Friday, May 30, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഹിജാബ് കത്തിച്ചും തലമുടി മുറിച്ചും ഇറാനില്‍ ഹിജാബിനെതിരെ സ്ത്രീകളുടെ പ്രതിഷേധം കത്തുന്നു; മഹ്സ അമിനി കൊല്ലപ്പെട്ട ശേഷം പ്രതിഷേധം കടുത്തു

തലമുടി മറിച്ചും ഹിജാബ് കത്തിച്ചുമുള്ള നൂറുകണക്കിന് സ്ത്രീകളുടെ ഹിജാബിനെതിരായ പ്രതിഷേധം ഇറാനില്‍ വ്യാപിക്കുന്നു.

Janmabhumi Online by Janmabhumi Online
Sep 19, 2022, 04:06 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ടെഹ്റാന്‍:  തലമുടി മറിച്ചും ഹിജാബ് കത്തിച്ചുമുള്ള നൂറുകണക്കിന് സ്ത്രീകളുടെ ഹിജാബിനെതിരായ പ്രതിഷേധം ഇറാനില്‍ വ്യാപിക്കുന്നു.  

ഹിജാബ് ധരിച്ചില്ലെന്ന കുറ്റത്തിന്റെ പേരില്‍ ഇറാനിലെ സദാചാരപ്പൊലീസിന്റെ  പീഡനത്തില്‍ കഴിഞ്ഞ ദിവസം മഹ്സ അമിനി എന്ന 22 കാരി മരണപ്പെട്ടതോടെയാണ് ഇറാനില്‍ ഹിജാബിനെതിരെ പ്രതിഷേധവുമായി സ്ത്രീകള്‍ രംഗത്തിറങ്ങുന്നത്. നൂറുകണക്കിന് സ്ത്രീകളാണ് തലമുടി മറിച്ചും ഹിജാബ് കത്തിച്ചും പ്രതിഷേധിക്കുന്നത്.  

ഇറാനിലെ മാധ്യമപ്രവര്‍ത്തക മാസി അലിനെജാദ് സ്ത്രീകളുടെ പ്രതിഷേധം ട്വിറ്ററില്‍ പങ്കുവെച്ചു.  “ഏഴ് വയസ്സ് മുതല്‍ മുടി മറച്ചില്ലെങ്കില്‍ സ്കൂളില്‍ പോകാനോ ജോലി നേടാനോ കഴിയില്ല. ഈ സ്ത്രീകള്‍ക്ക് നേരെയുള്ള വര്‍ണ്ണവിവേചനത്തില്‍ മടുത്തു” – ട്വീറ്റിനൊപ്പം പങ്കുവെച്ച കുറിപ്പില്‍ മാസി അലിനെജാദ് പറയുന്നു. 

ഹിജാബിനെതിരെ സ്ത്രീകള്‍  പ്രതിഷേധിക്കുന്ന മറ്റൊരു വീഡിയോയും ഇറാനിലെ മാധ്യമപ്രവര്‍ത്തക മാസി അലിനെജാദ് പങ്കുവെച്ചിട്ടുണ്ട്. ഇറാനിനെ ഏകാധിപത്യ ഭരണം തുലയട്ടെട എന്നും പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളിക്കുന്നത് കാണാം.  

ഹിജാബ് ധരിച്ച് മുഖം മറയ്‌ക്കണമെന്ന ഇറാനിലെ നിര്‍ബന്ധിത നിയമത്തിനെതിരെയാണ് സ്ത്രീകള്‍ ആഞ്ഞടിക്കകയാണ്. അടിസ്ഥാന അവകാശങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടാണ് സ്ത്രീകളുടെ പ്രതിഷേധം. ഹിജാബ് ധരിയ്‌ക്കണമെന്നത് നിര്‍ബന്ധമാക്കുന്നത് ലിംഗപരമായി സ്ത്രീകളുടെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട വര്‍ണ്ണവിവേചനമാണെന്നും സ്ത്രീകള്‍ ആരോപിച്ചു.  

1979 മുതല്‍ ഹിജാബ് നീക്കുക എന്നത് ഇറാനില്‍ ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇറാനിലെ മുസ്ലിങ്ങള്‍ക്ക് മാത്രമല്ല, എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള സ്ത്രീകള്‍ ഹിജാബ് ധരിക്കണമെന്നതാണ് ഇറാനിലെ നിയമം. അവര്‍ മുടിയും കഴുത്തും ഹിജാബുകൊണ്ട് മറയ്‌ക്കണം.  

കഴിഞ്ഞ ദിവസം ഇറാന്‍ സന്ദര്‍ശിച്ച മഹ്സ അമിനി എന്ന 22കാരിക്കാണ് ദുര്യോഗമുണ്ടായത്. ഹിജാബ് ധരിക്കാത്തതിനാല്‍ മഹ്സ അമിനിയെ ഇറാനിലെ സദാചാര പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് പൊലീസ് കസ്റ്റഡിയില്‍ ഇവര്‍ക്ക് ഹൃദയാഘാതം ഉണ്ടായി. പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇവര്‍ക്ക് അറസ്റ്റിന് മുന്‍പ് ഹൃദ്രോഗസംബന്ധമായ അസുഖമൊന്നും ഇല്ലായിരുന്നുവെന്ന് അമിനിയുടെ കുടുംബം പറയുന്നു. പൊലീസ് ബലംപ്രയോഗിച്ച് ഇവരെ വാനിലേക്ക് പിടിച്ചുതള്ളുകയായിരുന്നുവെന്ന് സഹോദരന്‍ കിയാറഷ് പറയുന്നു. മാനസികാഘാതം മൂലമാണ് ഹൃദയാഘാതമുണ്ടായതെന്നും കുടുംബം ആരോപിക്കുന്നു. മഹ്സ അമിനിയുടെ കസ്റ്റഡി മരണത്തിന് ശേഷമാണ് ഇറാനില്‍ ഹിജാബിനെതിരായ സമരം പടര്‍ന്നുപിടിക്കുന്നത്. 

Tags: Hijabഹിജാബ് തര്‍ക്കംയുദ്ധംiranസദാചാര പോലീസിംഗ്ഹിജാബ് പ്രതിഷേധംഹിജാബ് വിരുദ്ധ വിപ്ലവംഹിജാബ്മഹ്സ അമിനിമാസി അലിനെജാദ്ഇറാന്‍ സദാചാര പൊലീസ്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Hollywood

ഇറ്റ് വാസ് ജസ്റ്റ് ആന്‍ ആക്‌സിഡന്റ്; തടവറയിലെ അനുഭവങ്ങള്‍

World

മധ്യപൂര്‍വേഷ്യയിലെ സമാധാനം; ട്രംപ് കള്ളം പറയുന്നു: ഇറാന്‍

World

ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ ഒരുമിച്ച് നില്‍ക്കണം : പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് ഇറാന്‍

World

ഇറാനിൽ രജായി തുറമുഖത്ത് കണ്ടെയ്‌നറുകൾ പൊട്ടിത്തെറിച്ച് 4 മരണം ; 500ലധികം പേർക്ക് പരിക്ക്

India

പകരച്ചുങ്കത്തെ പ്രതിരോധിക്കാന്‍ ഭാരതവുമായുള്ള ബന്ധം ശക്തമാക്കാന്‍ ഇറാനും ചൈനയും

പുതിയ വാര്‍ത്തകള്‍

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ എം.ബി.എ സ്പോട്ട് അഡ്മിഷന്‍ ഇന്റര്‍വ്യൂ ജൂണ്‍ 2ന്

എന്‍.സി.ഇ.ആര്‍.ടി യോഗ ഒളിമ്പ്യാഡിലേക്കുള്ള കേരള ടീമിനെ തെരഞ്ഞെടുക്കും, സംസ്ഥാന ഒളിമ്പ്യാഡിന് തുടക്കമായി

മാല പിടിച്ചു പറിക്കല്‍ 2 ഇതര സംസ്ഥാനക്കാരെ പൊലീസ് പിടികൂടി

മരുന്നുകള്‍ ഇല്ലാതെ നിങ്ങളുടെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്‌ക്കാം: എങ്ങനെ?

ഈഡിസ് ഈജിപ്റ്റി കെ‍ാതുക്: കനത്ത മഴ ലഭിച്ചാൽ രൂപം മാറും

മതത്തിന്റെ പേരിൽ അക്രമ പ്രവർത്തനങ്ങൾ നടത്തുന്നത് വളരെ അപകടകരം ; ഭീകരവാദം അവസാനിപ്പിക്കാൻ ഇന്ത്യയ്‌ക്കൊപ്പം നിൽക്കുമെന്ന് ഇന്തോനേഷ്യ

ഈ സൂപ്പ് പതിവാക്കിയാൽ പ്രമേഹം കൺട്രോളിലാകും, കൊളസ്‌ട്രോള്‍ കുറയും ചുമയും ജലദോഷവും നിമിഷങ്ങള്‍ക്കുള്ളില്‍ ഇല്ലാതാവും

തിരുവല്ലം പരശുരാമ ക്ഷേത്രത്തിലെ പ്രസിദ്ധമായ ബലികര്‍മ്മങ്ങളെ കുറിച്ച് അറിയാം

ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഓർമ്മ ശക്തി വർധിപ്പിക്കാം: ശീലിക്കാം ഇക്കാര്യങ്ങൾ

ഇന്‍ഫോസിസ് സ്ഥാപകരിലൊരാളായ നന്ദന്‍ നിലകേനി (ഇടത്ത്) നടന്‍ ഗിരീഷ് കര്‍ണാഡ് (വലത്ത്)

ഗിരീഷ് കര്‍ണാടിനെ കോടിപതിയാക്കിയ നന്ദന്‍ നിലകേനി; 1993ല്‍ 9500 രൂപയ്‌ക്ക് വാങ്ങിയ ഇന്‍ഫോസിസ് ഓഹരിയ്‌ക്കിപ്പോള്‍ 16 കോടി രൂപ!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies