Tuesday, May 27, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നഞ്ചിയമ്മയുടെ ഭൂമി തട്ടിയെടുത്ത കെ.വി. മാത്യുവിനും ജോസഫ് കുര്യനും എതിരെ പാലക്കാട് ജില്ലാ കളക്ടര്‍

ആദിവാസി ഭൂമിക്ക് വ്യാജരേഖ ഉണ്ടാക്കി കോടതി ഉത്തരവ് വഴി തട്ടിയെടുക്കുന്നത് അട്ടപ്പാടിയിലെ ഭൂമാഫിയ സംഘത്തിന്റെ സ്ഥിരം തന്ത്രമാണ്. കോടതി ഉത്തരവിന്റെ പിന്‍ബലത്തില്‍ പൊലീസ് സംരക്ഷണയില്‍ ഭൂമി പിടിച്ചെടുക്കും. ന‌‌ഞ്ചിയമ്മയുടെ കുടുംബഭൂമിയുടെ കാര്യത്തിലും ഇതേ തന്ത്രം പയറ്റാന്‍ ശ്രമിച്ച തട്ടിപ്പുകാരുടെ നീക്കത്തിനാണ് കലക്ഠറുടെ റിപ്പോര്‍ട്ട് തിരിച്ചടിയായത്.

Janmabhumi Online by Janmabhumi Online
Jan 8, 2023, 07:10 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കോഴിക്കോട് : ന‌ഞ്ചിയമ്മയുടെ കുടുംബഭൂമി വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്ത കെ.വി. മാത്യുവും ജോസഫ് കുര്യനും എതിരെ കളക്ടറുടെ റിപ്പോര്ട്ട്. ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് കെ.വി. മാത്യു ഭൂമി കൈമാറ്റം ചെയ്യാന്‍ കോടതിയില്‍ ഹാജരാക്കിയത് മാരിമുത്തുവിന്റെ പേരിലുള്ള വ്യാജ നികുതി രസീതാണെന്ന വാദം കളക്ടര്‍ സ്വീകരിച്ചു. ഇതോടെ ഈ വ്യാജഭൂമികൈമാറ്റം കുരുക്കിലായി.  

കോടതിയില്‍ മാരിമുത്തു ആദിവാസിയാണെന്നത് മറച്ചുവെച്ചാണ് കെ.വി. മാത്യു ഭൂമി തീറ് നല്‍കുന്നതിന് ഉത്തരവ് വാങ്ങിയത്. 1999ലെ പട്ടികവര്‍ഗ ഭൂമി കൈമാറ്റ നിയന്ത്രണവും പുനസ്ഥാപനവും നിയമപ്രകാരം ആദിവാസിയില്‍ നിന്നും ആദിവാസി ഇതര വിഭാഗത്തില്‍പ്പെട്ട ഒരാള്‍  ഭൂമി വാങ്ങുന്നത് നിയമവിരുദ്ധമാണ്. സ്കൂള്‍ സര്‍ട്ടിഫിക്കറ്റില്‍ മാരിമുത്തു ആദിവാസിയാണ്. മാരിമുത്തുവിന്റെ അച്ഛനായ രാമിയും ആദിവാസിയാണെന്നും കളക്ടര്‍ റിപ്പോര്‍ട്ടി പറഞ്ഞിട്ടുണ്ട്.  

നഞ്ചിമ്മയുടെ കുടുംബസ്വത്തിന് പുറമെ അഗളി വില്ലേജില്‍ മറ്റൊരു 40 സെന്‍റ് ഭൂമിയും കെ.വി. മാത്യു ആധാരപ്രകാരം തട്ടിയെടുത്തതായി മാരിമുത്തു പറയുന്നു.  

നഞ്ചിയമ്മയുടെ കുടുംബ ഭൂമി സംബന്ധിച്ച് കളക്ടര്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്ക് വ്യക്തമായ റിപ്പോര്‍ട്ട് നല്‍കിയിട്ടും അട്ടപ്പാടിയിലെ ട്രൈബര്‍ താലൂക്ക് തഹസില്‍ദാര്‍ അത് അംഗീകരിക്കാന്‍ തയ്യാറല്ല. കളക്ടറുടെ അന്വേഷണ റിപ്പോര്‍ട്ടും മറികടന്നാണ് ജോസഫ് കുര്യന് കൈവശസര്‍ട്ടിഫിക്കറ്റ് അനുവദിക്കാന്‍ തഹസില്‍ദാര്‍ അഗളി വില്ലേജ് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയത്. ഇതും പാലക്കാട് ജില്ലാ കളക്ടറുടെ അന്വേഷണ പരിധിയിലാണ്. കെ.വി. മാത്യുവിന് അവകാശമില്ലാത്ത ഭൂമിയില്‍ നിന്നും ജോസഫ് കുര്യന് നല്‍കിയ 50 സെന്‍റ് ഭൂമിയില്‍ അദ്ദേഹം പെട്രോള്‍ പമ്പ് തുടങ്ങാന്‍ അനുമതി വാങ്ങുകയും ചെയ്തു. കെ.വി. മാത്യുവിന്റെ ആധാരം മിക്കവാറും അസാധുവാകും. അതോടെ ജോസഫ് കുര്യന്റെ ആധാരവും അസാധുവാകും.  

ആദിവാസി ഭൂമിക്ക് വ്യാജരേഖ ഉണ്ടാക്കി കോടതി ഉത്തരവ് വഴി തട്ടിയെടുക്കുന്നത് അട്ടപ്പാടിയിലെ ഭൂമാഫിയ സംഘത്തിന്റെ സ്ഥിരം തന്ത്രമാണ്. കോടതി ഉത്തരവിന്റെ പിന്‍ബലത്തില്‍ പൊലീസ് സംരക്ഷണയില്‍ ഭൂമി പിടിച്ചെടുക്കും. ന‌‌ഞ്ചിയമ്മയുടെ കുടുംബഭൂമിയുടെ കാര്യത്തിലും ഇതേ തന്ത്രം പയറ്റാന്‍ ശ്രമിച്ച തട്ടിപ്പുകാരുടെ നീക്കത്തിനാണ് കലക്ഠറുടെ റിപ്പോര്‍ട്ട് തിരിച്ചടിയായത്. 

Tags: വയനാട് ആദിവാസികള്‍നഞ്ചിയമ്മആദിവാസി ഭൂമിഅഗളി വില്ലേജിപാലക്കാട്landtribalപാലക്കാട് ജില്ലാ കളക്ടര്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദ്ദിച്ചു

India

ഒരിക്കല്‍ ഒരു ഭൂമി വഖഫ് ആയാൽ അത് എക്കാലത്തും വഖഫ് ആയിരിക്കും ; കേരളം സുപ്രീം കോടതിയിൽ

Kerala

ഭൂമിയുടെ ഉടമസ്ഥാവകാശ തര്‍ക്കങ്ങളില്‍ തീരുമാനമെടുക്കേണ്ടത് സിവില്‍ കോടതി: മനുഷ്യാവകാശ കമ്മീഷന്‍

Kerala

ആദിവാസി ബാലനെ പൊലീസ് സ്റ്റേഷനില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: സിബിഐ അന്വേഷണത്തിന് ഡിജിപിയുടെ ശിപാര്‍ശ

Kerala

പാലക്കാട് ആദിവാസി കോളനിയില്‍ 3 കുട്ടികള്‍ ചിറയില്‍ മുങ്ങി മരിച്ചു

പുതിയ വാര്‍ത്തകള്‍

മക്കളെ കാണാൻ പോലും അനുവദിക്കുന്നില്ല : പാകിസ്ഥാനിലെ പാവ സർക്കാരുമായി ചർച്ച നടത്തിയിട്ട് കാര്യമില്ല : ഇമ്രാൻ ഖാൻ

1,500 ഓളം പേരെ കൊലപ്പെടുത്തിയ ബംഗ്ലാദേശിലെ ഇസ്ലാമിക നേതാവ് ; എ.ടി.എം. അസ്ഹറുൽ ഇസ്ലാമിന്റെ വധശിക്ഷ ഇളവ് ചെയ്ത് സുപ്രീം കോടതി

ഇടപ്പള്ളിയില്‍ 13 വയസുകാരനെ കാണാനില്ല, അന്വേഷണം പുരോഗമിക്കുന്നു

കപ്പല്‍ഛേദത്തിന്‌റെ പ്രത്യാഘാതങ്ങള്‍ നിസാരമല്ല, മനുഷ്യര്‍ക്കും സമുദ്ര ആവാസ വ്യവസ്ഥയ്‌ക്കും ഒരേ പോലെ ഭീഷണി

യുഡിഎഫുമായുള്ള വിലപേശലില്‍ അന്‍വര്‍ നിലപാട് മയപ്പെടുത്തി

രാഹുല്‍ ഗാന്ധിയ്‌ക്ക് ചുട്ട മറുപടി: ആക്രമിച്ച ശേഷമാണ് ഇന്ത്യ പാകിസ്ഥാനെ ഇക്കാര്യം അറിയിച്ചതെന്ന് കേന്ദ്രമന്ത്രി ജയശങ്കര്‍

പി എം കിസാന്‍ പദ്ധതിയുടെ പേരിലും സൈബര്‍ തട്ടിപ്പ് : പണം നഷ്ടപ്പെടുത്തരുതെന്ന് സൈബര്‍ പൊലീസ് മുന്നറിയിപ്പ്

ആദരിക്കാനെന്ന പേരില്‍ നടത്തിയ സമ്മേളനത്തില്‍ ഇന്ത്യന്‍സൈന്യത്തെ അപമാനിച്ച് വി ഡി സതീശന്‍

മാഗ്നസ് കാള്‍സന്‍ (ഇടത്ത്) ഗുകേഷ് (വലത്ത്)

നോര്‍വ്വെ ചെസ്സില്‍ മാഗ്നസ് കാള്‍സന്‍ ഗുകേഷിനെ തോല്‍പിച്ചു;താന്‍ അജയ്യനാണെന്ന് ഒരിയ്‌ക്കല്‍ കൂടി തെളിയിച്ച് കാള്‍സന്‍ 

ഹയര്‍ സെക്കണ്ടറി, നോണ്‍ വൊക്കേഷണല്‍ അധ്യാപക നിയമനത്തിനുള്ള സെറ്റ് അപേക്ഷ തീയതി നീട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies