Friday, March 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെടിയു വിസി, കുഫോസ് വിസി, പ്രിയ വര്‍ഗ്ഗീസ്…വിക്കറ്റുകള്‍ നിലംപൊത്തുമ്പോള്‍ ഗവര്‍ണര്‍ക്ക് ജനപിന്തുണയേറുന്നു; സിപിഎമ്മിലും വിമര്‍ശനം

വൈസ് ചാന്‍സലര്‍ നിയമനങ്ങളില്‍ ഇടത് സര്‍ക്കാര്‍ നടത്തിയ ഇടപെടലുകള്‍ തള്ളി ഹൈക്കോടതിയും സുപ്രീംകോടതിയും വിധികള്‍ പ്രസ്താവിച്ചതോടെ വിക്കറ്റുകള്‍ ഓരോന്നായി നിലംപൊത്തുകയാണ്.ഇതോടെ ഗവര്‍ണര്‍ മുന്നോട്ട് വെച്ച വാദങ്ങള്‍ ശരിയാണെന്ന് ജനങ്ങളുടെ മുന്നില്‍ തെളിഞ്ഞിരിക്കുകയാണ്. വിസി നിയമന പ്രശ്നങ്ങളില്‍ ഇടത് സര്‍ക്കാരിന് മുഖം നഷ്ടമായ അവസ്ഥയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2022, 05:28 pm IST
in Kerala

തിരുവനന്തപുരം: വൈസ് ചാന്‍സലര്‍ നിയമനങ്ങളില്‍ ഇടത് സര്‍ക്കാര്‍ നടത്തിയ ഇടപെടലുകള്‍ തള്ളി ഹൈക്കോടതിയും സുപ്രീംകോടതിയും വിധികള്‍ പ്രസ്താവിച്ചതോടെ വിക്കറ്റുകള്‍ ഓരോന്നായി നിലംപൊത്തുകയാണ്. യുജിസി മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് ആരോപിച്ച് ആദ്യം സുപ്രീംകോടതിയാണ് കെടിയു വിസിയെ പുറത്താക്കിയത്. പിന്നാലെ കുഫോസ് വിസിയെ യുജിസി മാനദണ്ഡം പാലിക്കാതെയാണ് നിയമനമെന്ന് ആരോപിച്ച് ഹൈക്കോടതിയും പുറത്താക്കി. വൈകാതെ കൃത്യമായ യോഗ്യതയില്ലാതെ, റാങ്ക് ലിസ്റ്റ് അട്ടിമറിച്ചാണ് അസോസിയേറ്റ് പ്രൊഫസറായി നിയമനം നല്‍കിയതെന്ന് ആരോപിച്ച് പ്രിയ വര്‍ഗ്ഗീസനെയും ഹൈക്കോടതി അയോഗ്യയാക്കി.  

ഇതോടെ ഗവര്‍ണര്‍ മുന്നോട്ട് വെച്ച വാദങ്ങള്‍ ശരിയാണെന്ന് ജനങ്ങളുടെ മുന്നില്‍ തെളിഞ്ഞിരിക്കുകയാണ്. വിസി നിയമന പ്രശ്നങ്ങളില്‍ ഇടത് സര്‍ക്കാരിന് മുഖം നഷ്ടമായ അവസ്ഥയാണ്. കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം സെക്രട്ടേറിയറ്റും ഇക്കാര്യത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ്.  

ഇടതുപക്ഷത്തിനുള്ളില്‍ തന്നെ നിരവധി പേര്‍ വഴിവിട്ട ഇത്തരം നിയമനങ്ങളില്‍ അതൃപ്തരാണ്. ഗവര്‍ണര്‍ക്ക് ഇവരും രഹസ്യമായി പിന്തുണ നല്‍കുന്നതായും വാര്‍ത്തകള്‍ വരുന്നു. പ്രിയ വര്‍ഗ്ഗീസിന്റെ സ്റ്റുഡന്‍റ് സര്‍വ്വീസ് ഡയറക്ടറായി ജോലി ചെയ്ത കാലഘട്ടം അനധ്യാപക തസ്തികയാണെന്ന് വിവരം നല്‍കിയത് ഇടത് നേതാവായ എന്‍.സുകന്യയാണ്. ആസാദിനെപ്പോലുള്ള ഒട്ടേറെ ഇടതുപക്ഷക്കാരും വഴി വിട്ട നിയമങങ്ങളില്‍ അതൃപ്തരാണ്.  

പ്രിയ വര്‍ഗ്ഗീസിന്റെ നിയമനം സംബന്ധിച്ച് തുടക്കത്തില്‍ വിവാദം ഉയര്‍ന്നപ്പോള്‍, സിപിഎം നേതാക്കളുടെ ബന്ധുക്കള്‍ക്ക് യോഗ്യതയുണ്ടെങ്കില്‍ നിയമനം നടത്തുന്നതില്‍ എന്താണ് തെറ്റ് എന്ന സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും വാദങ്ങള്‍ കോടതി വിധിയോടെ ദുര്‍ബലമായി. ഇതോടെ ഗവര്‍ണര്‍ക്ക് സര്‍ക്കാരിനെതിരായ പോരാട്ടത്തിന് പുതിയ ആയുധങ്ങള്‍ ലഭിച്ചിരിക്കുകയാണ്.  

