Saturday, June 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സൗജന്യറേഷന്‍ കൊടുത്താലും മോദിക്ക് കുറ്റം; ഇന്ത്യയില്‍ പട്ടിണിയുണ്ടെന്ന് മോദി തുറന്നു സമ്മതിക്കുകയാണെന്ന വിചിത്ര വാദവുമായി സിപിഎം

സൗജന്യ റേഷന്‍ കൊടുത്തില്ലെങ്കില്‍ ഇന്ത്യയിലെ പാവങ്ങളെ പട്ടിണിക്കിട്ട് കൊല്ലുന്നുവെന്ന് മുറവിളി കൂട്ടുമായിരുന്ന സിപിഎം സൗജന്യ റേഷന്‍ ഒരു വര്‍ഷം കൂടിയ നീട്ടിയ മോദി സര്‍ക്കാരിനെതിരെ വിചിത്രവാദവുമായി രംഗത്ത്. സൗജന്യമായി റേഷന്‍ കൊടുക്കുക വഴി ഇന്ത്യയില്‍ പട്ടിണിയുണ്ടെന്ന് മോദി സര്‍ക്കാര്‍ തുറന്നുസമ്മതിക്കുകയാണ് ചെയ്യുന്നതെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ.

Janmabhumi Online by Janmabhumi Online
Dec 31, 2022, 05:26 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: സൗജന്യ റേഷന്‍ കൊടുത്തില്ലെങ്കില്‍ ഇന്ത്യയിലെ പാവങ്ങളെ പട്ടിണിക്കിട്ട് കൊല്ലുന്നുവെന്ന് മുറവിളി കൂട്ടുമായിരുന്ന സിപിഎം സൗജന്യ റേഷന്‍ ഒരു വര്‍ഷം കൂടിയ നീട്ടിയ മോദി സര്‍ക്കാരിനെതിരെ വിചിത്രവാദവുമായി രംഗത്ത്. സൗജന്യമായി റേഷന്‍ കൊടുക്കുക വഴി ഇന്ത്യയില്‍ പട്ടിണിയുണ്ടെന്ന് മോദി സര്‍ക്കാര്‍ തുറന്നുസമ്മതിക്കുകയാണ് ചെയ്യുന്നതെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ.  

രണ്ടു ദിവസം നീണ്ട പൊളിറ്റ് ബ്യൂറോ യോഗത്തിന് ശേഷം സിപിഎം കണ്ടുപിടിച്ചതാണ് ഈ പുതിയ വാദം. സൗജന്യ റേഷന്‍ കൊടുക്കുക വഴി പട്ടിണിയെ വേറെ രീതിയില്‍ ഒന്നും പരിഹരിക്കാന്‍ കഴിയില്ലെന്ന് സിപിഎം സമ്മതിക്കുകയാണെന്നും സിപിഎം പൊളിറ്റ് ബ്യൂറോ കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നു.  

കഴിഞ്ഞ ദിവസമാണ് പുതിയ കോവിഡ് ഭീതി കൂടി കണക്കിലെടുത്ത് സൗജന്യ റേഷന്‍ ഒരു വര്‍ഷം കൂടി നീട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. ഇത് വഴി രാജ്യത്തെ 81 ശതമാനത്തിലധികം ജനങ്ങള്‍ക്ക് നേട്ടമുണ്ടാകും. അഞ്ച് കിലോ അരിവീതം സൗജന്യമായി നല്‍കാനാണ് മോദി  സര്‍ക്കാരിന്റെ തീരുമാനം.  

എന്നാല്‍ ഇത് പോരെന്ന്  ഒരു അഞ്ച് കിലോ അരി ദേശീയ ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം സൗജന്യ നിരക്കില്‍ നല്‍കണമെന്നും  അതേ സമയം സിപിഎം വാദിക്കുന്നു. ഈ വൈരുദ്ധ്യം എന്തെന്ന് എത്ര ചിന്തിച്ചിട്ടും മനസ്സിലാകുന്നില്ല. സൗജന്യ റേഷന്‍ അനുവദിക്കുന്നത് ഇന്ത്യയിലെ ദാരിദ്ര്യം അംഗീകരിക്കുന്നതിന് തുല്ല്യമാണെന്ന് പറയുന്ന സിപിഎം അതേ സമയം സൗജന്യ നിരക്കില്‍ ഒരു അഞ്ചു കിലോ റേഷന്‍ കൂടി അനുവദിക്കണമെന്നും വാദിക്കുന്നുണ്ട്.   

സിപിഎം പൊളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ ആഗോള വിശപ്പുപട്ടികയെക്കുറിച്ചും സൂചനയുണ്ട്. ഈ വര്‍ഷം പ്രസിദ്ധീകരിച്ച 121 രാജ്യങ്ങളുള്ള ആഗോള വിശപ്പ് പട്ടികയില്‍ 109ാം സ്ഥാനത്താണ് ഇന്ത്യയെ പ്രതിഷ്ഠിച്ചിരിക്കുന്നത്. പട്ടിണിയില്‍ നിന്നും രക്ഷിക്കാന്‍ ഇന്ത്യ ഭക്ഷ്യധാന്യം നല്‍കുന്ന അഫ്ഗാനിസ്ഥാന്‍, നേപ്പാള്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളെയെല്ലാം ഇന്ത്യയേക്കാള്‍ ഏറെ മുകളിലായാണ് ഈ പട്ടികയില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്. വാസ്തവത്തില്‍ ഇത് ഒരു രാജ്യത്തിന്റെ പട്ടിണിയോ വിശപ്പോ അളക്കുന്ന സൂചികയല്ല. പകരം കുട്ടികളിലെ പോഷകാഹാരക്കുറവ്, ശിശു മരണനിരക്ക്, കുട്ടികളുടെ വളര്‍ച്ചാ മുരടിപ്പ്, കുട്ടികളിലെ പ്രായത്തിനൊപ്പിച്ചുള്ള ഭാരക്കുറവ് എന്നിവയാണ് അളക്കുന്നത്. ആഗോള വിശപ്പ് പട്ടിക എന്ന അങ്ങേയറ്റം തെറ്റിദ്ധാരണജനിപ്പിക്കുന്ന പേരാണ് ഈ പട്ടികയ്‌ക്ക് നല്‍കിയിരിക്കുന്നത്. ഈ ആഗോള വിശപ്പ് പട്ടിക തയ്യാറാക്കിയ ജര്‍മ്മനിയിലെ വെല്‍റ്റ് ഹംഗര്‍ ഹില്‍ഫേ എന്ന എന്‍ജിഒയ്‌ക്കെതിരെ ഇന്ത്യയെ അപമാനിച്ചതിനെതിരെ ശക്തമായ വിമര്‍ശനം അന്ന് ഉയര്‍ന്നിരുന്നു. 

സിപിഎം പൊളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ ആഗോള വിശപ്പ് പട്ടിക വെച്ചും മോദി സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ശ്രമിക്കുന്നുണ്ട്. സൗജന്യ റേഷന്‍ കൊടുക്കുക വഴി ആഗോള വിശപ്പ് പട്ടികയിലെ ഇന്ത്യയുടെ സ്ഥാനം മോദി അംഗീകരിക്കുകയാണെന്നും സിപിഎം പറയുമ്പോള്‍  ആഗോള വിശപ്പ് പട്ടികയെക്കുറിച്ച് സിപിഎം പൊളിറ്റ് ബ്യൂറോ വീണ്ടും പുകമറ സൃഷ്ടിക്കുകയാണ്. . 

Tags: cpmrationനരേന്ദ്രമോദിmodi governmentസൗജന്യ റേഷന്‍ദാരിദ്ര്യംsitaram yechuryആഗോള വിശപ്പ് സൂചികസിപിഎം പൊളിറ്റ് ബ്യൂറോ.
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇസ്രയേലുമായുള്ള മുഴുവൻ ബന്ധവും ഇന്ത്യ ഉടൻ അവസാനിപ്പിക്കണം ; ഇനി ഇസ്രായേലിന് ആയുധം നൽകരുതെന്നും എം എ ബേബി

Kerala

എല്ലാവരും ദാരിദ്ര്യത്തിൽ കഴിയണം എന്നത് അന്തംകമ്മി ചിന്താഗതി ; അമേരിക്ക ഇല്ലായിരുന്നെങ്കിൽ നിങ്ങളുടെ നേതാക്കൾ എവിടെ ചികിത്സിക്കും ?

