Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എല്ലാ വെല്ലുവിളികളെയും നേര്‍ക്കുനേര്‍നിന്ന് ചോദ്യം ചെയ്ത ഭരണാധികാരി; അടല്‍ജിയുടെ നയതന്ത്രവിജയങ്ങള്‍ സമാനതകളില്ലാത്തതെന്ന് എസ്. ജയശങ്കര്‍

ലോകത്തെ എല്ലാ പ്രധാന രാജ്യങ്ങളെയും രണ്ട് വര്‍ഷം കൊണ്ട് ഇന്ത്യയുടെ നയതന്ത്രപങ്കാളികളാക്കാന്‍ അടല്‍ജിക്ക് കഴിഞ്ഞു, ജയശങ്കര്‍ പറഞ്ഞു. നൂദല്‍ഹിയില്‍ നടന്ന മൂന്നാമത് അടല്‍ബിഹാരി വാജ്പേയി സ്മാരകപ്രഭാഷണ സദസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2023, 09:46 pm IST
in India

ന്യൂദല്‍ഹി: രാജ്യത്തിനെതിരായ എല്ലാ വെല്ലുവിളികളെയും നേര്‍ക്കുനേര്‍നിന്ന് ചോദ്യം ചെയ്ത ഭരണാധികാരിയാണ് അടല്‍ബിഹാരി വാജ്പേയിയെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. 1998ലെ പൊഖ്റാന്‍ ആണവപരീക്ഷണത്തെ തുടര്‍ന്നുണ്ടായ നയതന്ത്ര സാഹചര്യം അദ്ദേഹം കൈകാര്യം ചെയ്ത രീതി അസാധാരണവും സമാനതകളില്ലാത്തതുമാണ്.

ലോകത്തെ എല്ലാ പ്രധാന രാജ്യങ്ങളെയും രണ്ട് വര്‍ഷം കൊണ്ട് ഇന്ത്യയുടെ നയതന്ത്രപങ്കാളികളാക്കാന്‍ അടല്‍ജിക്ക് കഴിഞ്ഞു, ജയശങ്കര്‍ പറഞ്ഞു. നൂദല്‍ഹിയില്‍ നടന്ന മൂന്നാമത് അടല്‍ബിഹാരി വാജ്പേയി സ്മാരകപ്രഭാഷണ സദസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വികാരങ്ങളെയും താത്പര്യങ്ങളെയും മാനിച്ചുകൊണ്ട് ഇതരരാഷ്‌ട്രങ്ങളോട് ബഹുമാനം പുലര്‍ത്തുന്നതാണ് അടല്‍ജിയുടെ നയം. നയതന്ത്രരംഗത്ത് ഇന്ത്യ നേടിയ വിജയങ്ങളില്‍ പലതും വാജ്‌പേയിക്ക് അവകാശപ്പെട്ടതാണെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു. 1998-ലെ പൊഖ്റാന്‍ ആണവപരീക്ഷണങ്ങളെത്തുടര്‍ന്നുണ്ടായ വെല്ലുവിളികള്‍ എമ്പാടും ചര്‍ച്ച ചെയ്തിട്ടുണ്ട്. എന്നാല്‍ അതേത്തുടര്‍ന്ന് ഇന്ത്യ നേടിയ നയതന്ത്രവിജയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പലര്‍ക്കും മടിയാണ്. ആണവ പരീക്ഷണത്തിന് ശേഷമുള്ള രണ്ട് വര്‍ഷം എല്ലാ പ്രധാനരാജ്യങ്ങളും ഇന്ത്യയുമായിഅടുത്തിടപഴകി.

ബില്‍ ക്ലിന്റണ്‍, ജോണ്‍ ഹൊവാര്‍ഡ്, യോഷിറോ മോറി, ജാക്വസ് ഷിറാക്ക് തുടങ്ങിയ നേതാക്കള്‍ ഇന്ത്യയിലെത്തി. യഥാര്‍ത്ഥത്തില്‍ അത് ആണവപരീക്ഷണാനന്തര നയതന്ത്രവിജയമായിരുന്നു, ജയശങ്കര്‍ പറഞ്ഞു. അക്കാലത്ത് ഞാന്‍ ജപ്പാനിലായിരുന്നു. ആണവ പരീക്ഷണങ്ങളെത്തുടര്‍ന്ന് ഉദ്യോഗസ്ഥതലത്തില്‍ നേരിട്ട വെല്ലുവിളി ചെറുതായിരുന്നില്ല. എന്നാല്‍ പ്രധാനമന്ത്രിയുടെ ആത്മവിശ്വാസത്തില്‍ നിന്ന് ഞങ്ങള്‍ ഊറ്റംകൊണ്ടു.

ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍, പ്രധാനമന്ത്രി വാജ്‌പേയി സ്വീകരിച്ച പക്വതയുടെയും ആദര്‍ശത്തിന്റെയും വഴി അത്ഭുതകരമായി തോന്നുന്നു, ജയശങ്കര്‍ പറഞ്ഞു. പരിപാടിയില്‍ സിംഗപ്പൂര്‍ നാഷണല്‍ യൂണിവേഴ്സിറ്റി മിഡില്‍ ഈസ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ചെയര്‍മാനും നയതന്ത്രജ്ഞനുമായ ബിലഹരി കൗശികന്‍ മുഖ്യപ്രഭാഷണം നടത്തി.

Tags: ജയശങ്കര്‍അടല്‍ ബിഹാരി വാജ്പേയ്ഡോ. എസ്. ജയശങ്കര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വാജ്പേയിയുടെ ചരമവാര്‍ഷിക ദിനത്തില്‍ ആദരമര്‍പ്പിച്ച് രാജ്യം; രാഷ്‌ട്രപതി, ഉപരാഷ്‌ട്രപതി, പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാര്‍ പുഷ്പാര്‍ച്ചന നടത്തി

India

ജീവിതത്തെ ദുസ്സഹമാക്കിയ നിയമങ്ങള്‍ ഇന്ത്യ ഇന്ന് പരിഷ്‌കരിക്കുന്നു; രാജ്യം ശക്തമായപ്പോള്‍ സാധാരണക്കാരന്റെ ജീവിതവും എളുപ്പമായിയെന്ന് എസ്. ജയശങ്കര്‍

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ റിട്ടേണിങ് ഓഫീസര്‍ റീത്ത മേത്തക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നു
India

എസ്. ജയശങ്കര്‍ വീണ്ടും രാജ്യസഭയിലേക്ക്; നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

ജനസംഘത്തിന്റെ കാണ്‍പൂര്‍ സമ്മേളനത്തില്‍ വാജ്‌പേയി, അദ്വാനി, പരമേശ്വര്‍ജി, ലേഖകന്‍ തുടങ്ങിയവര്‍
Varadyam

അടല്‍ജിയെക്കുറിച്ച് ഒരു പുസ്തകം

World

വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ടാന്‍സാനിയയിലേക്ക്; നാല് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനം, ഐഐടിയുടെ ആദ്യ വിദേശ കാമ്പസ് ടാന്‍സാനിയയില്‍

പുതിയ വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)

തമിഴ്‌നാട്ടിൽ വിജയ്‌ സർക്കാരിനെ അട്ടിമറിക്കാൻ സ്റ്റാലിന്റെ ഗൂഢാലോചന?; 35 കോടിയുമായി ടിവികെ എംഎല്‍എമാരെ വിലക്ക് വാങ്ങാനെത്തി

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് കര്‍ണ്ണാടകയിലെ ബെളഗാവിയിൽ

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന നേതാവായിരുന്നുവെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

ഇംഗ്ലണ്ടിന്‍റെ രണ്ട് ഗോളുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ (വലത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റനും ഈ രണ്ടു ഗോളുകളും അടിക്കുകയും ചെയ്ത ഹാരി കെയ്ന്‍ സന്തോഷത്തോടെ ആന്തണി ഗോര്‍ഡനെ ആലിംഗനം ചെയ്യുന്നു (ഇടത്ത്)

അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ രക്ഷനായി ഹാരി കെയ്ന്‍, 74, 86 മനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ ഇംഗ്ലണ്ട് കോംഗോയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.