Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാര്‍ഷിക സര്‍വ്വകലാശാലാ രജിസ്ട്രാറുടെ പിഎച്ച്ഡിക്ക് യുജിസി, ഐസിഎആര്‍ അംഗീകാരമില്ലെന്ന് രേഖകള്‍; ബിരുദം വിവാദത്തില്‍

കേരള കാര്‍ഷിക സര്‍വ്വകലാശാലക്ക് ഐസിഎആര്‍ മാനദണ്ഡങ്ങളാണ് ബാധകമെന്ന് യൂണിവേഴ്‌സിറ്റി ഗ്രാന്‍ഡ്സ് കമ്മീഷനും(യുജിസി) സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ സക്കീര്‍ ഹുസൈന്‍ യുജിസിയുടെയും ഐസിഎആറിന്റെയും അംഗീകാരമില്ലാത്ത തമിഴ്‌നാട്ടിലെ ഗാന്ധിഗ്രാം റൂറല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നാണ് പിഎച്ച്ഡി ബിരുദം നേടിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2022, 09:22 pm IST
in Kerala

തൃശൂര്‍: കാര്‍ഷിക സര്‍വ്വകലാശാലാ രജിസ്ട്രാര്‍ സക്കീര്‍ ഹുസൈന്റെ പിഎച്ച്ഡി ബിരുദം യുജിസിയുടെയോ ഐസിഎആറിന്റെയോ അംഗീകാരമില്ലാത്തതാണെന്നും അന്വേഷിക്കണമെന്നും ആവശ്യമുയരുന്നു. ഒരു സെമസ്റ്റര്‍ മുതല്‍ ഒരു വര്‍ഷം വരെ നീണ്ടുനില്‍ക്കുന്ന പഠന കോഴ്‌സുകള്‍ ജയിക്കേണ്ടത് പിഎച്ച്ഡി ബിരുദം നേടുന്നതിനുള്ള അനിവാര്യമായ ഘടകമാണ്. ഇതില്ലാതെയുള്ള പിഎച്ച്ഡി ബിരുദത്തിന് ഇന്ത്യയിലോ വിദേശത്തോ അംഗീകാരമില്ലാത്തതിനാല്‍ വ്യാജ ബിരുദത്തിന് തുല്യമായാണ് പരിഗണിക്കുക.  

കേരള കാര്‍ഷിക സര്‍വ്വകലാശാലക്ക് ഐസിഎആര്‍ മാനദണ്ഡങ്ങളാണ് ബാധകമെന്ന് യൂണിവേഴ്‌സിറ്റി ഗ്രാന്‍ഡ്സ് കമ്മീഷനും(യുജിസി) സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഡോ സക്കീർ ഹുസൈൻ അന്ന് യുജിസിയുടെയും ഐസിഎആറിന്റെയും അംഗീകാരമില്ലാത്ത കോഴ്സുകൾ പഠിക്കുകയോ പരീക്ഷകൾ ജയിക്കുകയോ ആവശ്യമില്ലാത്ത തമിഴ്നാട്ടിലെ ഗാന്ധി റാം റൂറൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുമാണ് പി എച്ച് ഡി ബിരുദം നേടിയത്. ഇദ്ദേഹം ഗവേഷണ ബിരുദത്തിന്  പ്രബന്ധം സമർപ്പിച്ചത് 18/04/ 2010 യുജിസി ഇത്തരം ബിരുദങ്ങൾക്ക് അംഗീകാരം ഇല്ല എന്ന് നിയമം കൊണ്ടുവന്നതിന് ശേഷമാണ് കോഴ്‌സുകള്‍ പഠിക്കുകയോ പരീക്ഷകള്‍ എഴുതുകയോ ചെയ്യാതെ വെറുമൊരു സര്‍വ്വേയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് സക്കീര്‍ ഹുസൈന്‍ പിഎച്ച്ഡി നേടിയതത്രെ. ഇത്തരത്തില്‍ അംഗീകാരമില്ലാത്ത പിഎച്ച്ഡി ബിരുദത്തിന്റെ അടിസ്ഥാനത്തിലാണ് ഇദ്ദേഹം പ്രൊഫസര്‍ സ്ഥാനത്തേക്കുള്ള പ്രമോഷന്‍ ഉള്‍പ്പെടെ നേടിയെടുത്തത്. ഇതേപ്പറ്റി അന്വേഷിച്ച് അനധികൃതമായി നേടിയെടുത്ത പ്രമോഷനുകളും മറ്റ് സാമ്പത്തിക ആനുകൂല്യങ്ങളും റദ്ദാക്കേണ്ടത് മാതൃകാപരവും അനിവാര്യവുമണെന്ന ആവശ്യമാണ് ഉയരുന്നത്. ഇത്തരം യോഗ്യത ഇല്ലാത്തവരുടെ ഭരണമാണ് കേരള കാര്‍ഷിക സര്‍വ്വകലാശാല അതിന്റെ മികവ് അടിസ്ഥാനപ്പെടുത്തിയുള്ള റാങ്കിങ്ങില്‍ ഒന്നില്‍ നിന്ന് 28 ലേക്ക് കൂപ്പുകുത്തിയത് എന്നതും ചൂണ്ടിക്കാണിക്കപ്പെടുന്നു.  

കഴിഞ്ഞമാസം വിരമിച്ച വൈസ് ചാന്‍സലറും വ്യാജരേഖകള്‍ ചമച്ചതുമായി ബന്ധപ്പെട്ട് അന്വേഷണം നേരിട്ടിരുന്നു. എന്നാല്‍ ആ അന്വേഷണം എങ്ങുമെത്തിയില്ലെന്ന് മാത്രമല്ല അനധികൃതമായി നേടിയെടുത്ത 8,55,382 ലക്ഷം രൂപ തിരികെ അടയ്‌ക്കാതെയാണ് അദ്ദേഹം പടിയിറങ്ങിയതും. ഇക്കാര്യം ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇദ്ദേഹത്തിന് സംരക്ഷണമൊരുക്കി വന്‍ യാത്രയയപ്പ് നല്‍കി പറഞ്ഞയച്ചതും സിപിഐ അനുകൂല സംഘടനകളായിരുന്നു. രജിസ്ട്രാര്‍ക്കെതിരെ സിപിഎം അനുകൂല സംഘടനകള്‍ ഒരു മാസത്തോളമായി പ്രക്ഷോഭത്തിലാണ്.

Tags: കേരള കാര്‍ഷിക സര്‍വ്വകലാശാല
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വാഴക്കന്നു പിഴുതെടുക്കുന്ന യന്ത്രം, കൂര്‍ക്കയുടെ തൊലി കളയുന്ന യന്ത്രം
Kerala

കേടുപാടുകള്‍ ഇല്ലാതെ വാഴക്കന്ന് പിഴുതെടുക്കാനും കൂര്‍ക്ക തൊലികളയാനും യന്ത്രം; പേറ്റന്റ് സ്വന്തമാക്കി കേരള കാര്‍ഷിക സര്‍വ്വകലാശാല

Kerala

പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ കാഷ്വല്‍ ജീവനക്കാരുടെ തൊഴില്‍ സ്ഥിരത ഉറപ്പുവരുത്തണം: ബിഎംഎസ്

Education

കേരള കാര്‍ഷിക സര്‍വകലാശാലയില്‍ പിജി, പിഎച്ച്ഡി പ്രവേശനം; ഓണ്‍ലൈന്‍ അപേക്ഷ ഡിസംബര്‍ 6 വരെ

രാസവളം ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ശ്രീലങ്കയിലെ കര്‍ഷകര്‍ (ഇടത്ത്) കേരളത്തില്‍ സുഭാഷ് പലേക്കര്‍ മാതൃകയില്‍ നടക്കുന്ന സുഭിക്ഷം സുരക്ഷിതം ജൈവകൃഷി (വലത്ത്)
Kerala

ശ്രീലങ്കയുടെ ജൈവകൃഷി ദുരന്തം പാഠമാക്കി കേരളം; അല്ലെങ്കില്‍ കേരളത്തിന്റെ കൃഷിയും നാമാവശേഷമാകുമെന്ന് മുന്നറിയിപ്പ്

പുതിയ വാര്‍ത്തകള്‍

ആടിന്റെ തലയറുത്ത് കെട്ടിതൂക്കി മലപ്പുറത്ത് മുസ്ലിം ലീഗിന്റെ ആഹ്ലാദ പ്രകടനം

അസലാമുഅലൈക്കും ഞാന്‍ സിപിഎം സ്ഥാനാര്‍ത്ഥി….സിപിഎം ബംഗാളില്‍ അക്കൗണ്ട് തുറന്നത് ‘അസലാമുഅലൈക്കും’ പറഞ്ഞ്

ബുള്ളറ്റ് ട്രെയിൻ പാത: 22 ദിവസത്തിൽ നിർണ്ണായക മുന്നേറ്റം, നിർമ്മാണത്തിലെ പുതിയ ചരിത്രം

പാർട്ടികളോടൊപ്പം നിന്നിട്ട് കാര്യമില്ല, മുസ്ലിങ്ങൾ സ്വന്തം പാർട്ടി ഉണ്ടാക്കണം: അസദുദ്ദീൻ ഒവൈസി

ബംഗാളിലെ വിജയത്തിന് പ്രധാനമന്ത്രി മോദിക്ക് ആശംസ നേർന്ന് ട്രംപ്

രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല ബുധനാഴ്ച ദല്‍ഹിയിലേക്ക്

മമത 15 വര്‍ഷവും പിണറായി പത്ത് വര്‍ഷവും സ്റ്റാലിന്‍ 5 വര്‍ഷവും ഭരിച്ചപ്പോള്‍ ഭരണവിരുദ്ധവികാരം; ഗുജറാത്തില്‍ ബിജെപി 30വര്‍ഷം ഭരിച്ചിട്ടും ജയിക്കുന്നു

യുഡിഎഫ് തരംഗത്തിലും പിടിച്ചു നിന്നു: സാബു എം.ജേക്കബ്

ബെംഗളൂരുവില്‍ ഡോഗ് ഷെല്‍ട്ടര്‍ ഹോം ഉടമയുടെ മര്‍ദ്ദനത്തിന് ഇരയായ യുവതി മരിച്ചു, മരണം തൃശൂരില്‍ ചികിത്സയിലായിരിക്കെ

പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറഞ്ഞ് വിജയ് ; കേന്ദ്ര സർക്കാരിന്റെ പിന്തുണ വേണമെന്ന് അഭ്യർത്ഥന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.