Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘സമയം കണ്ടെത്തി യുദ്ധസ്മാരകങ്ങള്‍ സന്ദര്‍ശിക്കു, ധീര ജവാന്‍മാരെ അഭിവാദ്യം ചെയ്യു’; ദേശീയ യുദ്ധസ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തി കേന്ദ്രമന്ത്രി

'വിജയ് ദിവസില്‍ നമ്മുടെ സൈനികരെ സന്ദര്‍ശിച്ച് അഭിവാദ്യം ചെയ്യുന്നത് തന്റെ വാര്‍ഷിക ധര്‍മ്മമാണെ'ന്നു സന്ദര്‍ശനത്തിന് ശേഷം അദ്ദേഹം സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ കുറിച്ചു. നമ്മുടെ നാളേയ്‌ക്കുവേണ്ടി തങ്ങളുടെ ഇന്നത്തെ ദിനം ത്യജിച്ചവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും അഭിവാദ്യം, അദ്ദേഹം തുടര്‍ന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2022, 06:44 pm IST
in India

ന്യൂദല്‍ഹി: വിജയ് ദിവസിനോടനുബന്ധിച്ച് ഇന്ത്യാ ഗേറ്റിന് സമീപമുള്ള യുദ്ധസ്മാരകത്തില്‍ 1971 ലെ യുദ്ധത്തില്‍ പങ്കെടുത്ത സൈനികര്‍ക്ക് പുഷ്പാര്‍ച്ചന നടത്തി കേന്ദ്ര ഇലക്‌ട്രോണിക്‌സ് & ഐടി, നൈപുണ്യ വികസന, സംരംഭകത്വ വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. സൈനിക സേവനമനുഷ്ഠിക്കുന്നവരും വിമുക്തഭടന്മാരും അവരുടെ കുടുംബാംഗങ്ങളും ഉള്‍പ്പെടെയുള്ള സായുധ സേനാംഗങ്ങള്‍ക്ക് തന്റെ ആശംസകള്‍ അറിയിച്ച മന്ത്രി, എല്ലാ പൗരന്മാരോടും ‘ഇന്ന് തെല്ല് സമയം കണ്ടെത്തി യുദ്ധസ്മാരകങ്ങള്‍ സന്ദര്‍ശിച്ച് ധീര ജവാന്മാര്‍ക്ക് ആദരാഞ്ജലികള്‍  അര്‍പ്പിക്കാന്‍’ അഭ്യര്‍ത്ഥിച്ചു.

‘വിജയ് ദിവസില്‍ നമ്മുടെ സൈനികരെ സന്ദര്‍ശിച്ച് അഭിവാദ്യം ചെയ്യുന്നത് തന്റെ വാര്‍ഷിക ധര്‍മ്മമാണെ’ന്നു സന്ദര്‍ശനത്തിന് ശേഷം അദ്ദേഹം   സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ കുറിച്ചു. നമ്മുടെ നാളേയ്‌ക്കുവേണ്ടി തങ്ങളുടെ ഇന്നത്തെ ദിനം ത്യജിച്ചവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും അഭിവാദ്യം, അദ്ദേഹം തുടര്‍ന്നു.

1971ലെ യുദ്ധത്തില്‍ വീരമൃത്യു വരിച്ചവരോ യുദ്ധത്തില്‍ പരിക്കേറ്റ് അംഗവൈകല്യം സംഭവിച്ചവരോ ആയ  ഇന്ത്യന്‍ സായുധ സേനയിലെ ആയിരക്കണക്കിന് സൈനികരുടെ സംഭാവനകളെ സ്മരിക്കുന്ന ദിവസമാണ് വിജയ് ദിവസ് എന്ന് ചന്ദ്രശേഖര്‍ വാദിക്കുന്നു. രാഷ്‌ട്രത്തിന്റെ സംരക്ഷണത്തിനായി തങ്ങളുടെ യൗവനത്തിന്റെ വര്‍ഷങ്ങള്‍ ബലിയര്‍പ്പിച്ച ഈ സൈനികരുടെ കുടുംബങ്ങളെ അനുസ്മരിക്കാനുള്ള ഒരു സന്ദര്‍ഭം കൂടിയാണിത്.

ഒരു മുന്‍ എയര്‍ കമ്മഡോറിന്റെ മകനായ രാജീവ് ചന്ദ്രശേഖര്‍ രാജ്യസഭംഗം എന്ന നിലയില്‍ സായുധ സേനാംഗങ്ങളുടെ ക്ഷേമവുമായി  ബന്ധപ്പെട്ട വ്യത്യസ്ത  പ്രശ്‌നങ്ങള്‍  നിരന്തരം ഏറ്റെടുത്തു പരിഹാരം കണ്ടെത്തി വരുന്നു. അതിലൂടെ ‘സായുധ സേനയുടെ കാവല്‍ എംപി’ എന്നും അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നു.

അദ്ദേഹത്തിന്റെ ദീര്‍ഘകാല  ശ്രമങ്ങളുടെ ഭാഗമായിട്ടു കൂടിയാണ് ന്യൂദല്‍ഹിയിലും ബെംഗളൂരുവിലും ദേശീയ യുദ്ധ സ്മാരകങ്ങള്‍   യാഥാര്‍ഥ്യമാവുന്നത്. ഇതിനായി സര്‍ക്കാരുകള്‍ക്ക് ഒട്ടേറെ കത്തുകള്‍ നല്‍കിയും പാര്‍ലമെന്റില്‍ നിരന്തരം ചോദ്യങ്ങള്‍ ഉന്നയിച്ചും  അദ്ദേഹം നടത്തിയ ശ്രമങ്ങള്‍ക്കൊടുവില്‍  2015 ഒക്ടോബര്‍ ഏഴിന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ ന്യൂദല്‍ഹിയില്‍ ഒരു ദേശീയ യുദ്ധ സ്മാരകം നിര്‍മ്മിക്കാന്‍ തീരുമാനമെടുക്കുകയായിരുന്നു.

നാഷണല്‍ മിലിട്ടറി മെമ്മോറിയല്‍ കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ രാജീവ് ചന്ദ്രശേഖര്‍, സുപ്രിം കോടതി വരെ നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ ബെംഗളൂരുവില്‍ നാഷണല്‍ മിലിട്ടറി സ്മാരകം യാഥാര്‍ഥ്യമാക്കുന്നതിലും  നിര്‍ണായക പങ്ക് വഹിച്ചു. ജൂലൈ 26 കാര്‍ഗില്‍ വിജയ ദിവസമായി  ആഘോഷിച്ചു വരുന്നതിലും രാജീവ് ചന്ദ്രശേഖര്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. അദ്ദേഹം നിരന്തരമായി ഉന്നയിച്ച് പോന്ന ഈ ആവശ്യം ഒടുവില്‍ 2010 മുതല്‍ കാര്‍ഗില്‍ വിജയ ദിവസമായി  അംഗീകരിക്കപ്പെട്ടു പുഷ്പചക്രം അര്‍പ്പിക്കുന്നത്തിനുള്ള നിര്‍ദ്ദേശം നല്‍കാന്‍ യുപിഎ സര്‍ക്കാരിലെ അന്നത്തെ പ്രതിരോധ മന്ത്രിയെ  നിര്‍ബന്ധിതമാക്കി. അതേത്തുടര്‍ന്ന്  എല്ലാവര്‍ഷവും രാജ്യത്തെ ജനങ്ങളും ഇന്ത്യന്‍ സര്‍ക്കാരും ഔദ്യോഗികമായിത്തന്നെ  കാര്‍ഗില്‍ വിജയ  ദിവസവും  ആഘോഷിച്ചു  പോരുന്നു

Tags: Rajeev ChandrasekharVijay DivasMemorial
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണസമ്മാനമായി കേരളത്തിന് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; കേന്ദ്ര സർക്കാരിന് നന്ദി: രാജീവ് ചന്ദ്രശേഖർ എംഎൽഎ

പത്മഭൂഷണ്‍ പുരസ്‌കാരം നേടിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയും എസ്എന്‍ ട്രസ്റ്റ് സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ബെംഗളൂരുവില്‍ നടന്ന എസ്എന്‍ഡിപി യോഗം നേതൃത്വ ക്യാമ്പില്‍ അനുമോദിക്കുന്നു. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയണ്ടി സന്തോഷ്, സിനില്‍ മുണ്ടപ്പള്ളി എന്നിവര്‍ സമീപം
Kerala

വികസന രാഷ്‌ട്രീയം കേരളത്തിന്റെ ഭാവി മാറ്റും: രാജീവ് ചന്ദ്രശേഖര്‍

Kerala

ശബരിമല സ്വർണക്കവർച്ചാ കേസ് സി.ബി.ഐ.ക്ക് വിടണം; ഭക്തർക്കെതിരായ കേസുകൾ പിൻവലിക്കണം, മുഖ്യമന്ത്രിക്ക് രാജീവ് ചന്ദ്രശേഖറിന്റെ കത്ത്

Kerala

എഫ്‌സി‌ആർ‌എ നിയമ ഭേദഗതി പ്രത്യേക സമുദായത്തെ ലക്ഷ്യം വച്ചുള്ളതല്ല, കള്ളപ്പണം വെളുപ്പിക്കല്‍ പ്രവര്‍ത്തനത്തെ ലക്ഷ്യം വെച്ച്:. രാജീവ് ചന്ദ്രശേഖര്‍

Kerala

ഏത് സഖാവായാലും ശരി, കോൺഗ്രസുകാരനായ സ്പീക്കറുടെ ചേംബറിൽ കാണിച്ച ധിക്കാരം മേയറുടെ ഓഫീസിൽ അനുവദിക്കില്ല: രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

കശുവണ്ടി വികസന കോര്‍പറേഷന്‍ അഴിമതി: പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കി പുതിയ ഉത്തരവ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു

നീറ്റ് കഴിഞ്ഞു, കേന്ദ്രസര്‍ക്കാര്‍ എതിര്‍ത്തില്ല, പാറ്റ പാര്‍ട്ടിയുടെ എക്സ് അക്കൗണ്ട് അണ്‍ബ്ലോക്ക് ചെയ്തു

ഇനി ജയിലിരുന്ന് ബോലോ തക്ബീർ വിളിക്കാം : വിദേശത്തിരുന്ന് ഇന്ത്യയ്‌ക്കെതിരെ പരാമർശം നടത്തുന്നവർക്ക് താക്കീതായി മുഹമ്മദ് സനൂപിന്റെ അറസ്റ്റ്

അഹമ്മദാബാദ് സ്‌ഫോടന കേസ്: 38 ഭീകരര്‍ക്ക് തൂക്കുകയര്‍, 49 പേരുടെയും ശിക്ഷ ഗുജറാത്ത് ഹൈക്കോടതി ശരിവച്ചു

കോഴിക്കോട്,വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി

വ്യക്തിത്വ അവകാശങ്ങള്‍ സംരക്ഷിക്കണം: ക്രിക്കറ്റ് താരം അഭിഷേക് ശര്‍മ്മ ദല്‍ഹി ഹൈക്കോടതിയില്‍

നിയമസഭാ വിജയം ചോദ്യം ചെയ്ത് ഹര്‍ജി: തമിഴ്നാട് മുഖ്യമന്ത്രി വിജയ്, മന്ത്രി ആധവ് അര്‍ജുന എന്നിവര്‍ക്ക് നോട്ടീസ്

പ്രചാരക് എന്ന നിലയിൽ എന്റെ ജീവിതം 45 വർഷം നീണ്ടുനിൽക്കുന്നു ; തുറന്ന പുസ്തകമാണ് ഈ ജീവിതം , സത്യം പുറത്ത് വരും ; ചമ്പത് റായ്

മണ്ണിടിച്ചില്‍ ദുരന്തത്തിന്റെ എല്ലാ ഉത്തരവാദിത്വവും കൊങ്കണ്‍ റെയില്‍വേയ്‌ക്ക് : മന്ത്രി പി കെ ബഷീര്‍

രാമക്ഷേത്ര സംഭാവനമോഷണം: പ്രിയങ്കഗാന്ധിയ്‌ക്കും അരവിന്ദ് കെജ്രിവാളിനും മിണ്ടാട്ടം മുട്ടി;മോഷണത്തിന് കരുക്കള‍് നീക്കിയ യഥാര്‍ത്ഥ വില്ലന്‍ വലയില്‍ വീണോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.