Saturday, June 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പഞ്ചാബില്‍ ആം ആദ്മി ഭരണത്തില്‍ പുതിയ ഭിന്ദ്രന്‍വാല വളരുന്നു; പൊലീസ് സ്റ്റേഷനില്‍ കലാപം നടത്തിയിട്ടും അമൃതപാല്‍ സിങ്ങ് വിലസുന്നു

പഞ്ചാബില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മിയ്‌ക്ക് ഫണ്ട് നല്‍കി സഹായിച്ചവരില്‍ പ്രധാനികള്‍ കനഡയിലും മറ്റ് വിദേശരാജ്യങ്ങളിലുമുള്ള ഖലിസ്ഥാന്‍ സംഘടനകള്‍ ആയിരുന്നു എന്ന ആരോപണം ഇപ്പോള്‍ ആരും നിഷേധിക്കില്ല. കാരണം ആം ആദ്മി അധികാരത്തില്‍ വന്ന ശേഷം പഞ്ചാബില്‍ ഏറ്റവുമധികം അഴിഞ്ഞാടുന്നത് ഖലിസ്ഥാന്‍ അനുകൂല സംഘടനകളാണ്. പഞ്ചാബിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്തി സ്വതന്ത്രരാജ്യമാക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2023, 11:23 pm IST
in India
പഞ്ചാബിനെ വിറപ്പിക്കുന്ന ഖലിസ്ഥാന്‍ തീവ്രവാദി അമൃതപാല്‍ സിങ്ങ് (ഇടത്ത്) ഇന്ദിരാഗാന്ധിയുടെ നിര്‍ദേശപ്രകാരം സൈന്യം നടത്തിയ ബ്ലൂ സ്റ്റാര്‍ ഓപ്പറേഷനില്‍ സൈന്യത്തിന്‍റെ വെടിയേറ്റ് കൊല്ലപ്പെട്ട ഖലിസ്ഥാന്‍ തീവ്രവാദി ഭിന്ദ്രന്‍വാല (വലത്ത്)

പഞ്ചാബിനെ വിറപ്പിക്കുന്ന ഖലിസ്ഥാന്‍ തീവ്രവാദി അമൃതപാല്‍ സിങ്ങ് (ഇടത്ത്) ഇന്ദിരാഗാന്ധിയുടെ നിര്‍ദേശപ്രകാരം സൈന്യം നടത്തിയ ബ്ലൂ സ്റ്റാര്‍ ഓപ്പറേഷനില്‍ സൈന്യത്തിന്‍റെ വെടിയേറ്റ് കൊല്ലപ്പെട്ട ഖലിസ്ഥാന്‍ തീവ്രവാദി ഭിന്ദ്രന്‍വാല (വലത്ത്)

ജലന്ധര്‍: പഞ്ചാബില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍  ആം ആദ്മിയ്‌ക്ക് ഫണ്ട് നല്‍കി സഹായിച്ചവരില്‍  പ്രധാനികള്‍ കനഡയിലും മറ്റ് വിദേശരാജ്യങ്ങളിലുമുള്ള  ഖലിസ്ഥാന്‍ സംഘടനകള്‍ ആയിരുന്നു എന്ന ആരോപണം ഇപ്പോള്‍ ആരും നിഷേധിക്കില്ല. കാരണം ആം ആദ്മി അധികാരത്തില്‍ വന്ന ശേഷം പഞ്ചാബില്‍ ഏറ്റവുമധികം അഴിഞ്ഞാടുന്നത് ഖലിസ്ഥാന്‍ അനുകൂല സംഘടനകളാണ്. പഞ്ചാബിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്തി സ്വതന്ത്രരാജ്യമാക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം.  

ഇപ്പോള്‍ പഞ്ചാബില്‍ മറ്റൊരു ഭിന്ദ്രന്‍ വാലയായി വളരുകയാണ് അമൃതപാല്‍ എന്ന ഖലിസ്ഥാന്‍ വാദിയായ നേതാവ്. പണ്ടത്തെ ഭിന്ദ്രന്‍വാല മരിച്ചത് ഇന്ദിരാഗാന്ധി സുവര്‍ണ്ണ ക്ഷേത്രത്തില്‍ നടത്തിയ  പട്ടാള ഓപ്പറേഷനിലായിരുന്നു. അന്ന് പട്ടാളക്കാരുടെ വെടിയേറ്റ് ഭിന്ദ്രന്‍ വാല മരിച്ചു. പകരം അംഗരക്ഷകരായ രണ്ട് സിഖുകാര്‍ ഇന്ദിരാഗാന്ധിയെ വെടിവെച്ച് കൊന്നു.  അതിന്റെ പേരില്‍ ദല്‍ഹിയില്‍ പതിനായിരക്കണക്കിന് സിഖുകാര്‍ കൂട്ടക്കൊലചെയ്യപ്പെട്ട ശേഷം ഖലിസ്ഥാന്‍ പ്രസ്ഥാനങ്ങള്‍ മരവിപ്പിലായിരുന്നു.  

ഇപ്പോള്‍ വീണ്ടും കാനഡ തുടങ്ങി വിദേശരാജ്യങ്ങളില്‍ ഖലിസ്ഥാന്‍ വാദം ശക്തമാണ്. അതില്‍ ശക്തമായ ഒരു സംഘത്തിന്റെ നേതാവാണ് അമൃതപാല്‍ സിങ്ങ്.കഴിഞ്ഞദിവസം അനുചരന്മാരോടൊപ്പം  ഒരു പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചു. ആയുധമേന്തിയായിരുന്നു ഇവരുടെആക്രമണം. എന്നിട്ടും ആം ആദ്മി സര്‍ക്കാര്‍ ഇതുവരെയും അമൃതപാല്‍ സിങ്ങിനെ അറസ്റ്റ് ചെയ്തിട്ടില്ല.  

വിദേശ ഇന്ത്യക്കാരായ ഖലിസ്ഥാന്‍ വാദികളായ പഞ്ചാബികളില്‍ നിന്നും വന്‍തുകയാണ് അമൃതപാല്‍ സിങ്ങിന് വേണ്ടി വരുന്നത്. ഇതുവരെ ദുബായില്‍ ജോലിചെയ്യുകയായിരുന്ന  അമൃതപാല്‍ സിങ്ങ് ഈയിടെയാണ് പഞ്ചാബില്‍ സ്ഥിരതാമസത്തിനെത്തുന്നത്.

ഭിന്ദ്രന്‍വാലെയുള്ള അതേ രീതിയിലുള്ള വേഷവിധാനങ്ങളാണ് അമൃത പാല്‍ സിങ്ങിനുള്ളത്. നീണ്ട താടി, ചുമലില്‍ കാവിഷാള്‍….പഞ്ചാബില്‍ എത്തിയ ശേഷം വാരിസ് പഞ്ചാബ് ദെ (പഞ്ചാബ് മണ്ണിലെ അവകാശികള്‍ എന്ന് അര്‍ത്ഥം) എന്ന സംഘടനയിലാണ് പ്രവര്‍ത്തിക്കുന്നത്. ചെങ്കോട്ടയില്‍ റിപ്പബ്ലിക് ദിനത്തില്‍ ഖലിസ്ഥാന്‍ കൊടി ഉയര്‍ത്തിയ നടനുംതീവ്രവാദിയുമായ, പിന്നീട് വാഹനാപകടത്തില്‍ കൊല്ലപ്പെട്ട ദീപ് സിദുവിന് ശേഷം സംഘടനയുടെ  കടിഞ്ഞാണ്‍ കയ്യിലേന്തിയിരിക്കുകയാണ് അമൃതപാല്‍സിങ്ങ്.  

അമൃതപാല്‍ സിങ്ങിന്റെ നേതൃത്വത്തില്‍ പൊലീസ് സ്റ്റേഷന്‍ ആക്രമണം

വരീന്ദര്‍ സിങ്ങ് എന്ന  ഒരാള്‍ അമൃതപാല്‍ സിങ്ങിന്റെ അനുയായി ആയിരുന്നു.പിന്നീട് തെറ്റി.ഇതേ തുടര്‍ന്ന് ഇയാള്‍ അമൃതപാല്‍സിങ്ങിനെതിരെ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിടാന്‍ തുടങ്ങി. ഉടനെ അമൃതപാല്‍ സിങ്ങിന്റെ അനുയായികള്‍ അദ്ദേഹത്തെ ആക്രമിച്ചു. ഇതില്‍ പ്രതിഷേധിച്ച് വരീന്ദര്‍ സിങ്ങ് പൊലീസ്സ് സ്റ്റേഷനില്‍ പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് വരീന്ദര്‍ സിങ്ങിനെ ആക്രമിച്ച ലവ്പ്രീത് സിങ്ങിനെ അറസ്റ്റ് ചെയ്തു.  

ഉടനെ അമൃത പാല്‍ സിങ്ങ് അന്ത്യശാസനം  അജ്നാലാ പൊലീസ് സ്റ്റേഷന് നല്‍കി. ഇത്ര സമയത്തിനുള്ളില്‍ ലവ് പ്രീത് സിങ്ങിനെ വിട്ടയച്ചില്ലെങ്കില്‍ പൊലീസ് സ്റ്റേഷനലിലേക്ക് മാര്‍ച്ച് നടത്തുംഎന്നതായിരുന്നു ഭീഷണി. പറഞ്ഞതുപോലെ തോക്കും, വാളും വീശി അമൃതപാല്‍ സിങ്ങും കൂട്ടരും അജ്നാലാ പൊലീസ്സ്റ്റേഷനിലേക്ക് ചെന്നു. പറഞ്ഞതുപോലെ അവര്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിക്കുകയും ചെയ്തു.  ഭയന്നുപോയ  പൊലീസ് ലവ് പ്രീതിനെ വിട്ടയച്ചു.  

പഞ്ചാബില്‍പൊലീസിന്റെ മനോവീര്യംതകര്‍ന്നിരിക്കുകയാണ്. അമൃതപാല്‍ സിങ്ങിന്റെ ഈ തുറന്ന വെല്ലുവിളി വിജയിച്ചതോടെ രഹസ്യമായി പ്രവര്‍ത്തിക്കുന്ന ഖലിസ്ഥാന്‍ സംഘടനകള്‍ക്ക് ഇത് ഉത്തേജനമായിരിക്കുകയാണ്. ഇത്രയും വലിയ ക്രമസമാധാനപ്രശ്നമുണ്ടാക്കിയിട്ടും ആം ആദ്മി സര്‍ക്കാര്‍ ഇതുവരെയും അമൃതപാല്‍ സിങ്ങിനെ അറസ്റ്റ് ചെയ്തിട്ടില്ല. പഞ്ചാബ് അങ്ങേയറ്റം ഭയാനകമായ ഒരു ഘട്ടത്തിലൂടെ കടന്നുപോവുകയാണെന്ന് കേന്ദ്ര രഹസ്യ ഏജന്‍സികളും റിപ്പോര്‍ട്ട് ചെയ്യുന്നു. 

Tags: ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍അമൃതപാല്‍ സിങ്ങ്.വാരിസ് പഞ്ചാബ് ദെഐഎസ്ആം ആദ്മി പാര്‍ട്ടിpunjabഖലിസ്ഥാന്‍ തീവ്രവാദികള്‍ഖാലിസ്ഥാന്‍ഇന്ദിരാഗാന്ധിഭിന്ദ്രന്‍വാലെദീപ് സിദ്ധു
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പണത്തെച്ചൊല്ലി തർക്കം : പഞ്ചാബിൽ വിവരാവകാശ പ്രവർത്തകൻ വെടിയേറ്റ് മരിച്ചു

India

പഞ്ചാബ് മുനിസിപ്പൽ തെരഞ്ഞെടുപ്പ്: അബോഹറിലെ 50 സീറ്റുകളിൽ 28 ഉം ബിജെപി പിടിച്ചെടുത്തു; ആദ്യ മേയറെ ഒറ്റയ്‌ക്ക് നേടുമെന്ന് പാർട്ടി

India

157 കോടിയുടെ വ്യാജകയറ്റുമതി; പഞ്ചാബ് മന്ത്രി സഞ്ജീവ് അറോറയ്‌ക്കെതിരെയുള്ള നിർണായക രേഖകൾ പുറത്തുവിട്ട് ഇഡി

India

100 കോടി രൂപയുടെ തട്ടിപ്പ് കേസ് ; പഞ്ചാബ് മന്ത്രി സഞ്ജീവ് അറോറയെ ഏഴ് ദിവസത്തെ ഇഡി റിമാൻഡിൽ വിട്ടു

News

അമൃത്സറിലെ സൈനിക കേന്ദ്രങ്ങൾക്ക് സമീപം രണ്ടിടത്ത് സ്‌ഫോടനം

പുതിയ വാര്‍ത്തകള്‍

മമതയ്‌ക്ക് കനത്ത തിരിച്ചടി നൽകി മുതിർന്ന നേതാവ് സുദിപ് ബന്ദോപാധ്യായയും വിമതപക്ഷത്തേക്ക്; ഇതോടെ മമ്‌തയ്‌ക്കെതിരെ 20 എംപിമാർ

ഷിഗെല്ല വ്യാപിക്കുന്നു? തൃശൂരിൽ രണ്ട് കുട്ടികള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു

ആപ്പിള്‍ ഐ ഫോണ്‍ മോഷ്ടിച്ചവര്‍ വിയര്‍ക്കുന്നു; പുതിയ ഫീച്ചര്‍ അടിപൊളി; മോഷ്ടിച്ച ഐ ഫോണുകള്‍ റീസെറ്റ് ചെയ്യാനാവില്ല

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേനാ മേധാവി; സ്ഥാനമേൽക്കുന്നത് ജൂൺ 30-ന്

ധർമ്മസ്ഥലയിലെ വെളിപ്പെടുത്തൽ: താൻ സ്ഥലത്തില്ല, രണ്ട് ദിവസത്തിന് ശേഷം മാധ്യമങ്ങളെ നേരിട്ട് കണ്ട് സംസാരിക്കുമെന്ന് പ്രകാശ് രാജിന്റെ പ്രതികരണം

കേരളത്തിലെ ഒബിസി സംവരണ സംവിധാനം പുനഃപരിശോധിക്കണം; മുസ്ലീം ഒബിസി സംവിധാനം നിർത്തലാക്കണം, ദേശീയ പിന്നാക്ക വർഗ കമ്മീഷന് നിവേദനം സമർപ്പിച്ച് ഒബിസി മോർച്ച

ധർമസ്ഥലയെ തകർക്കാൻ നടന്നത് വലിയ ഗൂഢാലോചന! തന്നെ കേരളത്തിലെ റിസോർട്ടിൽ എത്തിച്ചു, വിസമ്മതിച്ചാൽ ഭാര്യയെ അപായപ്പെടുത്തുമെന്ന് ഭീഷണി-ചിന്നയ്യ

ഹിന്ദുമതത്തെ തകർക്കാൻ ഏതറ്റം വരെയും പോകുന്ന ഇടത് സഹയാത്രികൻ പ്രകാശ് രാജ് ; 200 കോടിയുടെ ഗൂഢാലോചന ; പണം വന്നത് കേരളത്തിൽ നിന്ന്

ശബരിമലയിൽ ഡോക്ടർമാരുടെ സേവനം വിട്ടുനൽകില്ലെന്ന നിലപാട് മനുഷ്യാവകാശ ലംഘനം: കെ. സുരേന്ദ്രൻ

ശബരിമല വിശ്വാസികളോടുള്ള യുഡിഎഫ് സർക്കാരിന്റെ വഞ്ചന, സ്പെഷ്യൽ പ്ളീഡർ നിയമനത്തിൽ ദുരൂഹത അന്വേഷിക്കണം: കുമ്മനം രാജശേഖരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.