2021 നവമ്പര്‍ 18ന് തിരക്കുപിടിച്ച ഓണ്‍ലൈന്‍ ഇന്‍റര്‍വ്യൂവിലാണ് പ്രിയാ വര്‍ഗ്ഗീസിന് ഒന്നാം റാങ്ക് നല്‍കിയത്. ഇതിന്റെ പാരിതോഷികമായാണ് 2021 നവമ്പര്‍ 23ന് വിസി കാലാവധി അവസാനിച്ച ഡോ. ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കിയതെന്നും ആക്ഷേപം ഉണ്ട്. രേഖകള്‍ കൃത്യമായി പരിശോധിക്കാതെ നിയമനം നല്‍കിയതിന്റെ പേരില്‍ ഗോപിനാഥ് രവീന്ദ്രന് എതിരെ നടപടി വേണമെന്ന് ആവശ്യമുയര്‍ന്നേക്കാം.  

ഗവര്‍ണര്‍ നേരത്തെ പുറത്താക്കാതിരിക്കാന്‍ കാരണം ചോദിച്ച മറ്റ് ഏഴോളം വിസിമാര്ക്കും പുറത്തുപോകേണ്ടി വരുമെന്നാണ് പൊതുവായ വിലയിരുത്തല്‍. 

Tags: MohammadKUFOSകെടിയുസുപ്രീംകോടതികുഫോസ് വിസികേരള ഹൈക്കോടതിgovernorപ്രിയ വര്‍ഗ്ഗീസ്എല്‍ഡിഎഫ്‌cpimkerala governorArif Mohammad Khan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

Kerala

നമുക്ക് എതിരെ പറഞ്ഞാൽ അവരെല്ലാം അധികാരമോഹികൾ; സിപിഎം നേതാക്കളെല്ലാം സന്യാസം അഭ്യസിക്കുന്നവരെന്ന് പരിഹസിച്ച് ജേക്കബ്ബ് തോമസ്

Cricket

സച്ചിന്റെ ആത്മകഥയും ശ്രീപത്മനാഭ വിഗ്രഹവും സഞ്ജുവിന് സമ്മാനിച്ച് ഗവര്‍ണര്‍

Kerala

13 മന്ത്രിമാര്‍ തോല്‍ക്കുമെന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടുണ്ടെന്ന് സമൂഹമാധ്യമങ്ങളില്‍ വാര്‍ത്ത പരക്കുന്നു

Kerala

നെല്‍ക്കതിര്‍ കുലയും കണിക്കൊന്ന പൂക്കളുമായി സാഹിത്യ നായകര്‍ ഗവര്‍ണറെ സന്ദര്‍ശിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അന്ത ഭയം ഇരിക്കണം

മഞ്ചേശ്വരത്തെ മതസഖ്യം

മനുഷ്യകേന്ദ്രിത എഐ ഭാരതത്തിന്റെ പുതിയ ദിശാബോധം

സതീശന് അവിലും മലരും കുന്തിരക്കവും വില്‍ക്കുന്ന കടയുണ്ടെന്ന് സുരേന്ദ്രന്‍

ഇറാന്‍ ആണവായുധം പ്രയോഗിക്കണമെന്ന് തീവ്രവാദികള്‍, ഡേര്‍ട്ടി ബോംബ് പ്രയോഗിക്കുമോ എന്ന ആശങ്കയില്‍ ഇസ്രയേലും യുഎസും

മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പിന്‍മാറി,മത്സരിക്കുന്നത്‌ കെസുരേന്ദ്രന് ഗുണമാകുമെന്ന വിലയിരുത്തലില്‍ പിന്മാറ്റം, മുസ്ലീം സംഘടനകളുടെ സമ്മര്‍ദ്ദം

ഏറ്റുമാനൂരിലെ ജെന്‍സീ തലമുറയില്‍പ്പെട്ട ബിജെപി സ്ഥാനാര്‍ത്ഥി ആതിര (ഇടത്ത്) ബീഹാറില്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ ജയിച്ച ജെന്‍സീ സ്ഥാനാര്‍ത്ഥി മൈഥിലി താക്കൂര്‍ (വലത്ത്)

കേരളത്തിന്റെ മൈഥിലി താക്കൂര്‍ ഏറ്റുമാനൂര്‍ പിടിയ്‌ക്കുമോ? എതിര്‍സ്ഥാനാര്‍ത്ഥിയോട് അനുഗ്രഹം വാങ്ങിയും ജെന്‍സീയുടെ ആവേശമായും ആതിര

172 കിലോമീറ്റര്‍ വേഗത്തില്‍ കാറോടിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് 16കാരന്‍; അമ്മയ്‌ക്കെതിരെ കേസ്

ശബരിമലയില്‍ മുറി ബുക്ക് ചെയ്യാന്‍ വ്യാജ സൈറ്റുകള്‍, അന്വേഷണം നടക്കുന്നു, ഭക്തര്‍ ജാഗ്രത കാട്ടണമെന്ന് പൊലീസ്

ആദി ശങ്കരാചാര്യർ അനുഗ്രഹിച്ച് നൽകിയ ഗാനമെന്ന് ഇളയരാജ ; പക്ഷെ അന്ന് യേശുദാസ് പറഞ്ഞു ‘ ഇത് ഞാൻ പാടിയാൽ പറ്റില്ല ‘

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.