Friday, May 9, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അട്ടപ്പാടി മധുവിന്റെ കേസിനും സ്വര്‍ണ്ണക്കടത്ത് കേസിനും രണ്ട് നീതി; മധുവിന് വാദിക്കാന്‍ ആളില്ല, രണ്ടാമത്തേതിന് 15.5 ലക്ഷം ഫീസ് വാങ്ങുന്ന കപില്‍ സിബല്‍

ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല ചെയ്യപ്പെട്ട ആദിവാസി മധുവിന് കേസ് നടത്താന്‍ പണമോ ആളോ സര്‍ക്കാരിന്റെ പക്കല്‍ ഇല്ല. അതേ സമയം സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ സര്‍ക്കാരിന്റെ മുഖം രക്ഷിക്കാന്‍ കൊണ്ടുവരുന്ന അഭിഭാഷകന്‍ കപില്‍ സിബലിന് ഒറ്റത്തവണ ഹാജരാകാന്‍ നല്‍കുന്നത് 15.5 ലക്ഷം രൂപ.

Janmabhumi Online by Janmabhumi Online
Oct 30, 2022, 08:33 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല ചെയ്യപ്പെട്ട ആദിവാസി മധുവിന് കേസ് നടത്താന്‍ പണമോ ആളോ സര്‍ക്കാരിന്റെ പക്കല്‍ ഇല്ല. അതേ സമയം സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ സര്‍ക്കാരിന്റെ മുഖം രക്ഷിക്കാന്‍ കൊണ്ടുവരുന്ന അഭിഭാഷകന്‍ കപില്‍ സിബലിന് ഒറ്റത്തവണ ഹാജരാകാന്‍ നല്‍കുന്നത് 15.5 ലക്ഷം രൂപ.  

കേസിന്റെ വിചാരണ ബെംഗളൂരുവിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇഡി നല്‍കിയ ട്രാന്‍സ്ഫര്‍ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബലിന് ഓരോ തവണ ഹാജരാകുമ്പോഴും നല്‍കുന്നത് 15.5 ലക്ഷം രൂപ വീതമാണ്. ആദ്യ തവണ ഒക്ടോബര്‍ 10ന് ഹാജരായ കപില്‍ സിബലിന് 15.5 ലക്ഷം രൂപ നല്‍കാന്‍ സംസ്ഥാന നിയമസെക്രട്ടറി വി. ഹരി നായര്‍ ഉത്തരവിട്ടുന്നു. ഇനി അടുത്ത വാദം നവമ്പര്‍ മൂന്നിനാണ്. അന്നും ഹാജരാകുന്നത് കപില്‍ സിബല്‍ തന്നെ. അന്നും 15.5 ലക്ഷം നല്‍കേണ്ടിവരും.  

അതേ സമയം ഈ ശുഷ്കാന്തി പാവങ്ങളുടെ സര്‍ക്കാരെന്ന് അവകാശപ്പെടുന്ന ഇടതുസര്‍ക്കാര്‍ അട്ടപ്പാടിയിലെ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട മധുവിന്റെ കേസില്‍ കാണിച്ചില്ല. പലപ്പോഴും മധുവിന്റെ കേസ് പ്രോസിക്യൂട്ടര്‍മാര്‍ ഇല്ലാത്തതിനാല്‍ ഇഴഞ്ഞുനീങ്ങുകയായിരുന്നു. പലപ്പോഴും സര്‍ക്കാര്‍ പ്രതിനിധിയായ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കേസ് വാദത്തിന് ഹാജരായിരുന്നില്ല. പ്രതികളുടെ ഭാഗത്ത് നിന്നുള്ള സമ്മര്‍ദ്ദം കാരണം ഒരു ഘട്ടത്തില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കേസില്‍ നിന്നും ഒഴിയാന്‍ പോലും സന്നദ്ധത പ്രകടിപ്പിച്ചു. ഒരിയ്‌ക്കല്‍ മധുവിന് വേണ്ടി ഹാജരാകേണ്ട സര്‍ക്കാര്‍ അഭിഭാഷകന്‍ ഹാജരാകാത്തതിനാല്‍ കോടതി തന്നെ ‘എവിടെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍’ എന്ന്  ചോദിക്കുക പോലുമുണ്ടായി.  

സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ ഇത്രയും പണം വാരിവലിച്ചെറിയാന്‍ മുതിരുന്ന സര്‍ക്കാര്‍ എന്തുകൊണ്ട് അട്ടപ്പാടി മധുവിനെപ്പോലുള്ളവരെ അവഗണിക്കുന്നു എന്ന ചോദ്യത്തിന് ആര്‍ക്കും ഉത്തരമില്ല. ഇടതുപക്ഷസര്‍ക്കാരിന്റെ ഈ ഇരട്ടത്താപ്പ് ചര്‍ച്ചാവിഷയമാവുകയാണ്.  

Tags: അട്ടപ്പാടിKapilകപില്‍ സിബല്‍Madhuകേസ്smugglingtribalസ്വര്‍ക്കടത്തുകേസ്മധുകേസ്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആദിവാസി ബാലനെ പൊലീസ് സ്റ്റേഷനില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: സിബിഐ അന്വേഷണത്തിന് ഡിജിപിയുടെ ശിപാര്‍ശ

Kerala

പാലക്കാട് ആദിവാസി കോളനിയില്‍ 3 കുട്ടികള്‍ ചിറയില്‍ മുങ്ങി മരിച്ചു

സാംബിയയില്‍ അറസ്റ്റിലായ ഭാരത പൗരനില്‍ നിന്ന് 
പിടിച്ചെടുത്ത പണം
World

കള്ളക്കടത്ത്; ഭാരത പൗരന്‍ സാംബിയയില്‍ അറസ്റ്റില്‍

India

ശരീരത്തിൽ മദ്യ ബോട്ടിലുകൾ ഒട്ടിച്ചു : പിടിക്കപ്പെടാതിരിക്കാൻ പർദ്ദ ; വിദേശമദ്യം ഒളിപ്പിച്ച് കടത്തിയ യുവതി പിടിയിൽ

Kerala

അട്ടപ്പാടി ട്രൈബല്‍ ആശുപത്രിയില്‍ നിന്നും കാണാതായ 4 മാസം പ്രായമായ പെണ്‍കുഞ്ഞിനെ കണ്ടെത്തി, തട്ടിക്കൊണ്ടു പോയത് മറ്റൊരു രോഗിയുടെ കൂട്ടിരുപ്പുകാരി

പുതിയ വാര്‍ത്തകള്‍

മീനിലും ഇറച്ചിയിലും പാലിലും പോലും ആന്റിബയോട്ടിക് അവശിഷ്ടങ്ങള്‍, സംസ്ഥാനത്ത് പരിശോധന ശക്തമാക്കുന്നു

ഇന്ത്യയുടെ തിരിച്ചടിയിൽ പാകിസ്ഥാൻ വിട്ടോടി പ്രമുഖർ: ഇതുവരെ മൂന്ന് വിമാനങ്ങൾ പറന്നുയർന്നതായി റിപ്പോർട്ട്

ഭീഷണിസന്ദേശങ്ങളുടെ പശ്ചാത്തലത്തില്‍ സിവില്‍ സ്റ്റേഷനിലെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നു, പോലീസ് ഔട്ട്പോസ്റ്റ് സ്ഥാപിക്കും

അമേരിക്കനെങ്കിലും ട്രംപിനെയും വിമര്‍ശിക്കാന്‍ മടിച്ചിട്ടില്ല, ലിയോ പതിനാലാമന്‌റെ പഴയ എക്‌സ് പോസ്റ്റുകള്‍ ശ്രദ്ധനേടുന്നു

ക്വറ്റ പിടിച്ചെന്ന് ബലൂച് വിഘടന വാദികള്‍, സമാധാന നീക്കവുമായി അമേരിക്കയും സൗദിയും

പാക് പ്രധാനമന്ത്രിയെയും സൈനിക മേധാവിയെയും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി

കറാച്ചി തുറമുഖത്തേക്ക് മിസൈലുകള്‍ വര്‍ഷിച്ച് നാവിക സേന

പാകിസ്ഥാന്റെ 2 പൈലറ്റുമാര്‍ ഇന്ത്യന്‍ സൈന്യത്തിന്റെ പിടിയില്‍ ?

പാകിസ്ഥാന്റെ കനത്ത ആക്രമണം ശക്തമായി ചെറുത്ത് ഇന്ത്യ, ആളപായമില്ല

പാകിസ്ഥാനുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന യുവതിയും നാല് ചൈനീസ് പൗരന്മാരും നേപ്പാൾ അതിർത്തിയിൽ പിടിയിൽ : യുവതിയുടെ ഫോണിൽ കൂടുതലും പാക് നമ്പറുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies