Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രണ്ടു മഴയില്‍ക്കൂടി ജാഗ്രത വേണമെന്ന് വിദഗ്ധര്‍; വിഷാംശമുള്ള സൂക്ഷ്മ പദാര്‍ഥങ്ങള്‍ അടങ്ങിയ മഴ എല്ലാ ജീവജാലങ്ങള്‍ക്കും ദോഷമാകും

മഴവെള്ളത്തില്‍ അമ്ല സാന്നിധ്യമുണ്ടോ എന്നറിയുന്നതിന് ലിറ്റ്മസ് പേപ്പര്‍ കൊണ്ടുള്ള പരിശോധന ഒട്ടും ശാസ്ത്രീയമല്ലെന്ന് കൊച്ചിന്‍ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ പരിസ്ഥിതി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ സുജ പി. ദേവിപ്രിയ പറഞ്ഞു.

വിനീത വേണാട്ട് by വിനീത വേണാട്ട്
Mar 17, 2023, 08:48 am IST
in Kerala

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ തീപ്പിടിത്തമുണ്ടായ ശേഷമുള്ള ആദ്യ മഴ പെയ്തൊഴിഞ്ഞെങ്കിലും ആശങ്ക അവസാനിച്ചിട്ടില്ലെന്ന് വിദഗ്ധര്‍. ഇനി പെയ്യുന്ന രണ്ടോ മൂന്നോ വേനല്‍ മഴയെക്കൂടി കരുതിയിരിക്കണമെന്ന് കാലാവസ്ഥാ ഗവേഷകനായ ഡോ. ഗോപകുമാര്‍ ചോലയില്‍ ജന്മഭൂമിയോടു പറഞ്ഞു. ഈ മഴ എല്ലാ ജീവജാലങ്ങള്‍ക്കും ദോഷമാകുമെന്നും അദ്ദേഹം തുടര്‍ന്നു. വിഷാംശമുള്ള സൂക്ഷ്മ പദാര്‍ഥങ്ങള്‍ അന്തരീക്ഷത്തില്‍ അടിഞ്ഞുകൂടുന്നത് വ്യവസായ മേഖലകളില്‍ പതിവാണ്. ഇവയ്‌ക്ക് ആയിരത്തിലേറെ കിലോമീറ്റര്‍ സഞ്ചരിക്കാനുമാകും. മഴയിലൂടെ ഇവ ഭൂമിയിലെത്തും. അന്തരീക്ഷത്തില്‍ നൈട്രിക് ആസിഡും സള്‍ഫ്യൂരിക് ആസിഡുമുണ്ടെങ്കില്‍ മഴവെള്ളത്തിലും ഇവയുടെ സാന്നിധ്യമുണ്ടാകും. ഈ മഴ ശരീരത്തില്‍ നേരിട്ടു പതിക്കുന്നത് വ്രണങ്ങള്‍ക്കും അലര്‍ജിക്കും കാരണമാകും. ശക്തമായ മഴ പെയ്ത് ഒഴിഞ്ഞെങ്കിലേ അന്തരീക്ഷത്തില്‍ രാസ മാലിന്യത്തിന്റെ അളവില്‍ കുറവുണ്ടാകൂ. ഈ വിഷയത്തില്‍ കൂടുതല്‍ ശാസ്ത്രീയ പഠനങ്ങള്‍ നടത്തേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മഴവെള്ളത്തില്‍ അമ്ല സാന്നിധ്യമുണ്ടോ എന്നറിയുന്നതിന് ലിറ്റ്മസ് പേപ്പര്‍ കൊണ്ടുള്ള പരിശോധന ഒട്ടും ശാസ്ത്രീയമല്ലെന്ന് കൊച്ചിന്‍ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ പരിസ്ഥിതി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ സുജ പി. ദേവിപ്രിയ പറഞ്ഞു. വിശദമായ പരിശോധന വേണം. സാധാരണ മഴവെള്ളത്തിന്റെ പിഎച്ച് മൂല്യം 5.5-5 ആണ്. അമ്ല മഴയാണെങ്കില്‍ ഇത് 4.5-4 ആയിരിക്കും. വാതകങ്ങളും പൊടിപടലങ്ങളും അമ്ലമാകുന്ന അവസ്ഥ ഡ്രൈ ഡെപ്പോസിഷന്‍. മഴയിലൂടെ ഭൂമിയിലെത്തുന്ന ഈ ആസിഡ് നിക്ഷേപം ജലാശയങ്ങളെ അമ്ലമയമാക്കുമെന്ന് അവര്‍ പറഞ്ഞു.  

ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ തീപ്പിടിത്തമുണ്ടായതിന്റെ പിറ്റേന്ന് കൊച്ചിയിലെ വായുവിന്റെ ഗുണനിലവാര സൂചിക 295 ആയി ഉയര്‍ന്നിരുന്നു. ഇന്നലെ ഇത് 75 ആയി. ഒറ്റ മഴയില്‍ത്തന്നെ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെട്ടു എന്നതിന്റെ സൂചനയാണിതെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

Tags: മുന്നറിയിപ്പ്ബ്രഹ്മപുരം തീപിടിത്തംAcid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗാർഹിക പീഡനം: കാസര്‍ഗോഡ് ഭര്‍തൃവീട്ടുകാരുടെ മുന്നില്‍വെച്ച് 24കാരി ആസിഡ് കുടിച്ച് ജീവനൊടുക്കി, ഭര്‍ത്താവ് കസ്റ്റഡിയില്‍

Kerala

ശബരിമല സ്വര്‍ണപ്പാളികളില്‍ ആസിഡ് സാന്നിധ്യം

Kerala

കാസര്‍കോട് യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ ശേഷം യുവാവ് ജീവനൊടുക്കി

Kerala

പാലക്കാട് ആസിഡ് കുടിച്ച അഞ്ചുവയസുകാരന്‍ ഗുരുതരാവസ്ഥയില്‍

India

ഹണിമൂണിനായി കശ്മീരിലേയ്‌ക്ക് പോകാനൊരുങ്ങി മകളും, മരുമകനും : മക്കയിൽ പോയാൽ മതിയെന്ന് ഭാര്യാപിതാവ് : മരുമകന്റെ മുഖത്ത് ആസിഡ് ഒഴിച്ചു

പുതിയ വാര്‍ത്തകള്‍

ഭീകരന്‍ സൈനികനായി മാറി, അവസാനം ഇന്ത്യയ്‌ക്കായി വീരമൃത്യു , ഇതാണ് ലാന്‍സ് നായിക് നാസിര്‍ അഹമ്മദ് വാനി

ശ്വേതാമേനോനെതിരെ ജിഹാദി, അദാനി, സംഘപരിവാര്‍ ആരോപണങ്ങള്‍ ചാര്‍ത്തിയ മാലാ പാര്‍വ്വതിയുടെ ഇടത് രാഷ്‌ട്രീയപാശ്ചത്തലം ചര്‍ച്ചയാകുന്നു

രാജ്യത്ത് ആദ്യമായി വഖഫ് ബോർഡിൽ ഹിന്ദുക്കളെ നിയമിച്ച് മധ്യപ്രദേശ് ; മനോജ് മൽപാനിയും , അനിമേഷ് ഭാർഗവയും വഖഫ് ബോർഡിൽ

മഞ്ചേരിയില്‍ കാല്‍വെട്ട് ഭീഷണി, കോഴിക്കോട് പരിപാടി നടത്താമെന്നേറ്റ് നൂര്‍ അബ്ദുള്‍ പിന്‍മാറി, ആരിഫ് ഹുസൈന്റെ കോയ കോളിങിനെതിരെ ജിഹാദികള്‍

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം തന്‍റെ രാഷ്ട്രീയ ഗുരുവായിരുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്‍റെ ഭാര്യ സുരേഖയ്ക്ക് മുന്നില്‍ കണ്ണീര്‍ പൊഴിയ്ക്കുന്ന വി.ഡി. സതീശന്‍ (ഇടത്ത്)

സതീശന്‍ തന്റെ ഗുരു ജി. കാര്‍ത്തികേയന്റെ ഭാര്യ സുരേഖയ്‌ക്ക് മുന്നില്‍ നടത്തിയത് കള്ളക്കണ്ണീരോ? എങ്കില്‍ എന്തുകൊണ്ട് മരുമകള്‍ ദിവ്യ എസ് അയ്യരെ മാറ്റി?

മതത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക സഹായങ്ങൾ ഇനിയില്ല ; മൂന്ന് വിവാഹം കഴിച്ചവർക്കും, കുട്ടികൾക്ക് വാക്സിനേഷൻ നൽകാത്തവർക്കും ആനുകൂല്യങ്ങളില്ല

രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ എസ് പിയ്‌ക്ക് പങ്ക് ?  ടിനു യാദവ് അഖിലേഷുമായി സംസാരിച്ചത് 900 തവണ : മോഷണം പുറത്ത വന്ന ദിവസവും വിളിച്ചത് അഖിലേഷിനെ

പി‌ഒ‌കെയിൽ സംഘർഷം രൂക്ഷം : പ്രതിഷേധക്കാർക്ക് നേരെ പാക് റേഞ്ചേഴ്‌സ് വെടിയുതിർത്തു , ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

ടിവികെ മന്ത്രി മകള്‍ക്ക് മയക്കമരുന്ന് നല്‍കിയോ? മന്ത്രി ശരതിനെ മാറ്റാന്‍ മുഖ്യമന്ത്രി വിജയിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി ഡിഎംകെ

പ്രാണപ്രതിഷ്ഠ ബഹിഷ്ക്കരിച്ചവർ ഇന്ന് രാമന് വേണ്ടി കരയുന്നു ; ബാബറി മസ്ജിദ് ഉയരണമെന്ന് വാദിച്ച നെഹ്രുവിന്റെ പിന്മുറക്കാർ ഇന്ന് ‘ തികഞ്ഞ രാമഭക്തർ ‘

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.