Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

974, കണ്ടെയ്‌നര്‍ വിസ്മയം… നാലര ലക്ഷം ചതുരശ്രമീറ്റര്‍ വിസ്തൃതിയില്‍ ഏഴ് നിലകൾ, 40,000 പേര്‍ക്ക് ഇരുന്ന് കളി കാണാം, ലോകകപ്പിനു ശേഷം പൊളിച്ചു കളയും

പ്രഥമ ലോകകപ്പിന് നൂറ്റാണ്ട് തികയുന്ന 2030ല്‍ ആതിഥേയരാകാന്‍ ഉറുഗ്വെ ശ്രമിക്കുന്നു. അവര്‍ക്ക് അവസരം ലഭിച്ചാല്‍ ഖത്തറിലെ കണ്ടെയ്‌നര്‍ സ്റ്റേഡിയം ഉറുഗ്വെയില്‍ പുനര്‍ജനിക്കും.

വിനോദ് ദാമോദരന്‍ by വിനോദ് ദാമോദരന്‍
Nov 22, 2022, 10:26 am IST
in Football

ഈ സ്റ്റേഡിയം ഒരു അത്ഭുതമാണ്. ഷിപ്പിങ് കണ്ടെയ്നറുകളുടെ ഒരു വിസ്മയ നിര്‍മിതി. ലോകകപ്പിനു ശേഷം പൊളിച്ചു കളയുമെന്ന പ്രത്യേകതയും ഈ സ്റ്റേഡിയത്തെ ചരിത്രമാക്കുന്നു.  

974 എന്നാണ് സ്റ്റേഡിയത്തിനു പേര്. ഇതിന്റെ നിര്‍മാണത്തിന് എത്ര തുക ചെലവാക്കിയെന്നൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. ലോകകപ്പ് ഖത്തറിന് അനുവദിച്ചപ്പോള്‍ കേട്ടുതുടങ്ങിയതാണ് കണ്ടെയ്‌നര്‍ സ്റ്റേഡിയത്തെക്കുറിച്ച്. വായിച്ചും കേട്ടുമറിഞ്ഞതിനേക്കാള്‍ കൗതുകവും അമ്പരപ്പുമായി നേരില്‍ കണ്ടപ്പോള്‍. റിസൈക്കിള്‍ ചെയ്ത 974 ഷിപ്പിങ് കണ്ടെയ്‌നറുകളാണ് നിര്‍മാണത്തിന് ഉപയോഗിച്ചത്. ഖത്തറിന്റെ ഡയലിങ് കോഡും 974 ആണ്. 40,000 പേര്‍ക്ക് ഇരുന്ന് കളി കാണാം.  

ലോകകപ്പ് കഴിഞ്ഞാല്‍ കണ്ടെയ്‌നറുകള്‍ അഴിച്ചുകൊണ്ടുപോകും. അല്ലെങ്കില്‍ മറ്റൊരിടത്ത് സ്ഥാപിക്കാം. പ്രഥമ ലോകകപ്പിന് നൂറ്റാണ്ട് തികയുന്ന 2030ല്‍ ആതിഥേയരാകാന്‍ ഉറുഗ്വെ ശ്രമിക്കുന്നു. അവര്‍ക്ക് അവസരം ലഭിച്ചാല്‍ ഖത്തറിലെ കണ്ടെയ്‌നര്‍ സ്റ്റേഡിയം ഉറുഗ്വെയില്‍ പുനര്‍ജനിക്കും. 1930ലെ ആദ്യ ലോകകപ്പ് സംഘാടകര്‍ ഉറുഗ്വെയായിരുന്നു.  

പൂര്‍ണമായും പരിസ്ഥിതിക്ക് അനുയോജ്യമാണ് നിര്‍മാണം. പുനരുല്‍പ്പാദിപ്പിച്ച സ്റ്റീല്‍കൊണ്ടാണ് അടിത്തറ നിര്‍മിച്ചത്. നാലര ലക്ഷം ചതുരശ്രമീറ്റര്‍ വിസ്തൃതിയില്‍ ഏഴ് നിലകളിലാണ് സ്റ്റേഡിയം. കുറഞ്ഞ ചെലവില്‍ ഉയര്‍ന്ന സുരക്ഷയില്‍ പുതുമയാര്‍ന്ന സ്റ്റേഡിയം നിര്‍മിക്കാമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ നിര്‍മിതി. 

കഴിഞ്ഞ വര്‍ഷം നവംബറില്‍ ഉദ്ഘാടനം ചെയ്ത ഇവിടെ പ്രഥമ ഫിഫ അറബ് കപ്പ് അരങ്ങേറി. ലോകകപ്പില്‍ ആറ് ഗ്രൂപ്പ് മത്സരങ്ങളും ഒരു പ്രീക്വാര്‍ട്ടര്‍ മത്സരവുമാണ് ഇവിടെ. ഇന്നാണ് ഈ സ്റ്റേഡിയത്തില്‍ ലോകകപ്പിലെ ആദ്യ കളി. മെക്സിക്കോയും പോളണ്ടും തമ്മില്‍. സ്‌പെയ്‌നിലെ ഫെന്‍വിക് എറിബാറന്‍ ഗ്രൂപ്പാണ് ദോഹയുടെ വ്യാപാരവും സമുദ്രയാന പൈതൃകവും പ്രതിഫലിക്കുന്ന സ്റ്റേഡിയത്തിന്റെ രൂപകല്‍പ്പന നിര്‍വഹിച്ചത്.

Tags: സ്റ്റേഡിയംഫിഫ ലോകകപ്പ്കണ്ടെയ്‌നര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എല്ലാ ജില്ലകളിലും കല്യാണ മണ്ഡപം നിര്‍മ്മിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്; ഗൊരഖ്പൂരില്‍ രാജ്യാന്തര സ്പോര്‍ട്സ് സ്റ്റേഡിയം

Football

ലോകപെണ്‍പോരിന് നാളെ കിക്കോഫ്

Football

സാഫ് കപ്പ് ഫുട്ബാള്‍; ഇന്ത്യ ഫൈനലില്‍, കലാശപ്പോരില്‍ എതിരാളികള്‍ കുവൈറ്റ്

Cricket

നരേന്ദ്രമോദി സ്റ്റേഡിയത്തിന് മാത്രം നാലോ അഞ്ചോ കളികള്‍ നല്‍കരുതായിരുന്നു എന്ന ശശി തരൂരിന്റെ അഭിപ്രായത്തെ തള്ളി ജയേഷ് ജോര്‍ജ്ജ്

Cricket

നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ കളിക്കില്ലെന്ന പാക് ഭീഷണി വിലപ്പോയില്ല; ഏകദിന ലോകകപ്പിലെ ഇന്ത്യ-പാക് മത്സരം നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.