Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുഖ്യമന്ത്രി രവീന്ദ്രനെ കയ്യൊഴിയുമോ? പ്രതിരോധിക്കാന്‍ പറ്റാത്ത വിധം അമ്മിഞ്ഞപ്പാല്‍ ചാറ്റില്‍ കുടുങ്ങിയ രവീന്ദ്രനെ കൈവിടുക മാത്രം പോംവഴി

പ്രതിരോധിക്കാന്‍ പറ്റാത്ത വിധം ആരോപണത്തില്‍ കുടുങ്ങിയാല്‍ അനുയായിയെ കൈവിടുക എന്നതാണ് മുഖ്യമന്ത്രിയുടെ രീതി. ഒന്നാം മന്ത്രിസഭയില്‍ ലൈംഗികാരോപണത്തില്‍ കുടുങ്ങിയ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍, സ്വര്‍ണ്ണക്കടത്ത്-ഖുറാന്‍ ആരോപണങ്ങളില്‍ കുടങ്ങിയ കെ.ടി.ജലീല്‍ തുടങ്ങിയവരെ വിശ്വസ്തരെങ്കിലും മുഖ്യമന്ത്രി കൈവിട്ടത് അങ്ങിനെയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2023, 07:19 pm IST
inKerala

തിരുവനന്തപുരം: പ്രതിരോധിക്കാന്‍ പറ്റാത്ത  വിധം ആരോപണത്തില്‍ കുടുങ്ങിയാല്‍ അനുയായിയെ കൈവിടുക  എന്നതാണ് മുഖ്യമന്ത്രിയുടെ രീതി. ഒന്നാം മന്ത്രിസഭയില്‍ ലൈംഗികാരോപണത്തില്‍ കുടുങ്ങിയ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍, സ്വര്‍ണ്ണക്കടത്ത്-ഖുറാന്‍ ആരോപണങ്ങളില്‍ കുടങ്ങിയ  കെ.ടി.ജലീല്‍ തുടങ്ങിയവരെ വിശ്വസ്തരെങ്കിലും മുഖ്യമന്ത്രി കൈവിട്ടത് അങ്ങിനെയാണ്.  

അമ്മിഞ്ഞപ്പാല്‍ ചാറ്റ് പുറത്തുവന്നതോടെ സി.എം. രവീന്ദ്രനും പ്രതിരോധങ്ങളില്ല. ലൈഫ് മിഷന്‍പദ്ധതിയില്‍ അദ്ദേഹത്തിന് ആഴത്തില്‍ പങ്കുണ്ടെന്ന് ശിവശങ്കറിന്റെയും സ്വപ്ന സുരേഷിന്റെയും യു.വി. ജോസിന്റെയും മൊഴികള്‍ ഇഡിയുടെ പക്കല്‍ ഉണ്ട്. 2020ല്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ ചോദ്യം ചെയ്യവേ സ്വപ്നയെ അറിയില്ല എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറിയ സി.എം.രവീന്ദ്രന് ഇക്കുറി ലൈഫ് മിഷനുമായി ബന്ധപ്പെട്ട  കേസില്‍ എളുപ്പം തലയൂരാന്‍  സാധിക്കില്ല. പ്രതിരോധിക്കാന്‍ പറ്റാത്ത വിധമാണ്  അദ്ദേഹവും  സ്വപ്നസുരേഷും തമ്മില്‍  നടത്തിയ  അതിരുവിട്ട അര്‍ധരാത്രി  ചാറ്റുകള്‍ പുറത്തുവന്നിരിക്കുന്നത്. ലൈഫ് മിഷന് നല്‍കപ്പെട്ട കോഴയെപ്പറ്റി കൃത്യമായ വിവരങ്ങള്‍ ഇഡിയുടെ പക്കലുണ്ട്. സ്വപ്നയുടെ ലോക്കറില്‍ നിന്നും ലഭിച്ച ഒരു കോടി രൂപ ശിവശങ്കറിന് ലൈഫ് മിഷന്‍ പദ്ധതിയില്‍ ലഭിച്ച കോഴത്തുകയാണ്.  4.5 കോടി രൂപയുടെ കോഴ കൈമാറിയിട്ടുണ്ട്.  ഇനി ബാക്കി 3.5 കോടി എവിടെയാണ്?  ലൈഫ് മിഷന്‍ സംബന്ധിച്ച് രവീന്ദ്രനെ കാണണമെന്ന് ശിവശങ്കര്‍ നിര്‍ദേശിച്ചതിന്റെചാറ്റ് ഉണ്ട്. ഇത് സംബന്ധിച്ചെല്ലാം നിര്‍ണ്ണായക വിവരങ്ങള്‍ രവീന്ദ്രനില്‍ നിന്നും എടുക്കാന്‍ കഴിയുമെന്ന് ഇഡി പ്രതീക്ഷിക്കുന്നു.  

എന്‍ഫോഴ്‌സ്‌മെന്‍റിന്റെ  ചോദ്യം ചെയ്യലിന് മുന്നില്‍ ശിവശങ്കരനെപോലെ പിടിച്ചു നില്‍ക്കാന്‍ സി എം രവീന്ദ്രന് കഴിഞ്ഞേക്കില്ലന്നും അത് കൊണ്ട് ചോദ്യം ചെയ്യല്‍ പരമാവധി നീട്ടിക്കൊണ്ടുപോകണമെന്നും മുഖ്യമന്ത്രിക്ക് ലഭിച്ച വിദഗ്ധ ഉപദേശത്തിന്റെ അടിസ്ഥാനത്തിനാണ് സി എം രവീന്ദ്രന്‍ ഇന്ന് ഹാജാരാകാതിരുന്നത് എന്ന് പറയുന്നു. ഇനി അഥവാ  ചോദ്യം ചെയ്യലിന് വിട്ടുകൊടുക്കേണ്ടി വന്നാല്‍ തന്നെ എങ്ങിനെ ഉത്തരങ്ങള്‍ പറയണം എന്ന് ഈ വിലപ്പെട്ട  സമയം പ്രയോജനപ്പെടുത്തി പഠിപ്പിക്കാനും അണിയറയില്‍ ശ്രമം നടക്കുന്നതായി പറയുന്നു. കാരണം സി.എം. രവീന്ദ്രന്‍ പിണറായിയുടെ സന്തതസഹചാരിയും മനസാക്ഷി സൂക്ഷിപ്പുകാരനുമാണ്.  ചോര്‍ന്നാല്‍ എല്ലാം ചോരും. 

മുഖ്യമന്ത്രി പിണറായി വിജയന്റെ കൂടി അറിവോടെയാണ് ഇ ഡി ക്ക് മുമ്പില്‍ ഹാജരാകണ്ട എന്ന തീരുമാനത്തില്‍ രവീന്ദ്രന്‍ എത്തുന്നതും ഇഡിയ്‌ക്ക് ഇ-മെയിലില്‍ മറുപടി അയച്ചതും. നിയമസഭാ സമ്മേളനം ഉള്ളതിനാല്‍ ചോദ്യം ചെയ്യലിന് എത്താന്‍ കഴിയില്ലന്നാണ് രവീന്ദ്രന്‍ ഇ ഡിയെ അറിയിച്ചിരിക്കുന്നത്. എന്നാല്‍ നിയമസഭാ സമ്മേളനത്തിന്റെ വിശേഷാധികാരം എം എല്‍ എ മാര്‍ക്ക് മാത്രമാണ് ഉള്ളത്. അതുകൊണ്ട് തന്നെ ഇത് സഭ കഴിയുന്നതുവരെ അംഗീകരിച്ചുകൊടുക്കാന്‍ ഇ ഡിയ്‌ക്ക് ആവില്ല.  മൂന്ന് തവണ നോട്ടീസ് കൊടുത്തിട്ടും  ഹാജരായില്ലെങ്കില്‍ അറസ്റ്റ് എന്നാണ്  ഇഡി പദ്ധതിയിടുന്നതെന്നറിയുന്നു. അതേ സമയം എന്തുവില കൊടുത്തും രവീന്ദ്രന്റെ അറസ്റ്റ് തടയാനുള്ള ശ്രമമാണ്  ഇപ്പോള്‍ നടക്കുന്നത്.  ശിവശങ്കരന്‍ ഇ ഡി ക്ക് കൊടുത്തിരിക്കുന്ന മൊഴികളെക്കുറിച്ച് മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കും  ഭയമുണ്ട്.  

Tags: CM Ravindranഐഎസ്Pinarayi Vijayanഇഡിഎം ശിവശങ്കര്‍Life missionpinarayiswapna sureshസി.എം. രവീന്ദ്രന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)
Kerala

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

Kerala

ലൈഫ് ഭവനപദ്ധതിയിൽ വീടുകളിൽ കേന്ദ്രത്തിന്റെ മുദ്ര നിർബന്ധം: കരാറിൽ ഒപ്പിടാൻ കേരള സർക്കാർ

Kerala

അന്ന് ഔദാര്യമെന്ന് പറഞ്ഞ പിണറായി മലക്കം മറിഞ്ഞു, അധികാരം പോയപ്പോള്‍ ക്ഷേമ പെന്‍ഷന്‍ ജനങ്ങളുടെ അവകാശമായി

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒമ്പത് പ്രതികള്‍ക്കും ഉപാധികളോടെ ജാമ്യം; ആക്രമണം ഗൗരവതരമെന്നും ഹൈക്കോടതി

Kerala

പിണറായി ആവശ്യപ്പെട്ടു, സംസ്ഥാനത്തെ എല്ലാ നീറ്റ് സമരക്കേസുകളും പിന്‍വലിക്കാന്‍ തീരുമാനിച്ച് യുഡിഎഫ് സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

കല്ല്യാണ മാമാങ്കം ഗ്രീസില്‍?…. അനിരുദ്ധ് രവിചന്ദർ – കാവ്യ മാരൻ വിവാഹ തീയതി നിശ്ചയിച്ചോ?

ഇന്ത്യ-അറബ് പങ്കാളിത്തം കൂടുതൽ ദൃഢമാക്കും : പലസ്തീൻ, ലെബനിലടക്കം ഇന്ത്യൻ നയതന്ത്രം വിജയം കൈവരിക്കുമ്പോൾ

കരുണാനിധിയെ ആദരവില്ലാതെ വിശേഷിപ്പിച്ചു; മാപ്പുപറഞ്ഞ് മുഖ്യമന്ത്രി വിജയ്

യാചിക്കരുത് , നിങ്ങളെ നാടുകടത്തിയേക്കാം : സൗദി അറേബ്യയിലെ ഹജ്ജ് തീർത്ഥാടകർക്ക് കർശന മുന്നറിയിപ്പ് നൽകി പാകിസ്ഥാൻ

അനുമോളുടെ ഭർത്താവ് ഭുവനേഷ് നടൻ മാത്രമല്ല, തമിഴ്‌നാട്ടിലെ പ്രമുഖ സമ്പന്ന കുടുംബത്തിലെ അംഗവും!

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചു; രണ്ടാനച്ഛന് 120 വര്‍ഷം കഠിന തടവും പിഴയും

പുലികളി സംഘങ്ങള്‍ക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ ധനസഹായം വിതരണം ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

വെളിച്ചമില്ലാത്ത കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന്റെ പ്രവേശന കവാടം. രാത്രിയിലെ ദൃശ്യം

ഹൈ മാസ്റ്റ് ലൈറ്റുകള്‍ മിഴിയടച്ചു; നെടുമങ്ങാട് നഗരം ഇരുട്ടില്‍

തിരുമല ജംഗ്ഷനില്‍ ഗതാഗതം തടസ്സപ്പെടുത്തി ഇന്ദിരാഗാന്ധി പ്രതിമയുടെ ചുവട്ടില്‍ റോഡിലേക്ക് ഇറക്കി ഭിത്തി നിര്‍മിച്ചിരിക്കുന്നു

തിരുമലയില്‍ ഗതാഗതം തടസ്സപ്പെടുത്തി പ്രതിമയ്‌ക്ക് ഭിത്തി നിര്‍മിച്ചു; ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു

അസിയര്‍ ഗോമസ്, പ്രഗ്യാന്‍ സുന്ദര്‍ ഗോഗോയ്, ഫസലു റഹ്മാന്‍, ജോബിന്‍ ജോസഫ്, മുഹമ്മദ് ഷാഫി

സൂപ്പര്‍ ലീഗ് കേരള: വാരിയേഴ്‌സിലേക്ക് അഞ്ച് താരങ്ങള്‍ കൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.