Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമല പരമ്പരാഗത കാനന പാതയടച്ച സംഭവം: തീര്‍ഥാടനത്തിന്റെ പ്രസക്തി നഷ്ടമാകുമെന്ന് പരാതിയില്‍ അന്വേഷണം ആരംഭിച്ച് ദേശീയ ഗോത്രവര്‍ഗ കമ്മിഷന്‍

കാനനപാതവഴി ശബരിമല ക്ഷേത്രത്തിലേക്കുള്ള യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ശബരിമല തീര്‍ഥാടനത്തിന്റെ പ്രസക്തി നഷ്ടമാകുമെന്നും, മലഅരയ സമുദായത്തിന്റെ ആരാധന കേന്ദ്രങ്ങളും അപ്രസക്തമാകുമെന്നും ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാരിനു നല്കിയ പരാതിയില്‍ പരിഹാരമാകാത്തതിനെ തുടര്‍ന്നാണ് ദേശീയ പട്ടികവര്‍ഗ്ഗ കമ്മിഷനെ സമീപിച്ചത്. മലഅരയ മഹാസഭക്കു വേണ്ടി ജനറല്‍ സെക്രട്ടറി പി.കെ. സജീവാണ് പരാതി നല്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2023, 12:55 pm IST
in Kerala

കോട്ടയം: ശബരിമല പരമ്പരാഗത തീര്‍ഥാടനപാതയില്‍ അശാസ്ത്രീയമായ സമയ നിയന്ത്രണം കൊണ്ടുവന്ന് ഭക്തരെ തടയുകയും വഴിതിരിച്ചുവിടുകയും ചെയ്തതിനെതിരെ മലഅരയ മഹാസഭ നല്കിയ പരാതിയില്‍ ദേശീയ ഗോത്രവര്‍ഗ്ഗ കമ്മിഷന്‍ അന്വേഷണം ആരംഭിച്ചു.

കാനനപാതവഴി ശബരിമല ക്ഷേത്രത്തിലേക്കുള്ള യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ശബരിമല തീര്‍ഥാടനത്തിന്റെ പ്രസക്തി നഷ്ടമാകുമെന്നും, മലഅരയ സമുദായത്തിന്റെ ആരാധന കേന്ദ്രങ്ങളും അപ്രസക്തമാകുമെന്നും ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാരിനു നല്കിയ പരാതിയില്‍ പരിഹാരമാകാത്തതിനെ തുടര്‍ന്നാണ് ദേശീയ പട്ടികവര്‍ഗ്ഗ കമ്മിഷനെ സമീപിച്ചത്. മലഅരയ മഹാസഭക്കു വേണ്ടി ജനറല്‍ സെക്രട്ടറി പി.കെ. സജീവാണ് പരാതി നല്കിയത്.

നിവേദനത്തെ തുടര്‍ന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ക്കും, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്കും അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ കമ്മിഷന്‍ നോട്ടീസ് അയച്ചു. 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ലെങ്കില്‍ നേരിട്ട് ഹാജരാകേണ്ടിവരുമെന്നാണ് നോട്ടീസില്‍ പറയുന്നത്. സഭയുടെ നേതൃത്വത്തില്‍ നടത്തിയ സമരങ്ങളും, സമര്‍പ്പിച്ച നിവേദനങ്ങളുമാണ് ദേശീയ പട്ടിക വര്‍ഗ്ഗ കമ്മിഷന്റെ ഇടപെടലിന് കാരണമായത്.

ജില്ലാ കളക്ടര്‍, സിസിഎഫ് തലത്തിലുണ്ടായ ഇടപെടലുകളുടെ കൃത്യമായ റിപ്പോര്‍ട്ടാണ് തുടര്‍ നടപടികള്‍ക്കായി കമ്മിഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പരമ്പരാഗത തീര്‍ഥാടന കാനനപാതയ്‌ക്ക് പൈതൃക പദവി പ്രഖ്യാപിക്കണമെന്നാണ് സഭാ നേതൃത്വം ആവശ്യപ്പെടുന്നത്.

നിയന്ത്രണങ്ങള്‍ മൂലം കാനനപാതയിലെ ഇരുമ്പൂന്നിക്കര, കാളകെട്ടി, ആനക്കല്ല്, മൂഴിക്കല്‍, മുക്കുഴി, ഇഞ്ചിപ്പാറക്കോട്ട, കരിമല എന്നീ അമ്പലങ്ങളും അഴുതാനദിയുടെ പ്രസക്തിയുമാണ് നഷ്ടമാകുന്നത്. മുന്‍ വര്‍ഷങ്ങളില്‍ കൊവിഡിന്റെ പേരിലായിരുന്നു പാതയിലെ നിയന്ത്രണമെങ്കില്‍ കഴിഞ്ഞ മണ്ഡലകാലത്ത് വന്യമൃഗശല്യത്തിന്റെ പേരിലാണ് നിയന്ത്രണം കൊണ്ടുവന്നത്.

Tags: അന്വേഷണംSABARIMALAഗോത്രവര്‍ഗ കമ്മിഷന്‍കാനനപാത
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വർണക്കൊളള; പി.എസ് പ്രശാന്തും അംഗങ്ങളും പ്രതിപ്പട്ടികയിലേക്ക്, കൃത്യമായ ഗൂഢാലോചന സംശയിച്ച് എസ് ഐ ടി

Kerala

കേരളത്തിലെ നാല് ക്ഷേത്രങ്ങൾ തിരുപ്പതി മോഡലിൽ വികസിപ്പിക്കും, കാവുകളും കുളങ്ങളും നവീകരിക്കാൻ 5 കോടി

Kerala

ശബരിമല സ്വര്‍ണക്കൊള്ള: കുറ്റപത്രം സമര്‍പ്പിക്കുന്നത് നീട്ടിക്കൊണ്ടുപോകാനാകില്ലെന്ന് ഹൈക്കോടതി

Kerala

ശബരിമലയിൽ 2025ലും വീഴ്ച സംഭവിച്ചു; പി.എസ് പ്രശാന്തിന്റെ കാലത്തെ വീഴ്ച ചൂണ്ടിക്കാട്ടി എസ്‌ഐടി റിപ്പോർട്ട്

Kerala

ശബരിമല ശ്രീകോവിലിന്റെ മേല്‍ക്കൂരയിലെ നിറവ്യത്യാസം: നെയ്യ് ഒഴിച്ചതിനാലാലെന്ന് സ്ഥിരീകരണം

പുതിയ വാര്‍ത്തകള്‍

യോഗദിനാചരണത്തിന് ഗവര്‍ണര്‍ യോഗം വിളിച്ചത് ഇന്ത്യന്‍ ഫെഡറലിസത്തിന് മേലുള്ള കടന്നുകയറ്റമെന്ന് എസ് ഡിപിഐ നേതാവ്

ജോണ്‍ ബ്രിട്ടാസും സംഘവും എന്തേ ഇഡി പിടികൂടിയ മലയാളി വൈദികരെ രക്ഷിക്കാന്‍ ഛത്തീസ് ഗഢില്‍ പോകുന്നില്ല?

നയൻതാരയുടെ ഉയിരിനും, ഉലകിനുമൊപ്പം കളിച്ച് ചിരിച്ച് മമ്മൂട്ടി

ഇന്ത്യ 12 ആണവ പോര്‍മുനകള്‍ വിന്യസിച്ചുകഴിഞ്ഞുവെന്ന് എങ്ങിനെ സ്വീഡനിലെ സിപ്രി അറിഞ്ഞു? ആ രഹസ്യം ചോര്‍ത്തിയത് അജിത് ഡോവല്‍?

ജനസംഖ്യാ വർദ്ധനവ് കൊണ്ടല്ല, വികസനം ഉദ്ദേശിച്ചാണ് മലപ്പുറം ജില്ലയെ വിഭജിക്കുന്നതെങ്കിൽ കേന്ദ്രഭരണപ്രദേശമാക്കണം ; വിശ്വഹിന്ദുപരിഷത്ത്

ചൈനയിലെ ഷെൻസി പ്രവിശ്യയിലെ ദാതോങ്ങിനടുത്തുള്ള യുങ്‌യാങ് ഗുഹകളിൽ കണ്ട മയിലിന്മേൽ കാലുകൾ വച്ചുകൊണ്ട് ഇരിക്കുന്ന കാർത്തികേയന്‍റെ ചിത്രം (ഇടത്ത്) ചൈനയില്‍ മുരുക ഭഗവാനെ ബോധിസത്വനായി ചിത്രീകരിച്ചിരിക്കുന്നു, മുരുകവാഹനമായ മയിലിനെ കാണാം (വലത്ത്)

ചൈനയില്‍ മുരുകഭക്തര്‍ കൂടുന്നു…വെളിപ്പെടുത്തിയത് ദല്‍ഹി സന്ദര്‍ശിച്ച യാന്‍എന്ന ചൈനീസ് മുരുകഭക്ത

ഫിഫ ലോകകപ്പ് 2026 : ഒമാൻ സെൻട്രൽ ബാങ്ക് വെള്ളി സ്മാരക നാണയം പുറത്തിറക്കുന്നു

പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട് (ഇടത്ത്) ഇന്ത്യയുടെ കള്ളനോട്ട് (വലത്ത്)

ഐഎസ്ഐ പ്രസില്‍ ഇന്ത്യന്‍ നോട്ടുകള്‍ അടിച്ചു, ഈ കള്ളനോട്ടുകള്‍ കശ്മീരിലേക്ക് കൊണ്ടുപായത് ഞാനാണ്:. പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട്

‘അനുമതി കിട്ടിയില്ലെങ്കില്‍ കണക്കായി പോയി!’ കരയോഗം വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ സുകുമാരന്‍നായര്‍ക്കെതിരെ പ്രതികരണ പ്രവാഹം

ഇസ്ലാമിനുള്ളിലെ തീവ്രവാദം ഭയപ്പെടുത്തി ; ഹിന്ദു വിശ്വാസങ്ങളെ ഇഷ്ടപ്പെട്ടതിന്റെ പേരിൽ നിരന്തരം ഭീഷണി ; മുഹമ്മദ് ഷഹ്സാദ് ഒടുവിൽ ഹിന്ദുമതത്തിലേയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.