Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹാരപ്പന്‍ കപ്പല്‍ നിര്‍മാണ പാരമ്പര്യത്തിന് ഗുജറാത്തില്‍ സ്മാരകം; ലോഥലില്‍ ഉയരുന്നത് നാഷണല്‍ മാരിടൈം ഹെറിറ്റേജ് കോംപ്ലക്‌സ്

ഹാരപ്പന്‍ വാസ്തുവിദ്യയും ജീവിതശൈലിയും ഇവിടെ പുനഃസൃഷ്ടിക്കും. അതിന് നാല് തീം പാര്‍ക്കുകള്‍ - മെമ്മോറിയല്‍ തീം പാര്‍ക്ക്, മാരിടൈം ആന്‍ഡ് നേവി തീം പാര്‍ക്ക്, കാലാവസ്ഥാ തീം പാര്‍ക്ക്, അഡ്വഞ്ചര്‍ ആന്‍ഡ് അമ്യൂസ്‌മെന്റ് തീം പാര്‍ക്ക് എന്നിവ പണിയും. പദ്ധതിയുടെ നിര്‍മാണ പുരോഗതി കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി വിലയിരുത്തി. നമ്മുടെ സമുദ്ര പൈതൃകം സംരക്ഷിക്കുകയും പുതിയ തലമുറകള്‍ക്ക് പകര്‍ന്നു നല്‍കുകയുമാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2022, 07:24 pm IST
in India

അഹമ്മദാബാദ്: ഹാരപ്പന്‍ (സിന്ധുനദി തട സംസ്‌കാരം) സംസ്‌കാര കാലത്തെ  പ്രമുഖ നഗരങ്ങളിലൊന്നായിരുന്ന ഗുജറാത്തിലെ ലോഥലില്‍ നാഷണല്‍ മാരിടൈം ഹെറിറ്റേജ് കോംപ്ലക്‌സ് ഉയരുന്നു. ഭാരതത്തിന്റെ സമ്പന്നവും വൈവിധ്യപൂര്‍ണ്ണവുമായ സമുദ്ര പൈതൃകം പ്രദര്‍ശിപ്പിക്കാനും ലോകോത്തര അന്തര്‍ദേശീയ വിനോദസഞ്ചാര കേന്ദ്രമായി ഉയര്‍ത്താനുമാണ് പദ്ധതി. 2022 മാര്‍ച്ചില്‍ ആരംഭിച്ച പദ്ധതിക്ക് 3500 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

ഹാരപ്പന്‍ വാസ്തുവിദ്യയും ജീവിതശൈലിയും ഇവിടെ പുനഃസൃഷ്ടിക്കും. അതിന് നാല് തീം പാര്‍ക്കുകള്‍ – മെമ്മോറിയല്‍ തീം പാര്‍ക്ക്, മാരിടൈം ആന്‍ഡ് നേവി തീം പാര്‍ക്ക്, കാലാവസ്ഥാ തീം പാര്‍ക്ക്, അഡ്വഞ്ചര്‍ ആന്‍ഡ് അമ്യൂസ്‌മെന്റ് തീം പാര്‍ക്ക് എന്നിവ പണിയും. പദ്ധതിയുടെ നിര്‍മാണ പുരോഗതി കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി വിലയിരുത്തി. നമ്മുടെ സമുദ്ര പൈതൃകം സംരക്ഷിക്കുകയും പുതിയ തലമുറകള്‍ക്ക് പകര്‍ന്നു നല്‍കുകയുമാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വലിയ കപ്പലുകള്‍ നിര്‍മിക്കുന്ന കേന്ദ്രമായി കച്ച് വളര്‍ന്നിരുന്നു. ഇവിടെ  നിര്‍മിച്ച വലിയ കപ്പലുകള്‍ ലോകമെമ്പാടും വിറ്റു, മോദി ചൂണ്ടിക്കാട്ടി.

പുരാതന കാലത്ത് കപ്പല്‍ നിര്‍മാണത്തിന് പേരുകേട്ട പൗരാണിക നഗരമായിരുന്നു ലോഥല്‍. ചരിത്രത്തിലെ ഏറ്റവും പഴക്കമുള്ള തുറമുഖവും കപ്പല്‍ശാലയും. 1954ലാണ് ഇവിടെ ഉദ്ഖനനം നടത്തി ഹാരപ്പന്‍ സംസ്‌കാര കാലത്തെ അതുല്യ കപ്പല്‍ശാലയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.  

സബര്‍മതി നദി വഴിയായിരുന്നു ഹാരപ്പ മുതല്‍ സൗരാഷ്‌ട്ര വരെ നീണ്ടു കിടന്നിരുന്ന പഴയ വാണിജ്യ പാത. കപ്പല്‍ശാലയുടെതായ അവശിഷ്ടങ്ങള്‍ പുരാവസ്തു വിദഗ്ധര്‍ ഇവിടെ നിന്ന് കണ്ടെടുത്തിട്ടുമുണ്ട്. അഹമ്മദാബാദിലെ സരഗ്‌വാലയിലാണ് ഇന്ന് ലോഥല്‍. കപ്പല്‍ശാലയെ സബര്‍മതി നദിയുമായി ബന്ധപ്പെടുത്തിയിരുന്നതായും വിദഗ്ധര്‍ കണ്ടെത്തിയിട്ടുണ്ട്. കപ്പല്‍ശാലയുടെ പുഷ്‌ക്കല കാലത്ത് ഇവിടെ ഒരു നഗരവും ഉണ്ടായിരുന്നു. ലോഥലിനെ യുനസ്‌ക്കോയുടെ ലോക ഹെറിറ്റേജില്‍ ഉള്‍പ്പെടുത്താനുള്ള നടപടികള്‍ നടന്നുവരികയാണ്. ബിസി 2400കളിലാണ് നഗരവും കപ്പല്‍ശാലയും തഴച്ചുവളര്‍ന്നിരുന്നത്.

ലോഥലിലെ ഖനനത്തില്‍ നഗരങ്ങളുടെയും തുറമുഖങ്ങളുടെയും വിപണികളുടെയും അവശിഷ്ടങ്ങള്‍ കണ്ടെടുത്തു.  ഇവിടം  ഇന്ത്യയുടെ സമുദ്രശക്തിയുടെയും സമൃദ്ധിയുടെയും പ്രതീകം കൂടിയായിരുന്നു. ലോഥല്‍ തുറമുഖത്ത്  84 രാജ്യങ്ങളുടെ പതാകകളുണ്ടായിരുന്നു.  80 രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ ആസ്ഥാനമായിരുന്നു അടുത്തുള്ള വളഭി.

Tags: Shipനാഗരികതകളുടെ ചരിത്രം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ക്രൂഡ് ഓയില്‍ വഹിച്ചുള്ള റഷ്യന്‍ എണ്ണ ടാങ്കറായ അക്വാ ടൈറ്റാന്‍ മംഗലാപുരം തീരത്ത് നങ്കൂരമിട്ടു

Kerala

മത്സ്യബന്ധന ബോട്ട്, കപ്പലുമായി കൂട്ടിയിടിച്ച് 2 തൊഴിലാളികളെ കാണാതായി, 9 പേരെ രക്ഷപ്പെടുത്തി,അപകടത്തില്‍ പെട്ടത് ശക്തികുളങ്ങരയില്‍ നിന്നുളള ബോട്ട്

Kerala

ഇറാൻ യുദ്ധക്കപ്പൽ IRIS ലവാന്റെ ചിത്രമെടുത്തു; കൊച്ചിയിൽ രണ്ട് മാധ്യമ പ്രവർത്തകർ അറസ്റ്റിൽ, ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയമെന്ന് പോലീസ്

World

ഒമാന്‍ തീരത്തെ കപ്പലാക്രമണം: ഒരു ഇന്ത്യാക്കാരന്‍ മരിച്ചു, രണ്ട് ഇന്ത്യക്കാരെ കാണാതായി

World

ഒമാനിലും ഇറാന്‍ ആക്രമണം, എണ്ണ കപ്പലിനെയും ആക്രമിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊർജ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര ഉന്നതതല യോഗം ചേർന്ന് കേന്ദ്രം

കടം വാങ്ങിയ ആളെ വായ്‌പ തിരിച്ചടയ്‌ക്കാൻ വിളിക്കുന്നത് ആത്മഹത്യാ പ്രേരണയല്ല: സുപ്രീംകോടതി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.