Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അങ്കമാലി – ശബരി റെയില്‍പാത: ഇടതുസര്‍ക്കാര്‍ ചുവപ്പുനാടയില്‍ കുരുക്കി, കേന്ദ്രം പച്ചക്കൊടി വീശി; പദ്ധതിക്ക് മോദി സര്‍ക്കാര്‍ അനുവദിച്ചത് നൂറുകോടി രൂപ

116 കിലോമീറ്റര്‍ നീളത്തിലുള്ള പദ്ധതി എറണാകുളത്തെ അങ്കമാലിയില്‍ നിന്നാരംഭിച്ച് പത്തനംതിട്ട ജില്ലയില്‍ ശബരിമലയ്‌ക്കടുത്ത് എരുമേലിയിലാണ് അവസാനിക്കുന്നത്. എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലൂടെ കടന്നു പോകുന്ന പാത ശബരിമലയിലെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തര്‍ക്ക് ഉപകാരപ്രദമാകുന്നതാണ്.

പി.ഷിമിത്ത് by പി.ഷിമിത്ത്
Feb 5, 2023, 11:10 am IST
in Kerala

ന്യൂദല്‍ഹി: അങ്കമാലി – ശബരിമല റെയില്‍പാതയ്‌ക്ക് നരേന്ദ്ര മോദി സര്‍ക്കാര്‍ ബജറ്റില്‍ നൂറുകോടി രൂപ അനുവദിച്ചതിലൂടെ ജീവന്‍ വയ്‌ക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ ചുവപ്പുനാടയില്‍ കുരുക്കിയ പദ്ധതി. 116 കിലോമീറ്റര്‍ നീളത്തിലുള്ള പദ്ധതി എറണാകുളത്തെ അങ്കമാലിയില്‍ നിന്നാരംഭിച്ച് പത്തനംതിട്ട ജില്ലയില്‍ ശബരിമലയ്‌ക്കടുത്ത് എരുമേലിയിലാണ് അവസാനിക്കുന്നത്. എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലൂടെ കടന്നു പോകുന്ന പാത ശബരിമലയിലെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തര്‍ക്ക് ഉപകാരപ്രദമാകുന്നതാണ്.

അങ്കമാലി-ശബരിമല പുതിയ റെയില്‍ പാതയ്‌ക്ക് 1997-1998ല്‍ 550 കോടി രൂപയുടെ പദ്ധതിയായാണ് കേന്ദ്രം അനുമതി നല്‍കിയത്. പദ്ധതി വൈകിയത് മൂലം 2017-18ല്‍ പദ്ധതിയുടെ പ്രതീക്ഷിക്കുന്ന ചെലവ് 2815 കോടി രൂപയായി. സ്ഥലമേറ്റെടുപ്പിനും ലൈന്‍ അലൈന്‍മെന്റിനുമെതിരെ പ്രദേശവാസികളുടെ പ്രതിഷേധവും പദ്ധതിക്കെതിരായ കോടതിയലക്ഷ്യ കേസുകളും കേരള സര്‍ക്കാരിന്റെ നിസ്സഹകരണവും കാരണം തുടര്‍പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോയില്ല.

പദ്ധതിച്ചെലവ് 1997-ലെ 550 കോടി രൂപയില്‍ നിന്ന് 2011-ല്‍ 1566 കോടി രൂപയായും (ഭൂമിയുടെ വില 719 കോടി രൂപയും) 2,815 കോടി രൂപയായും (ഭൂമിയുടെ വിലയുള്‍പ്പെടെ) കൂടി. ഇതോടെ ഈ പ്രോജക്റ്റ് മുന്നോട്ട് കൊണ്ടുപോകുന്നത് റെയില്‍വേ ഫണ്ട് കൊണ്ട് മാത്രം സാധ്യമല്ലെന്ന് റെയില്‍വേ കേരള സര്‍ക്കാരിനോട് പലതവണ കത്തുകളിലൂടെ അറിയിച്ചു. 2015 നവംബര്‍ 27ന് പദ്ധതിയുടെ 50% ചെലവ് പങ്കിടാന്‍ കേരളം സമ്മതിച്ചു. 2016 സപ്തംബര്‍ ഒന്നിന് ധാരണാപത്രവും ഒപ്പുവച്ചു. എന്നാല്‍ അധികം വൈകാതെ 50% ചെലവ് പങ്കിടാനുള്ള തീരുമാനത്തില്‍ നിന്ന് കേരള സര്‍ക്കാര്‍ പിന്മാറി.

2017 ഡിസംബറില്‍ പങ്കിടല്‍ അടിസ്ഥാനത്തില്‍ പദ്ധതി ചെലവ് ഏറ്റെടുക്കാമെന്ന ആവശ്യമുന്നയിച്ച് റെയില്‍വെ സംസ്ഥാനത്തിന് കത്തയച്ചു. എന്നാല്‍ പ്രതികരണം ഉണ്ടായില്ല. ഇതോടെ പദ്ധതിയുടെ തുടര്‍ചെലവുകള്‍ താത്കാലികമായി മരവിപ്പിക്കാനും പ്രവൃത്തികള്‍ നിര്‍ത്തി വയ്‌ക്കാനും റെയില്‍വേ തീരുമാനിച്ചു. തനതു ഫണ്ടില്‍ പദ്ധതി മുന്നോട്ടുപോകില്ലെന്ന് റെയില്‍വേ മന്ത്രാലയം 2020 ജനുവരി 11ന് കേരള സര്‍ക്കാരിനെ വീണ്ടും അറിയിച്ചു. 2021 ജനുവരി ഏഴിന് പദ്ധതിയുടെ മൊത്തം പദ്ധതിച്ചെലവിന്റെ 50% കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ് മുഖേന പങ്കിടാനുള്ള തീരുമാനം കേരള സര്‍ക്കാര്‍ അറിയിച്ചു.

