന് നിന്ന് ഹൈന്ദവരൂപങ്ങൾ : നിറഞ്ഞ് നിന്നത് രാം ലല്ല മുതൽ രുദ്രഗണപതി വരെ

Kerala

സേവാഭാരതിയുടെ സഹായഹസ്തം; വിതുര വനവാസി ഊരിലെ കാവ്യേന്ദു വിവാഹിതയായി

'പുലരി' വീട്ടില്‍  സേവാഭാരതിയുടെ ആശ്രയ കേന്ദ്രത്തിന്റെ  പ്രവര്‍ത്തനത്തിന് ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകന്‍ എസ്.സേതുമാധവന്‍ ദീപം തെളിച്ച് തുടക്കം കുറിക്കുന്നു
Kerala

രജനിയുടെ അന്ത്യാഭിലാഷം സഫലമായി, പുലരി വീട് ഇനി ആശ്രയ കേന്ദ്രം; ഇരുപത്തിനാല് മണിക്കൂറും ആംബുലന്‍സ് ഉള്‍പ്പെടെയുള്ള സേവനം

Kerala

ഷൊര്‍ണ്ണൂരില്‍ വന്ദേഭാരത് കുടുങ്ങിയത് അട്ടിമറിശ്രമമോ? വണ്ടി നിന്നത് ഭാരതപ്പുഴയ്‌ക്ക് സമീപം; ഇരുഭാഗത്തും ചതുപ്പുനിലവും

Kerala

‘ സേവാഭാരതിയുടെ പ്രവർത്തനങ്ങൾ എനിക്ക് അറിയാം , പണത്തിന്റെ ഒരു ഭാഗം സേവാഭാരതിയിലൂടെ വിനിയോഗിക്കും ‘ : ഭാഗ്യശാലി ദിനേശ് കുമാർ

പുതിയ വാര്‍ത്തകള്‍

മണ്ണാര്‍ക്കാട് ബസിന്റെ ഡോര്‍ ശരീരത്തില്‍ തട്ടി എംപ്ലോയ്‌മെന്റ് ഓഫീസര്‍ക്ക് ദാരുണാന്ത്യം

ആത്മഹത്യയുടെ വക്കില്‍ നിന്നാണ് ഞങ്ങള്‍ക്ക് ആ നടിയെ കിട്ടുന്നത്’: തരുണ്‍ മൂര്‍ത്തി

മാധവി ബുച്ചിന് ക്‌ളീന്‍ ചിറ്റ്, ആരോപണങ്ങള്‍ അനുമാനങ്ങളുടെ മാത്രം അടിസ്ഥാനത്തിലെന്ന് ലോക്പാല്‍

മണ്‍സൂണ്‍ മഴയുടെ മാറുന്ന സ്വഭാവം

കരുതലേറെ വേണം കാലവര്‍ഷത്തില്‍

31 ന് പടിയിറങ്ങും പന്തീരായിരത്തോളം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പണം കണ്ടെത്താനുള്ള നെട്ടോട്ടത്തില്‍ സര്‍ക്കാര്‍

ഹരിയാനയിലെ ഗുരുഗ്രാമിൽ നിന്ന് ചൈനീസ് പൗരൻ പിടിയിൽ : കൈയ്യിൽ പാസ്പോർട്ടും ഇല്ല വിസയുമില്ല : ആഭ്യന്തര മന്ത്രാലയം ഇടപെടും

മഴക്കാല രോഗങ്ങളും പ്രതിരോധവും

ഭരണസമിതി അംഗത്വം തുടര്‍ച്ചയായി മൂന്നുതവണ മാത്രം : സഹകരണ നിയമ ഭേദഗതി ശരിവച്ച് ഡിവിഷന്‍ ബഞ്ച്

പൈലറ്റ് പോകാനെത്തിയ പോലീസുകാരന്‍ മധ്യവയസ്‌കനെ തള്ളിയിട്ടു; മന്ത്രി കൃഷ്ണൻ കുട്ടിയെ തടഞ്ഞ് നാട്ടുകാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies