Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വടക്കുംനാഥനെ സാക്ഷിയാക്കി മകളെ അനുഗ്രഹിച്ച് റിപ്പര്‍ ജയാനന്ദന്‍; മകളെ താലികെട്ടിയ പൊലീസുകാരന്റെ മകനെയും അനുഗ്രഹിച്ചു

പരോളിന്റെ ഫലത്തിലാണ് കഴിഞ്ഞ 17 വര്‍ഷമായി ജയിലില്‍ കിടന്നിരുന്ന റിപ്പര്‍ ജയാനന്ദന്‍ തൃശൂരില്‍ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയത്. വടക്കുന്നാഥനെ സാക്ഷിയാക്കി റിപ്പര്‍ ജയാനന്ദന്‍ മകളെ തലയില്‍ കൈവെച്ച് അനുഗ്രഹിച്ചു. മകളോട് അങ്ങേയറ്റം ഒരു അച്ഛന്റെ വാത്സല്യത്തോടെ ചേര്‍ന്ന് നിന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2023, 09:36 pm IST
in Kerala

തൃശൂര്‍:പണത്തിനും സ്വര്‍ണ്ണത്തിനും വേണ്ടി ഏഴ് കൊലപാതകങ്ങള്‍ നടത്തി, മൂന്ന് ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന റിപ്പര്‍ ജയാനന്ദന്‍ എന്ന കുറ്റവാളിക്ക് ബുധനാഴ്ച സാഫല്യത്തിന്റെ ദിവസമായി.അഭിഭാഷക കൂടിയായ മകള്‍ കോടതിയില്‍ വാദിച്ച് തരപ്പെടുത്തിയ പരോളിന്റെ ഫലത്തിലാണ് കഴിഞ്ഞ 17 വര്‍ഷമായി ജയിലില്‍ കിടന്നിരുന്ന റിപ്പര്‍ ജയാനന്ദന്‍ തൃശൂരില്‍ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയത്. വടക്കുന്നാഥനെ സാക്ഷിയാക്കി റിപ്പര്‍ ജയാനന്ദന്‍ മകളെ തലയില്‍ കൈവെച്ച് അനുഗ്രഹിച്ചു. മകളോട് അങ്ങേയറ്റം ഒരു അച്ഛന്റെ വാത്സല്യത്തോടെ ചേര്‍ന്ന് നിന്നു. 

പൊലീസ് സുരക്ഷയോടെയാണ് റിപ്പര്‍ ജയാനന്ദന്‍ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയത്. അടുത്തബന്ധുക്കള്‍ മാത്രമാണ് വടക്കുന്നാഥ ക്ഷേത്രത്തില്‍ വിവാഹച്ചടങ്ങിന് സംബന്ധിച്ചത്.  അഭിഭാഷകയായ മകള്‍ കാര്‍ത്തികയെ വിവാഹം കഴിക്കുന്നത് പൊലീസുകാരന്റെ മകനാണെന്നത് വിധിയുടെ വൈപരീത്യമായിരിക്കാം. മരുമകനും അഭിഭാഷകന്‍ തന്നെ. രണ്ടു ദിവസം പരോള്‍ കിട്ടിയെങ്കിലും വീട്ടില്‍ ഒരു രാത്രി ഉറങ്ങാ‍ന്‍ കഴിഞ്ഞില്ലെന്ന സങ്കടം റിപ്പര്‍ ജയാനന്ദന് ഉണ്ട്. അതിന് പൊലീസ് അനുവദിക്കാതിരുന്നത് ജയാനന്ദന്റെ സുരക്ഷയെ കരുതിയാണ്. കാരണം ഏഴ് കൊലപാതകം നടത്തിയ റിപ്പര്‍ ജയാനന്ദന്‍ ആക്രമിക്കപ്പെടാനുള്ള സാധ്യത കൂടുതലാണെന്നതിനാല്‍ പരോളിലിറങ്ങിയ ആദ്യ ദിവസം രാത്രി പൊലീസ് വിയ്യൂര്‍ ജയിലില്‍ തന്നെ തിരിച്ചുകൊണ്ടുപോയി. പക്ഷെ അന്ന് കുറച്ച് നേരം ഭാര്യ ഇന്ദിരയോടും രണ്ട് പെണ്‍മക്കളോടും വര്‍ത്തമാനം പറഞ്ഞ് ചെലവഴിക്കാന്‍ കഴിഞ്ഞത് റിപ്പര്‍ ജയാനന്ദന് എന്നും സൂക്ഷിക്കാനുള്ള ഓര്‍മ്മയായി മാറും.  

വിരലടയാളം പതിയാതിരിക്കാന്‍ കയ്യില്‍ സോക്സ് ധരിച്ചാണ് കുറ്റകൃത്യം ചെയ്യുക. സിനിമയില്‍ നിന്നാണ് കുറ്റകൃത്യങ്ങള്‍ പഠിച്ചത്. രണ്ട് തവണ ജയില്‍ ചാടിയിട്ടുണ്ട്.  

മൂന്ന് ജീവപര്യന്തം ശിക്ഷ അനുഭവിക്കേണ്ട റിപ്പര്‍ ജയാനന്ദന് ഇപ്പോള്‍ 17 വര്‍ഷത്തെ തടവിന് ശേഷം പരോള്‍ അനുവദിച്ചത് മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ്. പക്ഷെ ഏഴ് പേരെ കൊന്ന ആളായതിനാല്‍ ഇദ്ദേഹത്തിന്റെ സുരക്ഷയ്‌ക്ക് ഭീഷണിയുള്ളതിനാല്‍ വീട്ടില്‍ അന്തിയുറങ്ങാ‍ന്‍ പൊലീസ് സമ്മതിച്ചില്ല. പകരം വൈകുന്നേരം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തന്നെ എത്തിച്ചു.  

ഇതിനിടെ റിപ്പര്‍ ജയാനന്ദനെക്കുറിച്ച് ഒരു ജേണലിസ്റ്റ് നിധീഷ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് കൂടുതല്‍ ചര്‍ച്ചാവിഷയമാവുകയാണ്. ഏഴ് കൊലപാതകങ്ങളില്‍ അഞ്ചിലും ജയാനന്ദന്‍ വിട്ടയയ്‌ക്കപ്പെടുകയായിരുന്നുവെന്നും പല കേസുകളിലും പൊലീസ് തന്നെ പ്രതിയാക്കുകയാണെന്നും റിപ്പര്‍ ജയാനന്ദന്‍ പറഞ്ഞതായി നിധീഷ് എന്ന ജേണലിസ്റ്റ് വെളിപ്പെടുത്തുന്നു.  

ജയാനന്ദന്റെ ഭാര്യ ഇന്ദിരയെ ഒരു അഭിഭാഷകന്‍ ബലാത്സംഗം ചെയ്യുകയുണ്ടായി. കീര്‍ത്തി, കാശ്മീര എന്നിങ്ങനെ രണ്ട് പെണ്‍കുട്ടികളാണ് ജയാനന്ദന് ഉള്ളത്. അതില്‍ കീര്‍ത്തി അഭിഭാഷകയായി. കാശ്മീര ഡോക്ടറാകാന്‍ പഠിക്കുന്നു. കീര്‍ത്തിയെ വിവാഹം കഴിക്കുന്നത് ഒരു പൊലീസുകാരന്റെ മകനാണ്. ഇയാളും അഭിഭാഷകനാണ്. ഇരുവരും നിയമം പഠിക്കുമ്പോഴാണ് പ്രണയിച്ചത്. അതാണ് വിവാഹത്തില്‍ കലാശിച്ചത്.  

Tags: വിവാഹംSri vadakkunnatha Templeവടക്കുന്നാഥന്‍paroleRipper Jayanandanറിപ്പര്‍ ജയാനന്ദന്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെരിയ ഇരട്ടക്കൊലക്കേസ് പ്രതികള്‍ക്ക് പരോള്‍:അടിയന്തര റിപ്പോര്‍ട്ട് തേടി രമേശ് ചെന്നിത്തല, കേസില്‍ പുനരന്വേഷണം വേണമെന്ന് ആവശ്യം

Kerala

ഭാര്യാ മാതാവിന്റെ അനാരോഗ്യം :ഡിവൈഎഫ്‌ഐ നേതാവ് വികെ നിഷാദിന് വീണ്ടും പരോള്‍

Kerala

എൽഡിഎഫ് സർക്കാർ അധികാരം ഒഴിയും മുമ്പ് തിരക്കിട്ട് നീക്കം; പെരിയ ഇരട്ടക്കൊലക്കേസ് പ്രതികൾക്ക് കൂട്ടപ്പരോൾ

Kerala

കോടതി 20 വര്‍ഷം തടവിന് ശിക്ഷിച്ച സിപിഎം നേതാവിന് ഒരു മാസത്തിനുളളില്‍ പരോള്‍,ആനുകൂല്യം തെരഞ്ഞെടുപ്പില്‍ പയ്യന്നൂര്‍ നഗരസഭയില്‍ വിജയിച്ച നിഷാദിന്

Kerala

ടിപി വധക്കേസ് പ്രതികൾക്ക് വീണ്ടും പരോള്‍; പുറത്തി റങ്ങുന്നത് 15 ദിവസത്തേയ്‌ക്ക്, സ്വാഭാവിക പരോളെന്ന് ജയിൽ അധികൃതർ

പുതിയ വാര്‍ത്തകള്‍

ഹരിവരാസനം”പൂജാ ചടങ്ങുകളോടെ ആരംഭിച്ചു ;മലയാള സിനിമയിൽ ആദ്യമായി എല്ലാ സിനിമാ പ്രവർത്തകരും തൂഫാൻ വാരിയേഴ്‌സ് ആയ ചിത്രം

ഇന്ത്യയുടെ മാർക്കോസ് കമാൻഡോകളെ കണ്ടമാത്രയിൽ കപ്പൽ വിട്ടോടി കടൽ കൊള്ളക്കാർ ; സിനിമാ സ്റ്റൈൽ രംഗങ്ങൾ നടന്നത് ഏദൻ ഉൾക്കടലിൽ

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ എത്തി

ഭീകരതയുടെ ഇരകൾക്കൊപ്പം നിൽക്കുന്നതിനുപകരം ഫാറൂഖും മെഹബൂബയും പാകിസ്ഥാനെ സംഭാഷണത്തിന് ക്ഷണിക്കുന്നു : തീവ്രവാദം മറന്ന് പ്രതിപക്ഷ നേതാക്കളുടെ പാക് സ്നേഹം

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ചുരിദാർ അനുവദിക്കില്ല; ഉത്തരവിട്ട് ഹൈക്കോടതി, സ്ത്രീകൾക്ക് പരമ്പരാഗത കേരളീയ വസ്ത്രധാരണം തുടരും

ഗോവധ നിരോധനം: സുപ്രീംകോടതിയെ സമീപിച്ച് വിജയ് സ‌ർക്കാർ, 1958-ലെ മൃഗസംരക്ഷണ നിയമത്തിന് വിരുദ്ധമെന്ന് വാദം

റിലീസിന് മുൻപ് ‘ജനനായകൻ’ കണ്ടത് 1.2 കോടി ആളുകൾ;വിജയ്‌ക്ക് വൻ തിരിച്ചടി

35,000 കോടിയുടെ നിക്ഷേപം; 21,000 തൊഴിലവസരം ; രാജ്യത്ത് നാലാമത്തെ വാഹന പ്ലാന്റ് ഒരുക്കി സുസുക്കി ; പ്രതിവർഷം 40 ലക്ഷം വാഹനങ്ങൾ പുറത്തിറക്കും

തമ്പാനൂരിൽ റെയിൽവേ ട്രാക്കിന് മുകളിലേക്ക് പൈലിങ് യന്ത്രം മറിഞ്ഞു; ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ ഗതാഗതം നിർത്തിവച്ചു

പൊട്ടും കുറിയും കണ്ട് ഒരാളെയും സംഘപരിവാര്‍ എന്ന് ചാപ്പ കുത്തരുത് ; ശേഷാദ്രിനാഥ് സംഘപരിവാര്‍ അനുകൂലിയണെങ്കില്‍, പി എം നിയാസ് അത് തെളിയിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.