ഇതിന്റെ അടിസ്ഥാനത്തില്‍ അന്തിമ ലൊക്കേഷന്‍ സര്‍വേ പൂര്‍ത്തിയാക്കാനും പദ്ധതിച്ചെലവ് കാലാനുസൃതമായി പരിഷ്‌കരിക്കാനും കെആര്‍ഡിസിഎല്ലിനോട് നിര്‍ദേശിക്കുകയായിരുന്നു. കെആര്‍ഡിസിഎല്‍ 70 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പദ്ധതിയുടെ എസ്റ്റിമേറ്റ് പുതുക്കി നല്‍കി. ബാക്കി വരുന്ന ഭാഗത്തിന്റെ ലിഡാര്‍ സര്‍വേ നടത്തി എസ്റ്റിമേറ്റ് പുതുക്കി നല്‍കാനും നിര്‍ദ്ദേശിച്ചിരുന്നു. സമ്പൂര്‍ണ പ്രോജക്ടിന്റെ പുതുക്കിയ എസ്റ്റിമേറ്റ് സമര്‍പ്പിക്കാനും റെയില്‍വേയോട് നിര്‍ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പദ്ധതിക്കായി കേന്ദ്രം നൂറു കോടി രൂപ അനുവദിച്ചിരിക്കുന്നത്.

Tags: keralaകേന്ദ്ര സര്‍ക്കാര്‍കേരള സര്‍ക്കാര്‍റെയില്‍വേmodi governmentശബരി റെയില്‍കേന്ദ്ര ബജറ്റ് 2023
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

Ernakulam

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ 34 കിലോ കഞ്ചാവുമായി നാല് ബംഗാളികൾ അറസ്റ്റിൽ

Main Article

കേരളവും പുതിയ തൊഴില്‍ നിയമങ്ങളും

Article

ഭരണവും പ്രാരംഭ നടപടികളും

Kerala

ശ്രീറാം സാംബശിവ റാവു എക്‌സൈസ് കമ്മിഷണര്‍

പുതിയ വാര്‍ത്തകള്‍

തൃശൂരില്‍ നാളെ സ്വകാര്യആശുപത്രികളിലെ നഴ്സുമാര്‍ സൂചന പണിമുടക്ക് നടത്തും, മറ്റുജില്ലകളില്‍ കരിദിനം

ഇടുക്കിയില്‍ എച്ച്1എന്‍1പനി ബാധിച്ച് ചികിത്സയിലായിരുന്ന വയോധിക മരിച്ചു, ജാഗ്രത നിര്‍ദ്ദേശം

മലമ്പുഴ ഡാമില്‍ വിദ്യാര്‍ഥിയെ കാണാതായി

ചരിത്ര നേട്ടത്തില്‍ നരേന്ദ്ര മോദിക്ക് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഭരണത്തലവന്‍മാരുടെ പ്രശംസ

വി.ജോയി വേണ്ട, വി ശിവന്‍കുട്ടി തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാകണമെന്ന് കടകംപളളി

സര്‍ക്കാരിന്‌റെ 12 വര്‍ഷം, മോദിയുടെ ചരിത്ര നേട്ടം: ആഘോഷമാക്കാന്‍ ബുധനാഴ്ച എന്‍ഡിഎ യോഗം

ഇന്ത്യാ സഖ്യം ഇപ്പോൾ ദുർബലമാണ്;.മമത ബാനര്‍ജിയുടെ ആവശ്യപ്രകാരം വിളിച്ച യോഗം…അതിപ്പോള്‍ പരാജയപ്പെട്ട പ്രാദേശിക നേതാക്കളുടെ സംഘം …

ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രി നിലവില്‍ വരും, പരമ്പരാഗത വള്ളങ്ങള്‍ മാത്രം ഇറക്കാം

സ്കൂളിലെ പ്രഥമാധ്യാപിക (ഇടത്ത്) പ്രഥമാധ്യാപികയെ ചോദ്യംചെയ്യുന്ന മുസ്ലിം യുവാക്കള്‍ (വലത്ത്)

കൊല്ലം ശാസ്താംകോട്ട സ്കൂളിലെ പ്രധാനഅധ്യാപികയെ ഭീഷണിപ്പെടുത്തി മുസ്ലിം യുവാക്കള്‍, തൊപ്പിധരിച്ചവര്‍ക്ക് അഡ്മിഷന്‍ നല്‍കിയില്ലെന്ന് ആരോപണം

നടി ആക്രമിക്കപ്പെട്ട കേസ്: മെമ്മറി കാര്‍ഡ് വിഷയത്തിലെ അതിജീവിതയുടെ ഹര്‍ജി ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പരിഗണിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.