Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയെ രക്ഷിക്കാന്‍ മോദി മോഡലിനേ സാധിക്കൂ: മോദി ജന്മദിനത്തില്‍ തുറന്നടിച്ച് രാജീവ് ചന്ദ്രശേഖര്‍

രണ്ട് വര്‍ഷത്തെ കോവിഡിന്റെ പ്രതിസന്ധി മറികടന്ന് ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്ഘടനയായി ഇന്ത്യ മാറ്റിയതിന് പിന്നില്‍ മോദിയുടെ ഭരണവൈദഗ്ധ്യം തന്നെയാണെന്നും മോദിയുടെ ജന്മദിനത്തില്‍ ഇന്ത്യയുടെ ഈ നേട്ടമാണ് ആഘോഷിക്കുന്നതെന്നും അല്ലാതെ അത് വ്യക്തിപൂജയല്ലെന്നും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2022, 08:36 pm IST
in India

തിരുവനന്തപുരം: രണ്ട് വര്‍ഷത്തെ കോവിഡിന്റെ പ്രതിസന്ധി മറികടന്ന് ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്ഘടനയായി ഇന്ത്യയെ മാറ്റിയതിന് പിന്നില്‍ മോദിയുടെ ഭരണവൈദഗ്ധ്യം തന്നെയാണെന്നും മോദിയുടെ ജന്മദിനത്തില്‍ ഇന്ത്യയുടെ ഈ നേട്ടമാണ് ആഘോഷിക്കുന്നതെന്നും അല്ലാതെ അത് വ്യക്തിപൂജയല്ലെന്നും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ഒരു സ്വകാര്യ വാര്‍ത്താ ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു കേന്ദ്രമന്ത്രിയുടെ ഈ വെളിപ്പെടുത്തല്‍.  

ഈയിടെ കേരളത്തില്‍ താന്‍ വ്യക്തിഗതമായി നടത്തിയ സര്‍വ്വേയില്‍ 62 ശതമാനം മലയാളികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ബഹുമാനിക്കുന്നു എന്ന് മനസ്സിലാക്കാന്‍ സാധിച്ചു. ഈ ജനസംഖ്യ കേരളത്തിലെ  ഹിന്ദുക്കളുടെ മാത്രം  ജനസംഖ്യയേക്കാള്‍ കൂടുതലാണ്. അതായത് അദ്ദേഹത്തെ ബഹുമാനിക്കുന്നവരുടെ കൂട്ടത്തില്‍ ന്യൂനപക്ഷ സമുദായങ്ങളും ഉണ്ടെന്നര്‍ത്ഥം. – രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.  

കോവിഡ് പ്രതിസന്ധി മൂലം രണ്ട് വര്‍ഷത്തില്‍ തൊഴില്‍ മേഖലയില്‍ വന്‍തോതില്‍ അട്ടിമറികള്‍ ഉണ്ടായി. തൊഴിലില്ലായ്‌മ വര്‍ധിപ്പിക്കാന്‍ ഇത് കാരണമായി. യുകെ, യുഎസ്, ചൈന എന്നീ രാജ്യങ്ങളെല്ലാം പണപ്പെരുപ്പത്താല്‍ വലയുന്നു, തൊഴിലില്ലായ്‌മയില്‍ വലയുന്നു. ഇത് ഇന്ത്യയുടെ മാത്രം പ്രശ്നമല്ല. പക്ഷെ താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയുടെ പ്രശ്നം അത്രത്തോളം മോശപ്പെട്ട നിലയിലല്ല. ഇത് മോദിയുടെ പ്രവര്‍ത്തനങ്ങളുടെ വിജയം തന്നെയാണ്. – രാജീവ് പറഞ്ഞു.  

2014ല്‍ ഇന്ത്യയുടെ ഇലക്ട്രോണിക്സ് ഉല്‍പാദനം ഒരു ലക്ഷം കോടിയില്‍ താഴെയായിരുന്നു ഫ്രീ ട്രേഡും (സ്വതന്ത്രവ്യാപാരം) ചൈന നിന്നുള്ള ഇറക്കുമതിയും എല്ലാം കൂടി നമ്മുടെ ഇലക്ട്രോണിക്സ് മേഖല തകര്‍ന്നു. പക്ഷെ ആത്മനിര്‍ഭര്‍ ഭാരതിന്റെ വരവോടെ ഇന്ന് ഇന്ത്യയുടെ ഇലക്ട്രോണിക്സ് മേഖലയിലെ ഉല്‍പാദനം  6 ലക്ഷം കോടിയാണ്. 2025-26ല്‍ അത്  24 ലക്ഷം കോടിയാക്കുകയാണ് മോദിജിയുടെ ലക്ഷ്യം. ഇന്ത്യയില്‍ ഇലക്ട്രോണിക്സ് മേഖലയില്‍ ഇതുവരെ 70 ശതമാനം ഉല്‍പാദനം ചൈനയുടേതായിരുന്നു. ഇന്ത്യയുടെ പങ്കാളിത്തം വെറും രണ്ട് ശതമാനമായിരുന്നു. ഇതാണ് മാറ്റാന്‍ പോകുന്നത്. അടുത്ത രണ്ട് മൂന്ന് വര്‍ഷങ്ങളില്‍ ഇലക്ട്രോണിക്സ്, ടെക്നോളജി മേഖലകളില്‍ ഇന്ത്യയില്‍ വന്‍നിക്ഷേപം വരും.- രാജീവ് ചന്ദ്രശേഖര്‍ അഭിപ്രായപ്പെട്ടു.  

ലോക വിതരണ ശൃംഖലയുടെ വിശ്വസ്ത പങ്കാളിയായി ഇന്ത്യയെ മാറ്റാനാണ് മോദിജി ശ്രമിക്കുന്നത്. മാറ്റം എപ്പോഴും എതിര്‍പ്പുകളിലൂടെയേ നടപ്പാക്കാന്‍ കഴിയൂ എന്ന് മോദിജിക്ക് അറിയാം. അതേ സമയം സര്‍ക്കാര്‍ ദുര്‍ബല വിഭാഗത്തെ ക്ഷേമപ്രവര്‍ത്തനങ്ങളിലൂടെ പിന്തുണയ്‌ക്കും. അന്ന് കോവിഡ് കാലത്ത് രാഹുല്‍ ഗാന്ധിയും  ചിദംബരവും ഉള്‍പ്പെടെ എല്ലാവരും വല്ലാതെ നരേന്ദ്രമോദിയെ വിമര്‍ശിച്ചിരുന്നു. അമേരിക്ക പോലെ സമ്പദ്ഘടനയ്‌ക്ക് വാരിക്കോരി സാമ്പത്തിക ഉത്തേജനം നല്‍കണം എന്നൊക്കെ അവര്‍ വാദിച്ചു. പക്ഷെ മോദിജി എന്താ ചെയ്തത്? അദ്ദേഹം അഞ്ച് ലക്ഷം കോടി ഇടത്തരം, ചെറുകിട, സൂക്ഷ വ്യാപാരിമേഖലയിലുള്ളവര്‍ക്ക് ധനസഹായമായി നല്‍കി. പിഎം ഗരീബ് കല്യാണ്‍ അന്നയോജന വഴി റേഷന്‍ കടകളില്‍ സൗജന്യമായി റേഷന്‍ എത്തിച്ചു. ഇപ്പോള്‍ എന്താ ലോകം പറയുന്നത്?  കോവി‍ഡ് കാലത്ത് സമ്പദ്ഘടനയെ വല്ലാതെ സാമ്പത്തികഉത്തേജനം പകര്‍ന്നിട്ട് സഹായിച്ചത് വലിയ അബദ്ധമായിപ്പോയി എന്നാണ്  അമേരിക്കയുടെ സെക്രട്ടറി ഓഫ് ട്രഷറീസ് പോലും പറയുന്നത്  അവിടെ ഇപ്പോള്‍ യുഎസില്‍ പണപ്പെരുപ്പം നിയന്ത്രിക്കാന്‍ കഴിയാത്ത വിധമാണ്. തൊഴിലില്ലായ്‌മയും കൈവിട്ടുപോയ അവസ്ഥയാണ്. എന്നാല്‍ ഇന്ത്യയില്‍ പണപ്പെരുപ്പം നിയന്ത്രണവിധേയമാണ്. മാത്രമല്ല, ഇപ്പോള്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്ഘടനയായി ഇന്ത്യ മാറിയിരിക്കുന്നു. ചൈനയെപ്പോലും ഇക്കാര്യത്തില്‍ നമ്മള്‍ കടത്തിവെട്ടി. പ്രധാനമന്ത്രി മോദിയുടെ ദീര്‍ഘവിക്ഷണമാണിവിടെ വിജയിച്ചത്. ഇവിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മോഡലാണോ സീതാറാം യെച്ചൂരിയുടെ മോഡലാണോ ഏതാണ് വേണ്ടതെന്ന് നമ്മള്‍ തീരുമാനിക്കണം.ഇന്ത്യയെ രക്ഷിക്കാന്‍ നരേന്ദ്രമോദിയുടെ മോഡലിനേ സാധിക്കൂ.- അദ്ദേഹം ചൂണ്ടിക്കാട്ടി. 

Tags: മോഡിമോദി ജന്മദിനംരാജീവ് ചന്ദ്രശേഖര്‍കേന്ദ്രസഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍narendramodiമോദിഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍പ്രധാനമന്ത്രി മോദിആത്മനിര്‍ഭര്‍ ഭാരത്Rajeev Chandrasekharമോദി മോഡല്‍ വികസനംchinaഇലക്ട്രോണിക്‌സ്സമ്പദ് വ്യവസ്ഥസുസ്ഥിര സമ്പദ്ഘടനവിലക്കയറ്റംകോവിഡ് ക്രൈസിസ്മന്ത്രി രാജീവ് ചന്ദ്രശേഖര്‍മോദി മോഡല്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

പത്മഭൂഷണ്‍ പുരസ്‌കാരം നേടിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയും എസ്എന്‍ ട്രസ്റ്റ് സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ബെംഗളൂരുവില്‍ നടന്ന എസ്എന്‍ഡിപി യോഗം നേതൃത്വ ക്യാമ്പില്‍ അനുമോദിക്കുന്നു. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയണ്ടി സന്തോഷ്, സിനില്‍ മുണ്ടപ്പള്ളി എന്നിവര്‍ സമീപം
Kerala

വികസന രാഷ്‌ട്രീയം കേരളത്തിന്റെ ഭാവി മാറ്റും: രാജീവ് ചന്ദ്രശേഖര്‍

Kerala

ശബരിമല സ്വർണക്കവർച്ചാ കേസ് സി.ബി.ഐ.ക്ക് വിടണം; ഭക്തർക്കെതിരായ കേസുകൾ പിൻവലിക്കണം, മുഖ്യമന്ത്രിക്ക് രാജീവ് ചന്ദ്രശേഖറിന്റെ കത്ത്

Kerala

എഫ്‌സി‌ആർ‌എ നിയമ ഭേദഗതി പ്രത്യേക സമുദായത്തെ ലക്ഷ്യം വച്ചുള്ളതല്ല, കള്ളപ്പണം വെളുപ്പിക്കല്‍ പ്രവര്‍ത്തനത്തെ ലക്ഷ്യം വെച്ച്:. രാജീവ് ചന്ദ്രശേഖര്‍

Kerala

ഏത് സഖാവായാലും ശരി, കോൺഗ്രസുകാരനായ സ്പീക്കറുടെ ചേംബറിൽ കാണിച്ച ധിക്കാരം മേയറുടെ ഓഫീസിൽ അനുവദിക്കില്ല: രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.