Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വടക്കുംനാഥനെ സാക്ഷിയാക്കി മകളെ അനുഗ്രഹിച്ച് റിപ്പര്‍ ജയാനന്ദന്‍; മകളെ താലികെട്ടിയ പൊലീസുകാരന്റെ മകനെയും അനുഗ്രഹിച്ചു

പരോളിന്റെ ഫലത്തിലാണ് കഴിഞ്ഞ 17 വര്‍ഷമായി ജയിലില്‍ കിടന്നിരുന്ന റിപ്പര്‍ ജയാനന്ദന്‍ തൃശൂരില്‍ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയത്. വടക്കുന്നാഥനെ സാക്ഷിയാക്കി റിപ്പര്‍ ജയാനന്ദന്‍ മകളെ തലയില്‍ കൈവെച്ച് അനുഗ്രഹിച്ചു. മകളോട് അങ്ങേയറ്റം ഒരു അച്ഛന്റെ വാത്സല്യത്തോടെ ചേര്‍ന്ന് നിന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2023, 09:36 pm IST
in Kerala

തൃശൂര്‍:പണത്തിനും സ്വര്‍ണ്ണത്തിനും വേണ്ടി ഏഴ് കൊലപാതകങ്ങള്‍ നടത്തി, മൂന്ന് ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന റിപ്പര്‍ ജയാനന്ദന്‍ എന്ന കുറ്റവാളിക്ക് ബുധനാഴ്ച സാഫല്യത്തിന്റെ ദിവസമായി.അഭിഭാഷക കൂടിയായ മകള്‍ കോടതിയില്‍ വാദിച്ച് തരപ്പെടുത്തിയ പരോളിന്റെ ഫലത്തിലാണ് കഴിഞ്ഞ 17 വര്‍ഷമായി ജയിലില്‍ കിടന്നിരുന്ന റിപ്പര്‍ ജയാനന്ദന്‍ തൃശൂരില്‍ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയത്. വടക്കുന്നാഥനെ സാക്ഷിയാക്കി റിപ്പര്‍ ജയാനന്ദന്‍ മകളെ തലയില്‍ കൈവെച്ച് അനുഗ്രഹിച്ചു. മകളോട് അങ്ങേയറ്റം ഒരു അച്ഛന്റെ വാത്സല്യത്തോടെ ചേര്‍ന്ന് നിന്നു. 

പൊലീസ് സുരക്ഷയോടെയാണ് റിപ്പര്‍ ജയാനന്ദന്‍ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയത്. അടുത്തബന്ധുക്കള്‍ മാത്രമാണ് വടക്കുന്നാഥ ക്ഷേത്രത്തില്‍ വിവാഹച്ചടങ്ങിന് സംബന്ധിച്ചത്.  അഭിഭാഷകയായ മകള്‍ കാര്‍ത്തികയെ വിവാഹം കഴിക്കുന്നത് പൊലീസുകാരന്റെ മകനാണെന്നത് വിധിയുടെ വൈപരീത്യമായിരിക്കാം. മരുമകനും അഭിഭാഷകന്‍ തന്നെ. രണ്ടു ദിവസം പരോള്‍ കിട്ടിയെങ്കിലും വീട്ടില്‍ ഒരു രാത്രി ഉറങ്ങാ‍ന്‍ കഴിഞ്ഞില്ലെന്ന സങ്കടം റിപ്പര്‍ ജയാനന്ദന് ഉണ്ട്. അതിന് പൊലീസ് അനുവദിക്കാതിരുന്നത് ജയാനന്ദന്റെ സുരക്ഷയെ കരുതിയാണ്. കാരണം ഏഴ് കൊലപാതകം നടത്തിയ റിപ്പര്‍ ജയാനന്ദന്‍ ആക്രമിക്കപ്പെടാനുള്ള സാധ്യത കൂടുതലാണെന്നതിനാല്‍ പരോളിലിറങ്ങിയ ആദ്യ ദിവസം രാത്രി പൊലീസ് വിയ്യൂര്‍ ജയിലില്‍ തന്നെ തിരിച്ചുകൊണ്ടുപോയി. പക്ഷെ അന്ന് കുറച്ച് നേരം ഭാര്യ ഇന്ദിരയോടും രണ്ട് പെണ്‍മക്കളോടും വര്‍ത്തമാനം പറഞ്ഞ് ചെലവഴിക്കാന്‍ കഴിഞ്ഞത് റിപ്പര്‍ ജയാനന്ദന് എന്നും സൂക്ഷിക്കാനുള്ള ഓര്‍മ്മയായി മാറും.  

വിരലടയാളം പതിയാതിരിക്കാന്‍ കയ്യില്‍ സോക്സ് ധരിച്ചാണ് കുറ്റകൃത്യം ചെയ്യുക. സിനിമയില്‍ നിന്നാണ് കുറ്റകൃത്യങ്ങള്‍ പഠിച്ചത്. രണ്ട് തവണ ജയില്‍ ചാടിയിട്ടുണ്ട്.  

മൂന്ന് ജീവപര്യന്തം ശിക്ഷ അനുഭവിക്കേണ്ട റിപ്പര്‍ ജയാനന്ദന് ഇപ്പോള്‍ 17 വര്‍ഷത്തെ തടവിന് ശേഷം പരോള്‍ അനുവദിച്ചത് മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ്. പക്ഷെ ഏഴ് പേരെ കൊന്ന ആളായതിനാല്‍ ഇദ്ദേഹത്തിന്റെ സുരക്ഷയ്‌ക്ക് ഭീഷണിയുള്ളതിനാല്‍ വീട്ടില്‍ അന്തിയുറങ്ങാ‍ന്‍ പൊലീസ് സമ്മതിച്ചില്ല. പകരം വൈകുന്നേരം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തന്നെ എത്തിച്ചു.  

ഇതിനിടെ റിപ്പര്‍ ജയാനന്ദനെക്കുറിച്ച് ഒരു ജേണലിസ്റ്റ് നിധീഷ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് കൂടുതല്‍ ചര്‍ച്ചാവിഷയമാവുകയാണ്. ഏഴ് കൊലപാതകങ്ങളില്‍ അഞ്ചിലും ജയാനന്ദന്‍ വിട്ടയയ്‌ക്കപ്പെടുകയായിരുന്നുവെന്നും പല കേസുകളിലും പൊലീസ് തന്നെ പ്രതിയാക്കുകയാണെന്നും റിപ്പര്‍ ജയാനന്ദന്‍ പറഞ്ഞതായി നിധീഷ് എന്ന ജേണലിസ്റ്റ് വെളിപ്പെടുത്തുന്നു.  

ജയാനന്ദന്റെ ഭാര്യ ഇന്ദിരയെ ഒരു അഭിഭാഷകന്‍ ബലാത്സംഗം ചെയ്യുകയുണ്ടായി. കീര്‍ത്തി, കാശ്മീര എന്നിങ്ങനെ രണ്ട് പെണ്‍കുട്ടികളാണ് ജയാനന്ദന് ഉള്ളത്. അതില്‍ കീര്‍ത്തി അഭിഭാഷകയായി. കാശ്മീര ഡോക്ടറാകാന്‍ പഠിക്കുന്നു. കീര്‍ത്തിയെ വിവാഹം കഴിക്കുന്നത് ഒരു പൊലീസുകാരന്റെ മകനാണ്. ഇയാളും അഭിഭാഷകനാണ്. ഇരുവരും നിയമം പഠിക്കുമ്പോഴാണ് പ്രണയിച്ചത്. അതാണ് വിവാഹത്തില്‍ കലാശിച്ചത്.  

Tags: വിവാഹംSri vadakkunnatha Templeവടക്കുന്നാഥന്‍paroleRipper Jayanandanറിപ്പര്‍ ജയാനന്ദന്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോടതി 20 വര്‍ഷം തടവിന് ശിക്ഷിച്ച സിപിഎം നേതാവിന് ഒരു മാസത്തിനുളളില്‍ പരോള്‍,ആനുകൂല്യം തെരഞ്ഞെടുപ്പില്‍ പയ്യന്നൂര്‍ നഗരസഭയില്‍ വിജയിച്ച നിഷാദിന്

Kerala

ടിപി വധക്കേസ് പ്രതികൾക്ക് വീണ്ടും പരോള്‍; പുറത്തി റങ്ങുന്നത് 15 ദിവസത്തേയ്‌ക്ക്, സ്വാഭാവിക പരോളെന്ന് ജയിൽ അധികൃതർ

Kerala

മൂന്നു മാസത്തിനിടെ രണ്ട് തവണ പരോൾ; ടി.പി കേസ് പ്രതി ടി.കെ.രജീഷ് 20 ദിവസത്തേയ്‌ക്ക് പുറത്തിറങ്ങുന്നു

Kerala

പരോളിനായി പണം വാങ്ങി; ജയിൽ ഡിഐജിക്കെതിരെ കേസ്, ജയിലിൽ സൗകര്യം ഒരുക്കാനും പണം വാങ്ങി

Kerala

പെരിയ ഇരട്ടക്കൊലപാതക കേസിലെ ഒന്നാം പ്രതി എ. പീതാംബരന് പരോള്‍

പുതിയ വാര്‍ത്തകള്‍

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.