Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ട്രാന്‍സ് ജെന്‍ഡറുകളെ ‘കോലം കെട്ടി’കളെന്ന് നാസര്‍ ഫൈസി കൂടത്തായി; പെണ്‍കോലം കെട്ടും മുന്‍പ് ലിംഗം മുറിച്ചിരുന്നെങ്കില്‍ കാണാമായിരുന്നുവെന്ന് അധിക്ഷേപം

ലോകകപ്പ് ഫുട്ബാള്‍ താരാരാധനയെ വിമര്‍ശിച്ച് വിവാദനായകനായ സമസ്ത ജനറല്‍ സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി ട്രാന്‍സ്ജെന്‍ഡര്‍ പ്രസവത്തിനെതിരെ ആഞ്ഞടിച്ചു. ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തെ ഫേസ് ബുക്ക് കുറിപ്പില്‍ ഒരിടത്ത് നാസര്‍ ഫൈസി കൂടത്തായി വിളിക്കുന്നത് "കോലം കെട്ടികളെ" എന്നാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2023, 11:28 pm IST
in Kerala

കോഴിക്കോട്: ലോകകപ്പ്  ഫുട്ബാള്‍ താരാരാധനയെ വിമര്‍ശിച്ച് വിവാദനായകനായ സമസ്ത ജനറല്‍ സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി ട്രാന്‍സ്ജെന്‍ഡര്‍ പ്രസവത്തിനെതിരെ ആഞ്ഞടിച്ചു.  ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തെ ഫേസ് ബുക്ക്  കുറിപ്പില്‍ ഒരിടത്ത് നാസര്‍ ഫൈസി കൂടത്തായി വിളിക്കുന്നത് “കോലം കെട്ടികളെ” എന്നാണ്. “കോലം കെട്ടികളെ, നിങ്ങള്‍ ഒരു പ്രകൃതിയേയും പാരമ്പര്യത്തേയും മതത്തെയും ജീവശാസ്ത്രത്തെയും തോല്‍പിച്ചിട്ടില്ല. മാറ്റിമറിച്ചിട്ടുമില്ല. കോലം മാറിക്കെട്ടി എന്ന് മാത്രം. “- അധിക്ഷേപക്കുറിപ്പില്‍ പറയുന്നു.  

സമസ്ത ജനറല്‍ സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായിയുടെ ഫേസ് ബുക്ക് കുറിപ്പ്: 

സ്ത്രീയായി ജനിച്ചെങ്കിലും, ശസ്ത്രക്രിയയിലൂടെ മല മുറിച്ച് മാറ്റി ട്രാന്‍സ് പുരുഷനായി മാറാന്‍ ശ്രമിച്ച സഹദ് കഴിഞ്ഞ ദിവസം ഒരു കുഞ്ഞിന് ജന്മം നല്‍കിയതാണ് നാസര്‍ ഫൈസിയുടെ ഈ പ്രതികരണത്തിനാധാരം. . ഗര്‍ഭപാത്രം നീക്കാനുള്ള ഘട്ടമെത്തിയപ്പോഴാണ് സഹദിന്  കുഞ്ഞ് വേണം എന്ന ആഗ്രഹം പിറന്നത്. സഹദിന്റെ ഭാര്യയായ സിയയാവട്ടെ സ്ത്രീയാകാനുള്ള ശസ്ത്രക്രിയയ്‌ക് വിധേയയായിരുന്നില്ല. പത്തുമാസം വയറ്റില്‍ ചുമന്ന് കുഞ്ഞിന് ജന്മം നല്‍കിയ സഹദിനെ കുഞ്ഞ് അച്ഛനെന്ന് വിളിക്കും. സിയയായിരിക്കും അമ്മ.  എന്നാല്‍ മുലകള്‍ നീക്കം  ചെയ്തതിനാല്‍ കുഞ്ഞിനെ മുലയൂട്ടാന്‍ കഴിയില്ലെന്ന നൊമ്പരവുമുണ്ട്.

സഹദിനെ വിമര്‍ശിച്ചുകൊണ്ട് നാസര്‍ ഫൈസി പറയുന്നു:”പെണ്ണിന്റെ സ്തനം മുറിച്ചൊഴിവാക്കിയാല്‍ ആണിന്റെ ഉദരത്തില്‍ ഗര്‍ഭപാത്രം വളരില്ല. ലിംഗം മാറിയെന്ന് പറയുമ്പോഴും ഗര്‍ഭം ധരിച്ചത് പെണ്ണ് തന്നെയാണ്. പേരുകള്‍ മാറ്റിയെഴുതിയാല്‍ ഗര്‍ഭപാത്രം ഉരുണ്ടിറങ്ങി ഇണയുടെ ഉദരത്തില്‍ ഉരുണ്ടുകൂടില്ല.”

കുഞ്ഞിന്റെ ജന്മാവകാശമായ മുലപ്പാല്‍ തടഞ്ഞവര്‍ മനുഷ്യാവകാശ ലംഘനമാണ് നടത്തിയതെന്നും നാസര്‍ ഫൈസി പറയുന്നു. അച്ഛന്‍ കോലം കെട്ടിയ ആ മാതാവ് സുഖമായി പ്രസവിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാമെന്നും സഹദിനെ വിമര്‍ശിച്ചുകൊണ്ട് നാസര്‍ ഫൈസി പറയുന്നു. പെണ്‍കോലം കെട്ടുന്നതിന് മുന്‍പ് ആണ് ലിംഗവും വൃഷണവും മുറിച്ചൊഴിച്ചിരുന്നെങ്കില്‍ സംഗതി കാണാമായിരുന്നുവെന്ന് സിയയെയും നാസര്‍ ഫൈസി അധിക്ഷേപിക്കുന്നു.  

Tags: Transgenderനാസര്‍ ഫൈസി കൂടത്തായിസിയസഹദ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിജെപിയില്‍ ചേര്‍ന്ന ട്രാന്‍സ് ജെന്‍ഡര്‍ അദ്രിജ പണിക്കര്‍ (ഇടത്ത്) രാജീവ് ചന്ദ്രശേഖറിനൊപ്പം നില്‍ക്കുന്ന സീമ വിനീതും അദ്രിജ പണിയ്ക്കരും (വലത്ത്)
Kerala

ബിജെപിയിലേക്ക് എത്തിയ ട്രാൻസ്ജെൻഡർ അദ്രിജ പണിക്കർ നിസ്സാരക്കാരിയല്ല, കോളെജ് പഠനകാലത്ത് എസ് എഫ്ഐ ആക്രമണങ്ങളെ ചെറുത്ത പോരാളി

Kerala

അവന്തികയുടേത് ബ്‌ളാക്ക്‌മെയിലിങ്ങെന്ന ആരോപണവുമായി ട്രാന്‍സ്ജെന്‍ഡര്‍ അസോസിയേഷന്‍

Kerala

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍, വെളിപ്പെടുത്തലുമായി ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയും

India

നടി കസ്തൂരി ബിജെപി അംഗത്വം സ്വീകരിച്ചു

Kerala

കൊട്ടാരക്കരയില്‍ ട്രാന്‍സ്ജെന്റേഴ്സും പൊലീസും തമ്മില്‍ നടുറോഡില്‍ ഏറ്റുമുട്ടി, നിരവധി പൊലീസുകാര്‍ക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

താനൂരിനെ മന്ത്രി വി. അബ്ദുറഹ്മാന്‍ പാകിസ്ഥാനോട് ഉപമിച്ചതിനെ ചൊല്ലി വിവാദം

50 വർഷത്തെ കുത്തക പൊളിക്കും ; കറുത്ത ഷർട്ടും കൂളിംഗ് ഗ്ലാസുമണിഞ്ഞ് ക്രെയിന് മുകളിൽ നിന്ന് ഗോപാലകൃഷ്ണന്റെ തകർപ്പൻ ഡാൻസ്

കൊട്ടിക്കലാശത്തിനിടെ ആക്രമങ്ങള്‍,കൊട്ടാരക്കരയില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ വെടിമരുന്നും കുപ്പിച്ചില്ലും എറിഞ്ഞു,പ്രവര്‍ത്തകര്‍ക്ക് പരിക്ക്

മാന്‍ഡ്രേക്ക് തൊട്ടതോടെ സഞ്ജുവീണുവെന്ന് ജോയ് മാത്യു, പിണറായിയുടെ അനുഗ്രഹം ഐപിഎല്ലില്‍ സഞ്ജുവിന് വിനയായെന്ന് നടന്‍

മുരളീധരന്‍ വട്ടിയൂര്‍ക്കാവിലും ശബരീനാഥന്‍ നേമത്തും മൂന്നാമന്മാര്‍; ‍പക്ഷെ വിജയിയെ തീരുമാനിക്കുന്നതില്‍ ഇവര്‍ നേടുന്ന വോട്ട് നിര്‍ണ്ണായകം

പറവൂരില്‍ കലാശക്കൊട്ടിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുഴഞ്ഞ് വീണ് മരിച്ചു

കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയില്‍ കല്ലേറും കൂട്ട അടിയും

വയനാട്ടിലെ ഉരുള്‍പ്പൊട്ടിയതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടക്കുന്നു (വലത്ത്)

ചാണ്ടി ഉമ്മന് കൊട്ടിക്കലാശം ഇല്ല, ആ പണം കൊണ്ട് വീട് വെച്ച് നല്കുമെന്ന്; വയനാട്ടിലെ ഉരുള്‍പ്പൊട്ടല്‍ ദുരിതബാധിതര്‍ക്ക് ആദ്യം വീട് നല്‍കൂവെന്ന് പരിഹാസം

‘ അന്ന് ആയത്തുള്ള അലി ഖമേനി പറഞ്ഞു, പേർഷ്യൻ ഭാഷ ഉണ്ടായത് തന്നെ സംസ്കൃതത്തിൽ നിന്ന് , സംസ്കൃതമാണ് നമ്മുടെ യഥാർത്ഥ ഭാഷ ‘

മണിപ്പൂർ ബോംബ് ആക്രമണ കേസ് : അന്വേഷണം എൻ‌ഐ‌എയ്‌ക്ക് കൈമാറാൻ സർക്കാർ തീരുമാനം , നാല് ജില്ലകളിൽ കർഫ്യൂ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.