Kerala

തുടർച്ചയായി മൂന്നുമാസം റേഷൻ കൈപ്പറ്റാത്ത പതിനായിരക്കണക്കിന് ആളുകൾ പുറത്ത്: ഒഴിവാക്കിയത് മു​ൻ​ഗ​ണ​ന വി​ഭാ​ഗ​ത്തി​ലെ 70,418 പേ​രെ

India

കര്‍ഷകര്‍ക്ക് കൈത്താങ്ങായി വീണ്ടും മോദി സര്‍ക്കാര്‍; നെല്ലിന്റെ താങ്ങുവില വര്‍ധിപ്പിച്ചു, കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വഴി വായ്പാ പദ്ധതി തുടരും

Kerala

കരുവന്നൂര്‍ ബാങ്കില്‍ നടന്നത് സിപിഎം നേതൃത്വം നേരിട്ട് നടത്തിയ തട്ടിപ്പും കള്ളപ്പണ ഇടപാടും:ശോഭാ സുരേന്ദ്രന്‍

പുതിയ വാര്‍ത്തകള്‍

റഷ്യയുടെ പ്രതികാരം തുടരുന്നു , ഉക്രെയ്നിലെ പല നഗരങ്ങളിലും കനത്ത ബോംബാക്രമണം ; മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ കീവ് നടുങ്ങി

One month old baby feet

ഒരു വയസ്സുള്ള കുഞ്ഞിന് അധിക ഡോസ് മരുന്ന് നല്‍കിയ സംഭവം : അന്വേഷണം ആരംഭിച്ച് ആരോഗ്യ വകുപ്പ്

ബക്രീദ് ദിനത്തിൽ ആശംസകൾ നേർന്ന് മമ്മൂട്ടി ; ആശംസകൾ അറിയിച്ചത് ഫേസ്ബുക്കിലൂടെ

പാകിസ്ഥാനിലെ പെഷവാറിൽ മാരകമായ സ്ഫോടനം, മുൻ കേന്ദ്രമന്ത്രി കൊല്ലപ്പെട്ടു ; മൂന്ന് പേർക്ക് ഗുരുതര പരിക്ക്

കോഴിക്കോട് ജമാ അത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ എസ് ഐഒ നടത്തിയ പ്രതിഷേധപ്രകടനം, അവര്‍ ടാറ്റ സുഡിയോ ഷോറൂമിന് മുന്നില്‍ പ്രതിഷേധിക്കുന്നു (ഇടത്ത്)  ജിതിന്‍ ജേക്കബ്ബ് (വലത്ത്)

ടാറ്റാ സുഡിയോയ്‌ക്കെതിരായ ജമാ അത്തെ ഇസ്ലാമിയുടെ ബഹിഷ്കരണത്തിന് പിന്നില്‍ നികുതി വെട്ടിച്ച് കച്ചവടം നടത്തുന്നവരെ രക്ഷിക്കാന്‍ : ജിതിന്‍ ജേക്കബ്ബ്

മാരിടൈം സൈബർ സെക്യൂരിറ്റിയിൽ ഡോക്ടറേറ്റ് നേടി

തിരുവനന്തപുരത്ത് വിവാഹ തട്ടിപ്പുകാരി അറസ്റ്റിൽ, പതിനൊന്നാമത്തെ വിവാഹം പഞ്ചായത്ത് മെമ്പറുമായി, മേക്കപ്പ് ചെയ്യുന്നതിനിടെ പിടികൂടി

പിതാവിന്റെ മരണം ഷൈനിന്റെ അമ്മയെ അറിയിച്ചിട്ടില്ല, നടൻ ഷൈൻ ടോം ചാക്കോയെ ആശുപത്രിയിൽ സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

സിന്ധു നദീജല കരാർ: ‘ഇന്ത്യയുടെ ആശങ്കകൾ പരിഹരിക്കാൻ തയ്യാർ, തീരുമാനം പുനഃപരിശോധിക്കണം’- ഇന്ത്യയോട് വീണ്ടും കെഞ്ചി പാകിസ്ഥാൻ

രാഹുലിന്റെ വിടുവായത്തവും തരൂരിന്റെ തിരിച്ചറിവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies