Sunday, May 25, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വന്യമൃഗശല്യം രൂക്ഷം: ജീവിതം വഴിമുട്ടിയ നിലയിൽ മലമ്പുഴ നിവാസികൾ, കൊയ്‌ത്തു കഴിഞ്ഞിട്ടും നെല്ലെടുക്കാനാവാത്ത സ്ഥിതി

കാട്ടാനകളെയും കാട്ടുപന്നികളെയും തുരത്താനായി പന്തം കൊളുത്തിയും പടക്കം പൊട്ടിച്ചും നാളുകള്‍ തള്ളി നീക്കുകയാണ് ഇവര്‍. വന്യമൃഗ ശല്യമുള്ള മേഖലകളില്‍ നെല്ലെടുപ്പിനു പ്രാമുഖ്യം നല്‍കണമെന്ന കര്‍ഷകരുടെ ആവശ്യവും ഫലം കണ്ടില്ല.

Janmabhumi Online by Janmabhumi Online
Nov 4, 2022, 04:06 pm IST
in Palakkad
FacebookTwitterWhatsAppTelegramLinkedinEmail

മലമ്പുഴ: കാലങ്ങളായി തുടരുന്ന വന്യമൃഗശല്യത്തില്‍ കാര്‍ഷിക വിളകള്‍ നശിക്കുന്നതുമൂലം ജീവിതം വഴിമുട്ടിയ നിലയിലാണ് മലമ്പുഴ നിവാസികള്‍. കാട്ടാന, കാട്ടുപന്നി, പുലി, മയില്‍ എന്നിവമൂലം മലമ്പുഴക്കാര്‍ക്ക് ജീവനും സ്വത്തിനും ഭീഷണിയായിട്ട് കാലങ്ങളേറെയായി.  

മലമ്പുഴ, അകത്തേത്തറ പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളില്‍ കാട്ടാനയും പുലിയും ഭീതി പരത്താന്‍ തുടങ്ങിയതോടെ ജനങ്ങള്‍ വീടും കൃഷി സ്ഥലവുമുപേക്ഷിച്ച് പലായനം ചെയ്യേണ്ട സ്ഥിതിവിശേഷമാണുള്ളത്. അകമലവാരം, പന്നിമട, ആറങ്ങാട്ടുകുളമ്പ്, ചെറാട്, ധോണി തുടങ്ങിയ പ്രദേശങ്ങളില്‍ കാട്ടാനകള്‍ കൃഷി നശിപ്പിക്കാന്‍ തുടങ്ങിയതുമൂലം കര്‍ഷകര്‍ എന്തുചെയ്യണമെന്നറിയാത്ത സ്ഥിതിയാണ്. കഴിഞ്ഞ ഒരു മാസമായി ആറങ്ങോട്ടുകുളമ്പ്, പന്നിമട മേഖലയില്‍ കൊയ്‌ത്തു കഴിഞ്ഞിട്ടും നെല്ലെടുക്കാനാവാത്ത സ്ഥിതിയാണ്. മാത്രമല്ല നേരത്തെ കൊയ്‌തെടുത്ത് സൂക്ഷിച്ച നെല്ലും കാട്ടാനകള്‍ തിന്നുപോയ സംഭവങ്ങളുമുണ്ട്. വീട്ടുമുറ്റത്തും വരാന്തകളിലുമൊക്കെയായി ടാര്‍പ്പായകളിട്ട് സൂക്ഷിച്ച നെല്ല് നഷ്ടമാകാതിരിക്കാന്‍ രാപകലന്യേ കാവലിരിക്കേണ്ട സ്ഥിതിയാണ് കര്‍ഷകര്‍ക്ക്.  

കാട്ടാനകളെയും കാട്ടുപന്നികളെയും തുരത്താനായി പന്തം കൊളുത്തിയും പടക്കം പൊട്ടിച്ചും നാളുകള്‍ തള്ളി നീക്കുകയാണ് ഇവര്‍. വന്യമൃഗ ശല്യമുള്ള മേഖലകളില്‍ നെല്ലെടുപ്പിനു പ്രാമുഖ്യം നല്‍കണമെന്ന കര്‍ഷകരുടെ ആവശ്യവും ഫലം കണ്ടില്ല. മലമ്പുഴ, അകത്തേത്തറ മേഖലകളില്‍ കൂടുതലായും ചെറുകിട, പാട്ടകൃഷിക്കാരായതിനാല്‍ കൊയ്‌തെടുത്ത നെല്ലു സൂക്ഷിക്കാന്‍ ടാര്‍പ്പായ വാടകക്കെടുക്കുന്നതും സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുണ്ട്.  

ധോണി മേഖലയില്‍ കാട്ടാനശല്യത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 40 ഓളം കുടുംബങ്ങള്‍ വീടുപേക്ഷിച്ചു. വന്യമൃഗശല്യം കൂടുന്നതിനു പുറമെ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ മാത്രം സംസ്ഥാനത്ത് വന്യമൃഗശല്യങ്ങളുടെ എണ്ണം അഞ്ചുമുതല്‍ 20 ശതമാനം വര്‍ദ്ധിച്ചെന്നാണ് കണക്കുകള്‍ പറയുന്നത്. മലമ്പുഴ മേഖലയില്‍ മുണ്ടൂര്‍, മലമ്പുഴ പഞ്ചായത്തുകളിലാണ് കാട്ടാന ശല്യം കൂടുതല്‍. കാര്‍ഷിക വിളകള്‍ക്കു പുറമെ നിരവധി ജീവനുകളും കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ മലമ്പുഴ മണ്ഡലത്തില്‍ നഷ്ടപ്പെട്ടിട്ടുണ്ട്.  

വന്യമൃശല്യം നിയന്ത്രിക്കാനായുള്ള പ്രതിരോധ മാര്‍ഗങ്ങളെല്ലാം വഴിപാടാവുമ്പോള്‍ കര്‍ഷകര്‍ ദുരിതത്തിലാവുകയാണ്. കാലാവസ്ഥാ വ്യതിയാനവും വന്യമൃഗശല്യവും മൂലം കടമെടുത്തും സാമ്പത്തിക നഷ്ടം സഹിച്ചും അന്നത്തിനായി കൃഷിയെ ആശ്രയിക്കുന്ന മലമ്പുഴ മേഖലയിലെ കര്‍ഷക സമൂഹം വന്യ മൃശശല്യത്തില്‍ ജീവിതം ചോദ്യചിഹ്നമാവുകയാണ്.

Tags: കര്‍ഷകര്‍മലമ്പുഴWild Animal
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റാണിപുരത്ത് കാട്ടാനക്കൂട്ടവും കോടമഞ്ഞും; ട്രക്കിംഗില്‍ നിയന്ത്രണം

Kerala

പാക്കണ്ടത്ത് പുലിയെ കണ്ടെന്ന് പ്രദേശവാസികൾ; ദൃശ്യങ്ങൾ പുറത്ത്

Kerala

കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം; ഇടുക്കിയിൽ 47-കാരന് ദാരുണാന്ത്യം

Kerala

കൃഷിയിടത്തിലിറങ്ങിയ കാട്ടാനയെ തുരത്താൻ ശ്രമിക്കവെ പടക്കം പൊട്ടി; വനം വകുപ്പ് വാച്ചർക്ക് പരിക്ക്

Kerala

മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കാന്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീമുകള്‍

പുതിയ വാര്‍ത്തകള്‍

സാംസങ് ഗാലക്‌സി എസ്24 അൾട്രാ 256ജിബിയുടെ വിലയിൽ വൻ കുറവ് ; വേഗം ഫ്ലിപ്കാർട്ട് , ആമസോൺ സന്ദർശിക്കൂ 

ഇന്ത്യ രജൗറിയിലും പൂഞ്ചിലും നിര്‍മ്മിക്കാന്‍പോകുന്ന ബങ്കറിന്‍റെ മാതൃക (ഇടത്ത്) രാജ് നാഥ് സിങ്ങ് (വലത്ത്)

രജൗറിയിലും പൂഞ്ചിലും സാധാരണക്കാര്‍ക്ക് നേരെ ഷെല്ലാക്രമണം; മുന്‍പില്ലാത്ത പാക് ആക്രമണരീതി; കമ്മ്യൂണിറ്റി ബങ്കര്‍ നിര്‍മ്മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍

ഇന്ത്യയെ വിഭജിക്കാനുള്ള വഴി നോക്കി രാഹുല്‍ ഗാന്ധി; പാക് ഷെല്ലാക്രമണത്തില്‍ പരിക്കേറ്റവരെ കണ്ട് രാഹുല്‍ ഗാന്ധി

മാവോയിസ്റ്റ് കോട്ടകൾ തകർത്തെറിഞ്ഞു : ബസ്തറിൽ ഇനി വമ്പൻ വികസനം : വരുന്നത് 75 ലക്ഷം കോടിയുടെ വികസനപദ്ധതികൾ

അന്ന് ആക്രമണങ്ങൾ നടത്തിയിട്ട് സന്തോഷിച്ചു : ഇന്ന് തിരിച്ചടി കിട്ടിയ ശേഷം ‘യാ അള്ളാ! വിളിച്ചു കരയുകയാണ് പാകിസ്ഥാനികൾ : സുധാൻഷു ത്രിവേദി

തിരിച്ചടി നൽകാനാകുമെന്ന് ലോകത്തിനു മുന്നിൽ ഇന്ത്യ തെളിയിച്ചു ; കേന്ദ്രസർക്കാരിന്റെ നീക്കങ്ങളെ പ്രശംസിച്ച് ശശി തരൂർ

വ്യാജ പനീർ വിറ്റ് ഓരോ ദിവസവും സമ്പാദിച്ചത് 1.40 ലക്ഷം രൂപ ; മുഹമ്മദ് ഖാലിദ് അറസ്റ്റിൽ

മൂത്ത മകൻ തേജ് പ്രതാപ് യാദവിനെ കുടുംബത്തിൽ നിന്നും പാർട്ടിയിൽ നിന്നും പുറത്താക്കി അഛൻ ലാലു : തേജിന്റെ പ്രണയം ലാലു കുടുംബത്തിൽ വിള്ളൽ വീഴ്‌ത്തി

നെറ്റിയിൽ മഞ്ഞളും, സിന്ദൂരവും , കൈയ്യിൽ ഹനുമാൻ ശില്പവും : അയോദ്ധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തി വിരാട് കോഹ്‌ലിയും അനുഷ്‌കയും

വെള്ളം ആയുധമാക്കരുത് : ഇന്ത്യയുടെ നടപടി പാകിസ്ഥാനിലെ 24 കോടി ജനങ്ങളുടെ ജീവൻ അപകടത്തിലാക്കും : പാകിസ്ഥാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies