Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സാങ്കേതിക സര്‍വ്വകലാശാല തത്കാലിക തസ്തികകളില്‍ നടത്തുന്നത് പിന്‍വാതില്‍ നിയമനങ്ങള്‍; ജോലി ലഭിക്കുന്നതെല്ലാം ഇടത്ചായ് വുള്ളവര്‍ക്ക്‌

അബ്ദുള്‍ കലാം സാങ്കേതിക സര്‍വ്വകലാശാലയില്‍ താത്കാലിക അടിസ്ഥാനത്തില്‍ 54 അഡ്മിനിസ്‌ട്രേറ്റീവ് സപ്പോര്‍ട്ട് സ്റ്റാഫിനെയും 19 ഇ-ഗവേണന്‍സിനെയും അടുത്തിടെ റിക്രൂട്ട് ചെയ്തു. ഇതില്‍ 9 പേര്‍ ഓഫീസ് അറ്റന്‍ഡന്റുമാരും, 4 പേര്‍ ഡ്രൈവര്‍മാരുമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2022, 12:40 pm IST
in Kerala

തിരുവനന്തപുരം :  സംസ്ഥാനത്തെ വിസിമാരുടെ നിയമനം ചട്ടവിരുദ്ധമാണെന്ന് ആരോപിച്ച് സര്‍വ്വകലാശാല ചാന്‍സിലറും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിശദീകരണം തേടിയതിന് പിന്നാലെ ഭരണവിഭാഗത്തിലും പിന്‍വാതില്‍ നിയമനങ്ങള്‍ യഥേഷ്ടമെന്ന് ആരോപണം. സര്‍വ്വകലാശാല ഭരണ വിഭാഗത്തില്‍ പിഎസ്‌സി വഴിയാണ് ജീവനക്കാരെ നിയമിക്കുന്നത്. എന്നിരിക്കേ താത്കാലിക തസ്തിക എന്ന പേരില്‍ ഇടത് ചായ്‌വുള്ളവരേയും അവര്‍ക്ക് താത്പ്പര്യക്കാരേയും സര്‍വ്വകശാലകളിലേക്ക് നിയമനം നടത്തുകയാണെന്നും ഫെഡറേഷന്‍ ഓഫ് ഓള്‍ കേരള യൂണിവേഴ്‌സിറ്റി എംപ്ലോയീസ് ഓര്‍ഡനൈസേഷന്‍ (എഫ്‌യുഇഒ) ആരോപിച്ചു. ഇത്തരത്തിലുള്ള ബന്ധു- പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും എഫ്‌യുഇഒ ചാന്‍സിലര്‍ക്ക് അയച്ച കത്തില്‍ പറയുന്നുണ്ട്.  

അബ്ദുള്‍ കലാം സാങ്കേതിക സര്‍വ്വകലാശാലയില്‍ താത്കാലിക അടിസ്ഥാനത്തില്‍ 54 അഡ്മിനിസ്‌ട്രേറ്റീവ് സപ്പോര്‍ട്ട് സ്റ്റാഫിനെയും 19 ഇ-ഗവേണന്‍സിനെയും  അടുത്തിടെ റിക്രൂട്ട് ചെയ്തു. ഇതില്‍ 9 പേര്‍ ഓഫീസ് അറ്റന്‍ഡന്റുമാരും, 4 പേര്‍ ഡ്രൈവര്‍മാരുമാണ്. നിയമനം നേടിയതില്‍ കെടിയു എംപ്ലോയീസ് വൈസ് പ്രസിഡന്റ്, ഇടത് നേതാവിന്റെ ഭാര്യ എന്നിങ്ങനെ ഇടതുപക്ഷ സര്‍ക്കാരിന് താത്പ്പര്യമുള്ളവരെയാണ് ഈ തസ്തികകളിലേക്ക് കുത്തി നിറച്ചിരിക്കുന്നത്.  

മെറിറ്റിന്റെയും എഴുത്ത് പരീക്ഷയും അടിസ്ഥാനത്തിലാണ് പൊതുവെ സര്‍വ്വകലാശാലകളിലെ താത്കാലിക തസ്തികകളിലേക്ക് നിയമനം നടത്തിയിരുന്നത്. എന്നാല്‍ ഇപ്പോഴിത് പൂര്‍ണ്ണമായും അട്ടിമറിച്ച് സിന്‍ഡിക്കേറ്റും സര്‍വകലാശാല അധികൃതരും ചേര്‍ന്നാണ് താത്കാലിക നിയമനങ്ങളെല്ലാം നടത്തുന്നത്. മറ്റ് സര്‍വ്വകലാശാലകളിലെ താത്കാലിക നിയമന രീതിയും ഭിന്നമല്ല. ഇവിടെ സ്ഥിരം ജീവനക്കാരുടെ എണ്ണം വളരെ തുച്ഛമാണ്. അടുത്തിടെ മൂന്ന് ജീവനക്കാര്‍ ഇത്തരം ക്രമക്കേടുകള്‍ രജിസ്ട്രാര്‍ക്ക് മുമ്പാകെ കൊണ്ടുവന്നതിന് സര്‍വകലാശാലയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടെന്നും എഫ്‌യുഇഒയുടെ പരാതിയില്‍ പറയുന്നുണ്ട്.  

Tags: Arif Mohammad Khanചാന്‍സലര്‍കെടിയു
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആദ്യ ദിനം തന്നെ സര്‍ക്കാരിനെ തിരുത്തി: ആരീഫ് മുഹമ്മദ് ഖാന്റെ വിശ്വസ്തരെ സ്ഥലം മാറ്റി സര്‍ക്കാര്‍, തിരിച്ചെടുത്ത് ആര്‍ലേകര്‍

Samskriti

ശിവഗിരി തീര്‍ത്ഥാടനം: ഉപരാഷ്‌ട്രപതി ജഗ്ദീപ് ധന്‍കറും ,  സര്‍വ്വമതസമ്മേളനം ആരിഫ് മുഹമ്മദ് ഖാനും ഉദ്ഘാടനം ചെയ്യും

Education

ഗവര്‍ണറുടെ സര്‍വ്വകലാശാല സന്ദര്‍ശനം: എം.സ്വരാജിന്റെ നേതൃത്വത്തില്‍ വെല്ലുവിളി; വേദാന്ത പഠനകേന്ദ്രം അടിച്ചുതകര്‍ത്തു

Kerala

സംസ്‌കൃത സെമിനാര്‍: ഇടത് എതിര്‍പ്പ് അവഗണിച്ച് ഗവര്‍ണര്‍ കേരള സര്‍വകലാശാലാ ആസ്ഥാനത്ത് എത്തും

Kerala

ഫോണ്‍ ചോര്‍ത്തലും ക്രിമിനല്‍ ബന്ധവും; സര്‍ക്കാര്‍ കൈകൊണ്ട നടപടികള്‍ അടിയന്തരമായി അറിയിക്കാന്‍ മുഖ്യമന്ത്രിക്ക് ഗവര്‍ണറുടെ കത്ത്

പുതിയ വാര്‍ത്തകള്‍

പായസ വഴിപാട് സമർപ്പിച്ചാൽ ഇതാണ് ഫലം

ഈ മന്ത്രം നിത്യവും ജപിച്ചാൽ രോഗമുക്തിയും , ദേവപ്രീതിയും ; ഭാഗ്യസൂക്തം ചൊല്ലേണ്ടത് ഇങ്ങനെ

ഇന്ത്യന്‍ ഭൂപടത്തില്‍ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുടെ ബാക്കി ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന കോഴിക്കഴുത്തെന്ന് വിശേഷിപ്പിക്കുന്ന സിലിഗുരി (ഇടത്ത്) മോദി മണിപ്പൂരില്‍ പ്രസംഗിക്കുന്നു (വലത്ത്)

ഇനി സിലിഗുരി വെട്ടിമുറിക്കാന്‍ ബംഗ്ലാദേശിനു പോലുമാവില്ല, സിലിഗുരിയിലൂടെ പായും ഇനി ബുള്ളറ്റ് ട്രെയിന്‍

കോണ്‍ട്രാക്ടര്‍മാര്‍ക്കും എഞ്ചനീയര്‍മാര്‍ക്കും താക്കീത് നല്‍കി മേയര്‍ വിവി രാജേഷ്; മരാമത്ത് പണികള്‍ കൃത്യമാകണം

എണ്ണയില്ലാത്തതിനാൽ കയറ്റുമതി മുടങ്ങുന്നു ; ബംഗ്ലാദേശിന്റെ തുണി വ്യവസായം പ്രതിസന്ധിയിൽ : അവസരം പ്രയോജനപ്പെടുത്താൻ ഇന്ത്യ : കയറ്റുമതി വർധിക്കും

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)

പാര്‍ലമെന്‍റില്‍ തൃണമൂല്‍ പിളര്‍ന്നു, 20 തൃണമൂല്‍ എംപിമാര്‍ എന്‍ഡിഎയ്‌ക്കൊപ്പമെന്ന് കകോലി ഘോഷ്; എന്‍ഡിഎയുടെ എംപിമാര്‍ 300 ആകും

റെക്കോർഡുകൾക്ക് മുകളിൽ ഇനി മോദി : ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രി ; നെഹ്‌റു പ്രസംഗിച്ചത് 3 വിദേശ പാർലമെന്റുകളിൽ; മോദി 19 ഇടങ്ങളിൽ

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

17-)0 വയസിൽ സന്യാസി ആകാൻ കൊതിച്ച് ഹിമാലയത്തിൽ ജീവിച്ച നരേന്ദ്രൻ : കഠിനമായ വ്രതാനുഷ്ടങ്ങളോടെ ദുർഗാപൂജ ; നരേന്ദ്രമോദിയുടെ കരുത്തിന് പിന്നിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.