Thursday, May 8, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ജോണ്‍ ബ്രിട്ടാസിന്റെ വര്‍ഗ്ഗീയ പ്രസംഗം ദേശീയ മാധ്യമങ്ങളിലും ചര്‍ച്ചാവിഷയമാകുന്നു; ബാബറി മസ്ജിദ് പ്രശ്നമുയര്‍ത്തിയത് വിവാദമായി

മുസ്ലിം സമുദായത്തെ പ്രകോപിപ്പിക്കുകയും അരക്ഷിതമാക്കുകയും ചെയ്തുകൊണ്ടുള്ള ജോണ്‍ ബ്രിട്ടാസ് എംപിയുടെ കോഴിക്കോട്ടെ മുജാഹിദ്ദീന്‍ വേദിയിലെ പ്രസംഗം ദേശീയ മാധ്യമങ്ങളിലും ചര്‍ച്ചാവിഷയമാകുന്നു.

Janmabhumi Online by Janmabhumi Online
Jan 3, 2023, 05:25 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കോഴിക്കോട്: മുസ്ലിം സമുദായത്തെ പ്രകോപിപ്പിക്കുകയും അരക്ഷിതമാക്കുകയും ചെയ്തുകൊണ്ടുള്ള ജോണ്‍ ബ്രിട്ടാസ് എംപിയുടെ കോഴിക്കോട്ടെ മുജാഹിദ്ദീന്‍ വേദിയിലെ പ്രസംഗം ദേശീയ മാധ്യമങ്ങളിലും ചര്‍ച്ചാവിഷയമാകുന്നു.  

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ വി. മുരളീധരനെയും ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളയെയും ക്ഷണിച്ചതിന് നടുവത്തുല്‍ മുജാഹിദീന്‍ ഭാരവാഹികളെ  യോഗത്തില്‍ ജോണ്‍ ബ്രിട്ടാസ് കര്‍ശനമായി വിമര്‍ശിച്ചിരുന്നു. ബിജെപി വ്യാജമതസൗഹാര്‍ദ്ദം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നായിരുന്നു ബ്രിട്ടാസിന്റെ വാദം.  

പിന്നീടാണ് ബാബറി മസ്ജിദ് വിഷയം എടുത്തിട്ടത്. പണ്ട് ബാബറി മസ്ജിദ് ലക്ഷ്യം വെച്ച ബിജെപി ഇപ്പോള്‍ ഗ്യാന്‍വാപി പള്ളിയെയും ഷാഹി ഇദ്ഗാ മസ്ജിദിനെയും ലക്ഷ്യം വെയ്‌ക്കുകയാണെന്നായിരുന്നു ബ്രിട്ടാസിന്റെ വാദം. ജേണലിസ്റ്റ് എന്ന നിലയില്‍ 1992ല്‍ ബാബറി മസ്ജിദിന്റെ തകര്‍ച്ച നേരിട്ട് കണ്ടതാണെന്നും ബ്രിട്ടാസ് പറഞ്ഞിരുന്നു. മുസ്ലിം സമുദായത്തിനുള്ളില്‍ തീകോരിയിടുന്നതായിരുന്നു ബ്രിട്ടാസിന്റെ പ്രസംഗം.  

കേരളത്തിലെ മറ്റ് പത്രങ്ങള്‍ തര്‍ക്കഭൂമി എന്ന് വിശേഷിപ്പിച്ചപ്പോള്‍ താന്‍ അന്ന് ബാബറി മസ്ജിദ് തകര്‍ത്തു എന്ന് വളച്ചുകെട്ടില്ലാതെ എഴുതിയെന്നും ബ്രിട്ടാസ് അവകാശപ്പെട്ടു. പാര്‍ലമെന്‍റില്‍ മുസ്ലിം പ്രാതിനിധ്യം ഇല്ലാതാക്കാന്‍ ബിജെപി ശ്രമിക്കുകയാണെന്നതായിരുന്നു മറ്റൊരു വാദം. ജുഡീഷ്യറിയിലും പാര്‍ലമെന്‍റിലും മുസ്ലിം പ്രാതിനിധ്യം എത്രയാണെന്നും ബ്രിട്ടാസ് ചോദിച്ചു. കൃത്യമായും മുസ്ലിം സമുദായത്തിന്റെ ഉള്ളില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയായിരുന്നു ബ്രിട്ടാസിന്റെ ലക്ഷ്യം. 

Tags: bjpമുസ്ലിങ്ങള്‍John Brittasമസ്ജിദ്cpimcommunalismബാബറി മസ്ജിദ്വര്‍ഗ്ഗീയ സംഘര്‍ഷംജോണ്‍ ബ്രിട്ടാസിടുവത്തുല്‍ മുജാഹിദീന്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വികസിത് കേരളം:ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറെ സ്വീകരിച്ച് മലങ്കര ഓര്‍ത്തഡോക്‌സ് സഭ

India

ഇൻഡി സഖ്യവും പാകിസ്ഥാനും രണ്ട് ശരീരങ്ങളും ഒരു ആത്മാവും പോലെ ; പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാന് ക്ലീൻ ചിറ്റ് നൽകിയതിനെ വിമർശിച്ച് ബിജെപി 

India

ഉത്തരാഖണ്ഡിൽ കൂണ് പോലെ മുളച്ച് പൊങ്ങിയത് നിരവധി നിയമവിരുദ്ധ മദ്രസകൾ : റൂർക്കിയിലടക്കം അടപടലം പൂട്ടിക്കെട്ടി ധാമി സർക്കാർ

Kerala

മുസ്‌ളീങ്ങളെ പ്രകോപിപ്പിച്ച് വര്‍ഗീയ ചേരിതിരിവുണ്ടാക്കാന്‍ സിപിഎം നേതാവ് ജോണ്‍ ബ്രിട്ടാസിന്‌റെ ആസൂത്രിത ശ്രമം

Kerala

കേരളത്തില്‍ ബിജെപിയെ അധികാരത്തില്‍ എത്തിക്കും :രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന യുവതിയും നാല് ചൈനീസ് പൗരന്മാരും നേപ്പാൾ അതിർത്തിയിൽ പിടിയിൽ : യുവതിയുടെ ഫോണിൽ കൂടുതലും പാക് നമ്പറുകൾ

കര്‍ദിനാള്‍ റോബര്‍ട് പ്രിവോസ്റ്റ് പുതിയ മാര്‍പാപ്പ, അമേരിക്കയില്‍ നിന്നുളള ആദ്യ പോപ്പ്

പാകിസ്ഥാനെ വിറപ്പിച്ച് ഇന്ത്യന്‍ പ്രത്യാക്രമണം, ഇസ്ലാമബാദിലും കറാച്ചിയിലും ലാഹോറിലും മിസൈല്‍ വര്‍ഷം

പാകിസ്ഥാന്‍ ആക്രമണത്തെ പ്രതിരോധിക്കാന്‍ കശ്മീരിലെ ചില പ്രദേശങ്ങളെ ഇന്ത്യ ഇരുട്ടിലാഴ്ത്തിയതിന്‍റെ ചിത്രം

എല്ലാം മുന്‍കൂട്ടിക്കണ്ട് മോദിയുടെ നഗരങ്ങള്‍ ഇരുട്ടിലാക്കിക്കൊണ്ടുള്ള മോക് ഡ്രില്‍ ഗുണമായി; അതിര്‍ത്തിനഗരങ്ങള്‍ ഇരുട്ടിലാക്കി ഇന്ത്യ

ആകാശയുദ്ധം, പാകിസ്ഥാന്റെ ആക്രമണ ശ്രമം തകര്‍ത്ത് ഇന്ത്യ, വിമാനങ്ങളും മിസൈലുകളും ഡ്രോണുകളും വെടിവച്ചിട്ടു

ദല്‍ഹിയില്‍ എംജിഎസ്സിനെ അനുസ്മരിച്ചു

പാകിസ്ഥാന്‍ പറഞ്ഞത് അഞ്ച് ഇന്ത്യന്‍ വിമാനം വെടിവെച്ചിട്ടെന്ന്, ഏഴ് ഇന്ത്യന്‍ വിമാനം വെടിവെച്ചിട്ടെന്ന് മാത്യു സാമുവല്‍

ഇന്ത്യൻ സൈന്യത്തിൽ അഭിമാനം ; കുഞ്ഞ് ജനിച്ചത് ഓപ്പറേഷന്‍ സിന്ദൂര്‍ നടന്ന രാത്രി; കുഞ്ഞിന് ‘സിന്ദൂര്‍’ എന്ന് പേരിട്ട് മാതാപിതാക്കള്‍

പത്താൻകോട്ട് വ്യോമതാവളത്തിൽ പാകിസ്ഥാന്റെ ഡ്രോൺ ആക്രമണം ; തിരിച്ചടിച്ച് ഇന്ത്യ

എസ് 400 എന്ന റഷ്യയില്‍ നിന്നും ഇന്ത്യ വാങ്ങിയ 400 കിലോമീറ്റര്‍ വരെ അകലെയുള്ള മിസൈലുകളെയും ഡ്രോണുകളെയും പ്രഹരിക്കാന്‍ ശേഷിയുള്ള വ്യോമപ്രതിരോധ മിസൈല്‍ സംവിധാനം. ഇതില്‍ നിന്നും തൊടുക്കുന്ന മിസൈല്‍ 400 കിലോമീറ്റര്‍ വരെ ദൂരത്തിലുള്ള മിസൈലുകളെ അടിച്ചിടും (ഇടത്ത്)

മോദിയുമായുള്ള ബന്ധത്താല്‍ പുടിന്‍ നല്‍കിയ റഷ്യയുടെ എസ് 400 വ്യോമപ്രതിരോധ സംവിധാനം രക്ഷയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies