Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ഓക്സിജന്‍ ഊരിമാറ്റിയതായി പരാതി: യുവാവ് നാല് മാസമായി അബോധാവസ്ഥയില്‍, തൃശൂർ മെഡിക്കല്‍ കോളേജിനെതിരെ കുടുംബം

20 ലക്ഷം ഇതുവരെ ആശുപത്രിയില്‍ ചെലവാക്കി. മകനെയോര്‍ത്ത് വേദനിക്കുകയാണ് അശോകനും ഭാര്യ കമലയും. സ്വകാര്യ സ്‌കൂളില്‍ സുരക്ഷാ ജീവനക്കാരനായിരുന്നു അലീഷ് (36) എന്ന യുവാവ്.

മണികണ്ഠന്‍ കുറുപ്പത്ത് by മണികണ്ഠന്‍ കുറുപ്പത്ത്
Mar 14, 2023, 11:03 am IST
in Thrissur

കാഞ്ഞാണി: ഓക്സിജന്‍ ഊരിമാറ്റിയതിനെ തുടര്‍ന്ന് യുവാവ് നാല് മാസമായി അബോധാവസ്ഥയിലായെന്ന് പരാതി. തൃശൂർ മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കല്‍ കോളേജിനെതിരെയാണ് കുടുംബം പരാതി ഉന്നയിക്കുന്നത്.  നാല് മാസം മുമ്പുണ്ടായ അപകടത്തില്‍ പരിക്കേറ്റ അലീഷ് എന്ന യുവാവ് ഇപ്പോഴും അബോധാവസ്ഥയിലാണ്. 20 ലക്ഷം ഇതുവരെ ആശുപത്രിയില്‍ ചെലവാക്കി. മകനെയോര്‍ത്ത് വേദനിക്കുകയാണ് അശോകനും ഭാര്യ കമലയും. സ്വകാര്യ സ്‌കൂളില്‍ സുരക്ഷാ  ജീവനക്കാരനായിരുന്നു അലീഷ് (36) എന്ന യുവാവ്.  

കഴിഞ്ഞ നവംബർ 5 ന് അലീഷ് ജോലി കഴിഞ്ഞു ബൈക്കില്‍ വരുമ്പോള്‍ ഏത്തായി ഭാഗത്ത് വച്ച്  ടെമ്പോയുമായി  ഇടിച്ചു.  തോളെല്ലുകളും വാരിയെല്ലുകളും പൊട്ടി. ചേറ്റുവയിലെ ടി.എം. ആശുപത്രിയിലും തുടര്‍ന്ന് ജൂബിലി മിഷന്‍ ആശുപത്രിയിലുമെത്തിച്ചു. അപ്പോഴും ബോധം വന്നിരുന്നില്ല. ഇവിടുത്തെ ചികിത്സക്കായി വേണ്ടിവന്ന ഒന്നര ലക്ഷം രൂപ ബില്ലടച്ച ശേഷം മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് അലീഷിനെ മാറ്റി. മൂന്ന് ദിവസം വെന്റിലേറ്ററില്‍ കിടന്നു. ഇടക്ക് ഓര്‍മ്മ അല്‍പം വന്നത് ആശ്വാസമായി.  അടുത്ത ദിവസം പുലര്‍ച്ചെ രണ്ടിന് വെന്റിലേറ്റര്‍ ഐ.സി.യു.വില്‍ നിന്ന് സാധാരണ ഐ.സി.യു.വിലേക്ക് അലീഷിനെ മാറ്റിയത് കുടുംബം അറിഞ്ഞില്ലെന്ന് പറയുന്നു. പിറ്റേന്ന് രാവിലെ ആയപ്പോഴേക്കും ശ്വാസം കിട്ടാതെ ഗുരുതരാവസ്ഥയായി. ബോധം വീണ്ടും പോയി. ഓക്സിജന്‍ കിട്ടാത്തതാണ് കാരണമായതെന്ന് കുടുംബം ആരോപിക്കുന്നു.

ഇവിടെ നിന്നാണ് എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയിലേക്ക് അലീഷിനെ അബോധാവസ്ഥയില്‍ എത്തിക്കുന്നത്. ഒരാഴ്‌ച്ചക്കാലം ഈ കിടപ്പ് കിടന്നു. പിന്നീട് ആളെ തിരിച്ചറിയുന്നില്ലെങ്കിലും തല അനക്കി തുടങ്ങി. ശരീരം തളര്‍ന്ന അവസ്ഥയില്‍ തന്നെയായിരുന്നു. ആശുപത്രിയില്‍ മാസങ്ങള്‍ തങ്ങേണ്ടി വന്നതോടെ ബില്ലും ഉയര്‍ന്നു. ബന്ധുക്കളും സുമനസുകളും ചേര്‍ന്ന് സമാഹരിച്ചു നല്‍കിയ 15 ലക്ഷം ഉപയോഗിച്ച് ആശുപത്രി ബില്‍ അടച്ചു. തുടര്‍ ചികിത്സക്ക് പണമില്ലാതായതോടെ അലീഷിനെ ഇപ്പോള്‍ വീട്ടിലേക്ക് മാറ്റിയിരിക്കയാണ്.

തയ്യല്‍ക്കാരനായിരുന്ന അശോകന് മൂന്ന് വര്‍ഷം മുമ്പ് രോഗം ബാധിച്ചതോടെ ജോലി ഉപേക്ഷിക്കേണ്ടി വന്നു. കമല തൊഴിലുറപ്പ് തൊഴിലാളിയായിരുന്നു. സാമ്പത്തികമായി നട്ടംതിരിഞ്ഞതോടെ താമസിച്ചിരുന്ന വീട് വിറ്റ് ആ വീട്ടില്‍ തന്നെ 5000 രൂപ വാടകക്കാണ് ഇവരുടെ താമസമിപ്പോള്‍.

അലീഷിന് രണ്ട് സഹോദരങ്ങളാണ്. അലീനയും അനൂപും. അലീന വിവാഹിതയാണ്. അനൂപ് വെല്‍ഡിങ്ങ് ജോലിക്കാരനാണ്. അലീഷിന് അപകടം പറ്റിയ ശേഷം ശുശ്രൂഷിക്കാനായി നില്‍ക്കുന്നത് മൂലം ജോലി ഉപേക്ഷിക്കേണ്ടി വന്നു. കോമ സ്റ്റേജിലുള്ള അലീഷിന്റെ തിരിച്ചു വരവിന് കാത്തിരിക്കുകയാണ് ഈ കുടുംബം.

Tags: Thrissuraccidentയുവാവ്ഓക്‌സിജന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

Kerala

ചന്ദ്രമോഹനെ വെട്ടി, തൃശൂരിലെ കോൺഗ്രസിൽ അതൃപ്തി പുകയുന്നു; മുരളീധര വിഭാഗം കടുത്ത അതൃപ്തിയിൽ

Kerala

കിളിമാനൂരിൽ ബുള്ളറ്റ് നിയന്ത്രണം വിട്ട് ഓടയിലേക്ക് മറിഞ്ഞ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം

Kerala

മിനി വാനും ബൈക്കും കൂട്ടിയിടിച്ച് 2 മരണം

Kerala

തൃശ്ശൂരിലെത്തിയ ആലങ്കോട് ലീലാകൃഷ്ണന് തണുപ്പന്‍ സ്വീകരണം; മുതിര്‍ന്ന നേതാക്കളെ തഴഞ്ഞതില്‍ പാര്‍ട്ടിക്കുള്ളിലും നേതൃനിരയിലും അതൃപ്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.