Monday, June 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സ്‌കൂളുകളും തട്ടുകടകളും ലഹരിമരുന്നുകള്‍ വില്‍പ്പന കേന്ദ്രങ്ങളായി കഴിഞ്ഞു; ഇത് അവസാനിപ്പിക്കണം; ലഹരിക്കെതിരെ ജനജാഗ്രത സദസ് സംഘടിപ്പിച്ചു ബിജെപി

വി.എസ്.അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലം മുതലാണ് കേരളം അന്താരാഷ്‌ട്ര ലഹരികടത്തിന്റെ ഹബ്ബായി മാറിയതെന്ന് രാജേഷ് പറഞ്ഞു. സിപിഎമ്മിന്റെ ചില നേതാക്കള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും ലഹരികടത്തും കച്ചവടവുമായി ബന്ധമുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകന്‍ ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലാകുന്ന അവസ്ഥവരെയുണ്ടായി.

Janmabhumi Online by Janmabhumi Online
Nov 1, 2022, 10:32 pm IST
in BJP
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: പുതിയ കേരളം ലഹരിമുക്ത കേരളം എന്ന മുദ്രാവാക്യമുയര്‍ത്തി ലഹരിക്കെതിരെ ബിജെപി ജനജാഗ്രത സദസ് സംഘടിപ്പിച്ചു. പുത്തരിക്കണ്ടം മൈതാനത്ത് നടന്ന പരിപാടി ജില്ലാപ്രസിഡന്റ് വി.വി.രാജേഷ് ഉദ്ഘാടനം ചെയ്തു. വി.എസ്.അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലം മുതലാണ് കേരളം അന്താരാഷ്‌ട്ര ലഹരികടത്തിന്റെ ഹബ്ബായി മാറിയതെന്ന് രാജേഷ് പറഞ്ഞു. സിപിഎമ്മിന്റെ ചില നേതാക്കള്‍ക്കും  അവരുടെ ബന്ധുക്കള്‍ക്കും ലഹരികടത്തും കച്ചവടവുമായി ബന്ധമുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകന്‍ ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലാകുന്ന അവസ്ഥവരെയുണ്ടായി.

സ്‌കൂളുകള്‍ക്കു മുന്നിലും തട്ടുകടകളിലും വരെ മാരക ലഹരിമരുന്നുകള്‍ വില്‍പ്പന നടക്കുന്നു. പോലീസിന് ഇതറിയാമെങ്കിലും സിപിഎമ്മിന്റെ രാഷ്‌ട്രീയ സ്വാധീനത്താല്‍ കാര്യമായ നടപടിയെടുക്കുന്നില്ല. നാടിന്റെ സുരക്ഷ സിപിഎമ്മിന് പ്രശ്‌നമല്ലാതായിരിക്കുന്നു. മുഖ്യമന്ത്രിക്കാകട്ടെ തന്റെ കുടുംബത്തിന്റെയും മക്കളുടെ സുരക്ഷയിലും മാത്രമാണ് ശ്രദ്ധ. കേരളത്തെ പോപ്പുലര്‍ ഫ്രണ്ടുപോലുള്ള ഭീകരസംഘടനകളുടെ ലോക തലസ്ഥാനമാക്കാന്‍ അവസരമൊരുക്കുന്നു. ഒടുവില്‍ സംസ്ഥാനത്തെ അറിയിക്കാതെ കേവലം 750 സിആര്‍പിഎഫ് ഭടന്മാരെ ഉപയോഗിച്ച് ഒറ്റരാത്രികൊണ്ടാണ് നരേന്ദ്രമോദി സര്‍ക്കാര്‍ ഇതിനെ അടിച്ചമര്‍ത്തിയത്.

തീവ്രവാദത്തെ എങ്ങിനെ കൈകാര്യം ചെയ്യണമെന്ന് ലോകത്തിനുതന്നെ കാട്ടിക്കൊടുത്ത മികച്ച ഉദാഹരണമാണിത്. ഇസ്ലാമിക തീവ്രവാദികള്‍ പിണങ്ങുമെന്നതിനാലാണ് തുഞ്ചന്‍പറമ്പില്‍ എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കാന്‍ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ മടിക്കുന്നത്. വീരസ്യംപറയുന്ന പിണറായി വിജയന് എഴുത്തച്ഛന്‍പ്രതിമ തുഞ്ചന്‍ പറമ്പില്‍ സ്ഥാപിക്കാന്‍ ധൈര്യമുണ്ടോ എന്നും രാജേഷ് ചോദിച്ചു.

എന്നാല്‍ വരും നാളുകളില്‍ എഴുത്തച്ഛന്‍ പ്രതിമ സ്ഥാപിക്കുന്നതിനായി ബിജെപി ശക്തമായ സമര പരിപാടികള്‍ ആരംഭിക്കുമെന്നും എന്തുവന്നാലും തുഞ്ചന്‍പറമ്പില്‍ തുഞ്ചത്തെഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കുക തന്നെ ചെയ്യുമെന്നും രാജേഷ് പറഞ്ഞു. ജില്ലാ ഉപാധ്യക്ഷന്‍ കരമന അജിത് അധ്യക്ഷത വഹിച്ചു. ഭീകരപ്രവര്‍ത്തകനായ സാദിഖ് ബാഷ ഏതാനും വര്‍ഷം വട്ടിയൂര്‍ക്കാവില്‍ താമസിച്ചിട്ടുപോലും സിപിഎം സര്‍ക്കാരിനോ അവരുടെ പോലീസിനോ കണ്ടെത്താന്‍ സാധിച്ചില്ലെന്ന് ജില്ലാ ഉപാധ്യക്ഷന്‍ തിരുമല അനില്‍ പറഞ്ഞു.

മദ്യത്തിനും മയക്കുമരുന്നിനുമെതിരെ പ്രചരണം നടത്തുകയും മദ്യം പ്രധാന വരുമാനമാര്‍ഗ്ഗമായി കരുതുകയും ചെയ്യുന്ന സര്‍ക്കാരാണ് കേരളത്തിലുള്ളതെന്ന് ജനറല്‍ സെക്രട്ടറി വെങ്ങാനൂര്‍ സതീഷ് പറഞ്ഞു. ജില്ലാ ഉപാധ്യക്ഷന്‍ ആര്‍.എസ്.രാജീവ്, ജനറല്‍ സെക്രട്ടറി വി.ജി.ഗിരികുമാര്‍, സെക്രട്ടറി പി.വി.മഞ്ജു, നഗരസഭ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ എം.ആര്‍.ഗോപന്‍, നിഷാന്ത് സുഗുണന്‍, ആര്‍.എസ്.സമ്പത്ത്, ഇലകമണ്‍ സതീശന്‍, പാച്ചല്ലൂര്‍ സതീശന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Tags: തിരുവനന്തപുരംbjpdrugപ്രചാരണംലഹരി വിരുദ്ധ കാമ്പയിന്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ മമത ദീദി മുസ്ലീം പ്രീണനത്തിന്റെ എല്ലാ പരിധികളും ലംഘിച്ചു , ഹിന്ദുക്കളെ കുരുതി കൊടുത്തു , ഇനി അനുവദിക്കില്ല : തുറന്നടിച്ച് അമിത് ഷാ

Kerala

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനുളള നീക്കത്തില്‍ നിന്ന് പിന്മാറി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

Kerala

വി.ഡി സതീശന്‍ പിണറായി വിജയന്റെ കവചം: പി.കെ കൃഷ്ണദാസ്

Kerala

അഡ്വ മോഹന്‍ ജോര്‍ജ്ജ് മലയോര ജനതയുടെ പ്രതിനിധി: എന്‍ഡിഎ

India

അമിത് ഷായുടെ ബംഗാൾ സന്ദർശനം : ബിജെപി പ്രവർത്തകർ ആവേശത്തിൽ, 2026 ൽ സർക്കാർ രൂപീകരിക്കാൻ തന്ത്രങ്ങൾ മെനയും

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ അസോസിയേഷന്‍ ഓഡിറ്റോറിയം (ഇടത്ത് മുകളില്‍) ഷഹീദ് അഫ്രീദി (ഇടത്ത് താഴെ)

പാകിസ്ഥാന്‍ ഐഎസ് ഐ നടത്തിയ ഗൂഢാലോചനയായിരുന്നു ഷഹീദ് അഫ്രീദിക്ക് സ്വീകരണം നല്‍കിയ ദുബായിലെ ചടങ്ങെന്ന് ഓര്‍ഗനൈസര്‍

പരിപാടി നടക്കുന്ന പാകിസ്ഥാന്‍ ഹാളിലേക്ക് ഷഹീദ് അഫ്രീദിയെ കൂട്ടിക്കൊണ്ടുവരുന്ന സംഘാടകന്‍ (ഇടത്ത്) ഷഹീദ് അഫ്രീദിയുടെ വാക്കുകള്‍ക്ക് കയ്യടിയും ആര്‍പ്പുവിളിയും (വലത്ത്)

പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ദുബായിലെ മലയാളികളുടെ സ്വീകരണം; ചടങ്ങ് നടന്നത് പാകിസ്ഥാന്‍ അസോസിയേഷന്‍ ഹാളില്‍

കുസാറ്റ് അലുമിനി സംഘടന ഷഹീദ് അഫ്രീദിക്ക് സ്വീകരണം നല്‍കിയപ്പോള്‍ (ഇടത്ത്) സൂര്യ കൃഷ്ണമൂര്‍ത്തി (വലത്ത്)

പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ദുബായിലെ മലയാളികളുടെ സ്വീകരണം: കേട്ടപ്പോള്‍ ഞെട്ടിപ്പോയെന്ന് സൂര്യ കൃഷ്ണമൂര്‍ത്തി

റഷ്യന്‍ വ്യോമതാവളങ്ങളെ ആക്രമിച്ച് യുക്രെയിന്‍

ഗുകേഷ് ഡി, ഹികാരു നകാമുറ, മാഗ്നസ് കാള്‍സന്‍, ഫാബിയാനോ കരുവാന, അര്‍ജുന്‍ എരിഗെയ്സി, വെയ് യി (ഇടത്ത് നിന്നും വലത്തോട്ട്)

ആരും വമ്പരല്ല, ലോകചെസ്സിലെ ഒന്നും രണ്ടും മൂന്നും നാലും അഞ്ചും ആറും റാങ്കുകാര്‍ അന്യോന്യം തോല്‍പിക്കുന്നു; കൗതുകമായി നോര്‍വെ ചെസ്

മുക്കത്ത് പ്ലസ് ടു വിദ്യാര്‍ഥിനി മരിച്ച നിലയില്‍

സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഞായറാഴ്ച 4 മരണം

കൗമാരക്കാരിയെ പീഡിപ്പിച്ച അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍

കരുവാറ്റയില്‍ 2 സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി

രണ്ട് വൃക്കകള്‍ക്കും മൂത്രസഞ്ചിക്കും തകരാറുണ്ടായതിനെ തുടര്‍ന്ന് ഏഴ് വര്‍ഷമായി മൂത്രമൊഴിക്കാതെ ജീവിക്കേണ്ടി വന്ന ഓസ്കര്‍ ലാറെന്‍സര്‍. ഇദ്ദേഹത്തിന്‍റെ ശരീരത്തില്‍ രണ്ട് വൃക്കകളും മൂത്രസഞ്ചിയും  വിജയകരമായി തുന്നിപ്പിടിപ്പിച്ചു (ഇടത്ത്)

ലോകത്ത് ആദ്യമായി മൂത്രസഞ്ചി തുന്നിപ്പിടിപ്പിച്ചു; ഏഴ് വര്‍ഷത്തിന് ശേഷം മൂത്രമൊഴിച്ച് ഓസ്കര്‍ ലാറെന്‍സര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies