Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അജന്ത ഒറേവയുടെ സിഇഒയെ കാണാനില്ല; കമ്പനിയുടെ വെബ്സൈറ്റും സമൂഹമാധ്യമ അക്കൗണ്ടുകളും അപ്രത്യക്ഷമായി; രണ്ട് പേര്‍ അറസ്റ്റില്‍

മോര്‍ബി സസ്പെന്‍ഷന്‍ കേബിള്‍ പാലം തകര്‍ന്നതോടെ ഈ പാലത്തിന്റെ അറ്റകുറ്റപ്പണി ചെയ്ത അജന്ത ഒറേവ കമ്പനിയുടെ സിഇഒ ഒളിവില്‍ പോയി. സംഭവവുമായി ബന്ധപ്പെട്ട അജന്ത ഒറേവയുടെ രണ്ട് ഉദ്യോഗസ്ഥരെ പൊലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്ത് വരികയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2022, 05:26 pm IST
in India

അഹമ്മദാബാദ്: മോര്‍ബി സസ്പെന്‍ഷന്‍ കേബിള്‍ പാലം തകര്‍ന്നതോടെ ഈ പാലത്തിന്റെ അറ്റകുറ്റപ്പണി ചെയ്ത അജന്ത ഒറേവ കമ്പനിയുടെ സിഇഒ ഒളിവില്‍ പോയി. സംഭവവുമായി ബന്ധപ്പെട്ട അജന്ത ഒറേവയുടെ രണ്ട് ഉദ്യോഗസ്ഥരെ പൊലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്ത് വരികയാണ്.  

കമ്പനിയുടെ വെബ്സൈറ്റും സമൂഹമാധ്യമഅക്കൗണ്ടുകളും ഞൊടിയിടയില്‍ അപ്രത്യക്ഷമായി. കമ്പനി തിങ്കളാഴ്ച തുറന്നിട്ടില്ല.  പ്രവൃത്തി ദിവസമായ തിങ്കളാഴ്ച ജീവനക്കാര്‍ ഓഫീസില്‍ എത്തിയിട്ടില്ല. ഒരു കാവല്‍ക്കാരന്‍ മാത്രമാണ് ഉള്ളത്. 

ജയ്സുഖ് ഒദാവ്ജി 2012ല്‍ ആണ് ഒറേവ ഗ്രൂപ്പിന്റെ മേധാവിയായത്. 45 രാജ്യങ്ങളില്‍ ബിസിനസ് ഉള്ള കമ്പനി 7000 പേര്‍ക്ക് ജോലി നല്‍കിവരുന്നുണ്ട്. 800 കോടി രൂപയാണ് കമ്പനിയുടെ വിറ്റുവരവ്. അജന്ത,ഓര്‍പട്ട് ക്ലോക്കുകള്‍ നിര്‍മ്മിക്കുന്ന കമ്പനി ഒധാവ്ജി രാഘവ്ജി ആരംഭിച്ചത് 50 വര്‍ഷം മുന്‍പാണ്. ഈ മാസം അദ്ദേഹം മരിച്ചു. 1971ലാണ് ഇദ്ദേഹം ക്ലോക്ക് ബിസിനസിലേക്ക് തിരിഞ്ഞത്. അജന്തയുടെ ഭാഗമായ ഒറേവ ഗ്രൂപ്പ് പ്രധാനമായും സിഎഫ് എല്‍ ബള്‍ബുകള്‍ നിര്‍മ്മിക്കുന്ന കമ്പനിയാണ്. ഇ-ബൈക്ക് നിര്‍മ്മാണ രംഗത്തും ഈ കമ്പനി പ്രവര്‍ത്തിക്കുന്നുണ്ട്.  

പാലത്തിന്റെ അറ്റുകുറ്റപ്പണിയുടെ ഉത്തരവാദിത്വം 15 വര്‍ഷത്തേക്ക് നല്‍കിയിരിക്കുന്നത് അജന്ത ഒറേവ ഗ്രൂപ്പിനാണ്. മോര്‍ബി മുനിസിപ്പാലിറ്റിയും ഒറേവ ഗ്രൂപ്പുമാണ് ഇത് സംബന്ധിച്ച് കരാര്‍ ഒപ്പുവെച്ചിരിക്കുന്നത്. ഗുജറാത്ത് പുതുവത്സരദിനവുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ 26ന് അറ്റകുറ്റപ്പണി ചെയ്ത് മോര്‍ബി കേബിള്‍ പാലം പൊതുജനത്തിന് തുറന്നുകൊടുത്ത് മൂന്ന് ദിവസം കഴിഞ്ഞപ്പോഴാണ് ദുരന്തമുണ്ടായത്. പ്രധാന കേബിള്‍ പൊട്ടിയിട്ടുണ്ട്. ഇതേക്കുറിച്ച് ഫോറന്‍സിക് വിഭാഗം പരിശോധനകള്‍ നടത്തിവരുന്നുണ്ട്. കേസ് അന്വേഷിക്കാന്‍ പ്രത്യേകം ടീമിനെ നിയോഗിച്ചിട്ടുണ്ട്.  മോര്‍ബി പാലം അറ്റകുറ്റപ്പണി ചെയ്തെങ്കിലും മോര്‍ബി നഗരസഭ അത് പരിശോധിച്ച് ഉപയോഗ്യയോഗ്യമാണെന്ന് അഭിപ്രായപ്പെട്ടുള്ള ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതുണ്ട്. അത് അജന്ത ഒറേവ ഈ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് വാങ്ങിയിട്ടില്ലെന്ന് മോര്‍ബി നഗരസഭ കുറ്റപ്പെടുത്തുന്നു. 

മച്ചു നദിയ്‌ക്ക് കുറുകെയുള്ള ഈ സസ്പെന്‍ഷന്‍ പാലം ബ്രിട്ടീഷ് കാലഘട്ടത്തിലുള്ളതാണ്. 100 വര്‍ഷം പഴക്കമുണ്ട്. 

Tags: ഒറേവമോര്‍ബി പാലം തകര്‍ച്ചഐഎസ്പ്രധാനമന്ത്രി മോദിമാധ്യമ പ്രവര്‍ത്തകര്‍അഹമ്മദാബാദ്ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് 2022മോര്‍ബിമോര്‍ബി കേബിള്‍ പാലംഅജന്ത ഒറേവ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം:കെഎം ഷാജഹാന് ജാമ്യം

Kerala

അത് ബോംബായിരുന്നില്ല, രാഹുൽ വീണ്ടും വിയർക്കുന്നു; ആക്ഷേപം തള്ളി തെര.കമ്മീഷൻ

News

നേപ്പാൾ പ്രധാനമന്ത്രി കാർക്കിക്ക് പ്രധാനമന്ത്രി മോദിയുടെ ആശംസ

India

മോദി പറഞ്ഞു: ‘വിഷമിക്കേണ്ട, നമുക്ക് ഇടയ്‌ക്ക് ഇംഗ്ലീഷും ഉപയോഗിക്കാം’, കെയര്‍ സ്റ്റാമര്‍ പുഞ്ചിരിച്ചു

Kerala

മെഡിക്കല്‍ കോളേജ് ദുരന്തം: പ്രഹസനമെന്ന ആക്‌ഷേപത്തിനിടെ പ്രാഥമിക റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ കൈമാറി

പുതിയ വാര്‍ത്തകള്‍

ഏപ്രിൽ 23 ലെ രാഹുൽ ഗാന്ധിയുടെ കൊൽക്കത്ത സന്ദർശനം റദ്ദാക്കി ; അനുമതി നിഷേധിച്ചതിന് മമത സർക്കാരിനെ കുറ്റപ്പെടുത്തി കോൺഗ്രസ്

”  ഒസാമ ബിൻ ലാദനെ ‘ഒസാമ ജി’ എന്ന് വിളിക്കുന്ന പാർട്ടിയാണ് കോൺഗ്രസ് ” : പ്രധാനമന്ത്രിയെ അവഹേളിച്ച ഖാർഗെയുടെ വായടപ്പിച്ച് സാംബിത് പത്ര

അഞ്ചരക്കണ്ടി ദന്തല്‍ കോളെജിന്റെ ഉടമയായ അബ്ദുള്‍ ജബ്ബാര്‍ ഹാജി രംഗപ്രവേശം ചെയ്തതോടെ മാധ്യമങ്ങളുടെ ആവേശം കുറഞ്ഞു

അവർക്ക് മോദിയും, ആർ എസ് എസുമൊക്കെയാണ് വിരോധികൾ ; അഫ്‌സലും , യാക്കൂബുമൊക്കെ നിരപരാധികളാണ് ; ഇതാണ് കോൺഗ്രസെന്ന് ഷഹ്സാദ് പൂനാവാല

നുഴഞ്ഞുകയറ്റക്കാരില്ലാത്ത ബംഗാൾ, പ്രതിവർഷം ഒരു ലക്ഷം തൊഴിൽ, മാഫിയകൾക്കെതിരെ കർശന നടപടി : പശ്ചിമ ബംഗാളിൽ തൃണമൂലിനെതിരെ അമിത് ഷാ

ആർ‌എസ്‌എസ് നേതാക്കളെ വധിക്കാൻ പദ്ധതി : ഗസ്വാ-ഇ-ഹിന്ദ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് രണ്ട് ഭീകരർ പിടിയിൽ

കരമന ജയന്‍ (ഇടത്ത്) മര്‍ദ്ദനത്തിനിരയായ ബിനു (വലത്ത്)

വട്ടിയൂർക്കാവ് SHO വിപിന്റെയും എസ് ഐ ദീപുവിന്റെയും നേതൃത്വത്തിൽ പോലീസ് നടത്തിയത് അടിയന്തിരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന ക്രൂരതയെന്ന് കരമന ജയന്‍

ലഡാക്ക് യാത്ര റദ്ദാക്കി സുരേഷ് ഗോപി എംപി തൃശൂരിലേക്ക് തിരിച്ചു, പ്രധാനമന്ത്രിക്ക് അപകടത്തെപ്പറ്റി വിവരം നൽകി

സ്റ്റാലിനെ പുകഴ്‌ത്താൻ ഇന്ത്യൻ പ്രധാനമന്ത്രിയെ ഭീകരവാദിയെന്ന് മുദ്രകുത്തി മല്ലികാർജുൻ ഖാർഗെ ; പ്രതിഷേധം ഉയർന്നതോടെ ന്യായീകരിച്ച് രക്ഷപെടാൻ ശ്രമം

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: അപകട സമയത്ത് ഉണ്ടായിരുന്നത് 40 പേർ: മജിസ്റ്റീരിയൽതല അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.