Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വന്ന വഴികള്‍, തേടേണ്ട വഴികളും

സമൂഹത്തിലെ നല്ല കാര്യങ്ങളുടെയും സുഖാനുഭവങ്ങളുടെയും പിന്നില്‍ നല്ലവരും ത്യാഗികളുമായ മനുഷ്യരുടെ അശ്രാന്ത പരിശ്രമം ഉണ്ടായിരുന്നു എന്ന വസ്തുതയും നാം വിസ്മരിച്ചുകൂടാ. ഇന്നു നാം അനുഭവിക്കുന്ന സുഖങ്ങളെല്ലാം ആരുടെയെങ്കിലും സഹനത്തിന്റെ ഫലമായിരുന്നു എന്നതും മറക്കാവുന്നതല്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2022, 06:00 am IST
in Samskriti

സി.വി. തമ്പി

പ്രബോധനങ്ങള്‍ എത്ര കേട്ടാലും ചിലരിങ്ങനെയാണ്. വന്ന വഴികള്‍ മറന്നുപോകും; ലഭിച്ച അനുഭവങ്ങള്‍ പാടേ വിസ്മരിക്കും. നാടന്‍ഭാഷയില്‍ പറഞ്ഞാല്‍, ‘കുടിച്ച കഞ്ഞിയോടും കിടന്ന പായയോടും കൂറു പുലര്‍ത്താത്തവര്‍’. ഇത്തരക്കാരെ ജീവിതത്തിന്റെ ഏതു ശ്രേണിയിലും നമുക്കു കാണാന്‍ കഴിയും. എന്തേ ചിലര്‍ ഇങ്ങനെ? മറുപടി ലളിതമാണ്. അത്തരക്കാര്‍ ‘ഇന്നലെ’ കളെ വിസ്മരിക്കുകയും ‘ഇന്നി’ ന്റെ ലഹരി ആസ്വദിക്കുകയും ചെയ്യുന്നു. ഇത്തരം കാഴ്ചപ്പാട് നവീന പഠനപാഠനങ്ങളുടെ ഫലമായുണ്ടായതാണ്. ‘കഴിഞ്ഞതിനെ മറക്കുക’ (എീൃഴല േമയീൗ േവേല ുമേെ) എന്ന് കേള്‍ക്കാത്തവര്‍ ചുരുക്കമായിരിക്കും. ഇതിനര്‍ഥം വന്ന വഴികള്‍ മറക്കണമെന്നല്ല. മറിച്ച് , ഇന്നലെകളിലെ ദുരനുഭവങ്ങളില്‍ പെട്ട് നാം ഉഴലരുത് എന്നാണ്; ഒപ്പം ഇന്നലെകളിലെ കയ്‌പേറിയ അനുഭവങ്ങള്‍ നമ്മെ കര്‍മവിമുഖര്‍ ആക്കരുത് എന്നുമാണ്.

‘ഇന്നി’ ല്‍ ജീവിക്കുക.  

പക്ഷെ, ഇന്നലെകളെ മറന്നുകൊണ്ടായിരിക്കരുത്. കാരണം, ‘ഇന്നലെ’കള്‍ സമ്മാനിച്ച പാഠങ്ങള്‍ ‘നാളെ’ കളുടെ മുന്നേറ്റങ്ങള്‍ക്ക് കുതിപ്പേകും. തന്നെയുമല്ല, ഇന്നലെകളുടെ അനുഭവങ്ങള്‍ ഇന്നിന്റെയും നാളെയുടെയും നല്ല പാഠങ്ങളാണ്. അതുകൊണ്ടാണല്ലോ ‘അനുഭവം ഗുരു’ എന്ന് നാം കരുതുന്നതും. തീ കൊണ്ട് പൊള്ളി എന്നതിനാല്‍ ആരും അഗ്നിയെ ഉപേക്ഷിക്കുന്നില്ലല്ലോ. അഗ്നി അനിവാര്യമായ ഒരു ജീവിതാവശ്യം തന്നെ. അതുപോലെ ദുരനുഭവങ്ങളെ അവഗണിച്ചുകൊണ്ട് നാം മുന്നേറാന്‍ ശ്രമിക്കണം എന്നു സാരം.

നാം ഈശ്വരനോട് ചേര്‍ന്ന് നില്ക്കണം, ചേര്‍ന്ന് നടക്കണം. തിന്മകള്‍ക്കൊപ്പമുള്ള സഹവാസം അരുത്. ഈശ്വരാംശം ഉദിക്കുമ്പോള്‍ നമ്മില്‍ സദ്കര്‍മ വാസനയുണ്ടാകുന്നു. തല്‍ഫലമായി സദ്പ്രവര്‍ത്തികള്‍ ചെയ്യാന്‍ പ്രേരണയും ലഭിക്കുന്നു. ഈശ്വരനെ കൈവിടുന്ന നിമിഷം നമ്മില്‍ തിന്മയുടെയോ വഞ്ചനയുടെയോ വിത്തുകള്‍ മുളയ്‌ക്കാനാരംഭിക്കുന്നു. പിന്നെ, മാര്‍ഗങ്ങളെക്കുറിച്ചുള്ള ചിന്ത കൈവിട്ടു പോകുന്നു. ഈ ഘട്ടത്തില്‍ നമ്മുടെ മനസ്സിന്റെ യാത്ര അതിമോഹങ്ങളിലേക്ക് തിരിയുകയും ചെയ്യുന്നു. ഇതാണ്, നാം വന്ന വഴികള്‍ മറക്കുന്ന മറ്റൊരു ഘട്ടം.

സമൂഹത്തിലെ നല്ല കാര്യങ്ങളുടെയും സുഖാനുഭവങ്ങളുടെയും പിന്നില്‍ നല്ലവരും ത്യാഗികളുമായ മനുഷ്യരുടെ അശ്രാന്ത പരിശ്രമം ഉണ്ടായിരുന്നു എന്ന വസ്തുതയും നാം വിസ്മരിച്ചുകൂടാ. ഇന്നു നാം അനുഭവിക്കുന്ന സുഖങ്ങളെല്ലാം ആരുടെയെങ്കിലും സഹനത്തിന്റെ ഫലമായിരുന്നു എന്നതും മറക്കാവുന്നതല്ല.

അരങ്ങത്തേക്ക് നോക്കൂ, ഒരു പെണ്‍കുട്ടി മികച്ച രീതിയില്‍ നൃത്തം ചെയ്യുന്നു. നൃത്തത്തിന്റെ മികവ് രംഗത്തു നിറഞ്ഞു നില്ക്കുന്ന നര്‍ത്തകിക്കു മാത്രം അവകാശപ്പെടാവുന്നതാണോ? പിന്നണിയില്‍ പലരുടെയും പരിശ്രമമുണ്ട്. സംഗീതം, താളങ്ങള്‍, ഈണങ്ങള്‍, വാദ്യോപകരണങ്ങളുടെ മേളങ്ങള്‍  ഇവയുടെയെല്ലാം കൂടിച്ചേരലല്ലേ നൃത്തം മികവുറ്റതാക്കുന്നത്? അഭിനന്ദനങ്ങള്‍ നര്‍ത്തകിക്ക് കിട്ടുന്നുവെങ്കിലും, പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ അവഗണിക്കപ്പെടേണ്ട വരല്ല. ഈ വസ്തുത സൂചിപ്പിക്കുന്നതും പിന്നണിയിലേക്കുള്ള പിന്നിലേക്കുള്ള ‘തിരഞ്ഞു’ നോട്ടമാണ്.

മനുഷ്യന്റെ ഓരോ ദിനവും പുനര്‍ജന്മമാണ്. പ്രകൃതിയില്‍ ഋതുക്കള്‍ മാറിമറയുന്നതുപോലെ ജീവിത സാഹചര്യങ്ങളും മാറുന്നു. ഇല പൊഴിഞ്ഞ മരങ്ങളും ഇരുള്‍ നിറഞ്ഞ രാത്രിയും ഒന്നിന്റെയും അവസാനമല്ല. ഇലകള്‍ കിളിര്‍ക്കും, സൂര്യന്‍ ഉദിക്കും.

നാം ആരോട് അടുത്തു നില്ക്കുന്നുവോ അവരിലെ ഗുണങ്ങളായിരിക്കും അഥവാ സ്വഭാവ സവിശേഷതകളായിരിക്കും നമ്മിലും അധിവസിക്കുക. ഇംഗ്ലീഷില്‍ ഒരു ചൊല്ലുണ്ടല്ലോ, ‘നീ ആരെന്ന് ഞാന്‍ പറയാം, നിന്റെ സുഹൃത്താരെന്ന് പറയൂ’ (Tell me who is your friend, I will tell who you are) അതുകൊണ്ടാണ് ആവര്‍ത്തിക്കുന്നത്  ഈശ്വരനോട് അടുത്തു വര്‍ക്കിക്കാന്‍ ശ്രമിക്കുക. ആ ഗുണവിശേഷങ്ങള്‍ നമ്മിലേക്കും സംക്രമിക്കും.

പവിത്രമായ മനുഷ്യജന്മം, നാം കൈകാര്യം ചെയ്യുന്നതനുസരിച്ചാണ് സുകൃതമായും ദുഷ്‌കൃതമായും ഭവിക്കുന്നത്. ഈശ്വരാംശമായ ഊര്‍ജം സര്‍വ ചരാചരങ്ങളിലും നിറഞ്ഞു നില്ക്കുന്നുണ്ട്. ഈ ഊര്‍ജപ്രവാഹത്തെ നാം ഏതു വഴിക്ക് തിരിച്ചു വിടുന്നുവോ, അതനുസരിച്ചായിരിക്കും കര്‍മഫലം ഉണ്ടാവുന്നതും. പ്രകൃതി, മനുഷ്യന്‍ എന്നിങ്ങനെ രണ്ടു ജാതിയാണ് ഈശ്വരസൃഷ്ടി. ഇതില്‍, വിവേചന ബുദ്ധിയും വിവേകവും നല്കി , സ്വരൂപത്തില്‍ ഈശ്വരന്‍ മനുഷ്യനെ സൃഷ്ടിച്ചു. അതിനാല്‍ നമ്മുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും ഈശ്വരാംശം ഉണ്ടാകണം, ഈശ്വര സ്മരണ ഉണ്ടാകണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇത് നട്ടെല്ലുള്ള ഒരു ഒന്നൊന്നര ജഡ്ജി;അരവിന്ദ് കെജ്രിവാളിന്റെ എട്ട് വാദങ്ങളും പൊളിച്ച് ജഡ്ജി സ്വര്‍ണ്ണകാന്ത ശര്‍മ്മ

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ (ഇടത്ത്)
India

തമിഴ്നാട്ടില്‍ രാഷ്‌ട്രീയപ്രചരണത്തിനെത്തിയ രാഹുല്‍ ഗാന്ധിയെ കാണാതെ സ്റ്റാലിന്‍;;തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കോണ്‍ഗ്രസിനെ സ്റ്റാലിന്‍ തട്ടിയേക്കും

World

സൗദി അറേബ്യ പാകിസ്താന് പാരയാകുന്നു, കോടികളുടെ ആയുധക്കച്ചവടം നഷ്ടപ്പെട്ട് പാകിസ്ഥാന്‍

Kerala

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം:എം.വി. ഗോവിന്ദന്‍, ശിവന്‍കുട്ടി, റഹിം എന്നിവര്‍ക്കെതിരെ പോക്സോ ചുമത്തണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി

India

ചൈനയ്‌ക്ക് ചെക്ക് വച്ച് ഇന്ത്യ : ഫിലിപ്പീൻസിന്റെ ആവനാഴിയിൽ ബ്രഹ്മോസ് : പയറ്റി തെളിയാനിറങ്ങി ഫിലിപ്പീൻസ് സൈന്യം

പുതിയ വാര്‍ത്തകള്‍

മൗദൂദി ആശയങ്ങൾ വച്ച് കുഴലൂത്ത് നടത്തുന്ന മാധ്യമപ്രവർത്തകൻ ;  അവഹേളിച്ചത് ഭാരതത്തിന്റെ പ്രധാനമന്ത്രിയെ : പിന്നിൽ ജമാത്തെ ഇസ്ലാമി നൽകുന്ന ധൈര്യമോ ?

അബ്ദുള്‍ ഹാജിയുടെ കാസര്‍കോഡുള്ള സെഞ്ച്വറി ഡെന്‍റല്‍ കോളെജ് (ഇടത്ത്) അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളെജിലെ ജാതിവെറിയനായ പ്രൊഫസര്‍ റാം (വലത്ത്)

ജാതിവെറിയന്‍ പ്രൊഫ. റാമിനെ വെച്ചത് ഹിന്ദുക്കുട്ടികളെ മതംമാറ്റാനോ? സിറിയയിലേക്ക് ആടുമേക്കാന്‍ പോയത് ഹാജിയുടെ ദന്തല്‍ കോളെജില്‍ നിന്ന്

യുഎസ് ചാരന്‍മാര്‍ അടിക്കടി ഇന്ത്യയുടെ രഹസ്യഏജന്‍സിയുടെ പിടിയിലാകുന്നു, കശ്മീരില്‍ സാറ്റലൈറ്റ് ഫോണുമായി ജെഫ്രി സ്കോട്ട് പിടിയിലായതില്‍ ആശങ്ക

‘ നാട്ടിലെ ഹിന്ദുക്കൾ ഒക്കെ മന്ദബുദ്ധികൾ ആണെന്നാണോ വിചാരം : ക്രിസ്ത്യൻ ഭക്തിഗാനം മനഃപൂർവം പാടണം എന്ന് കരുതി തയ്യാറായാണ് അവർ വന്നത് ‘ 

ക്ഷേത്രത്തിൽ ക്രിസ്ത്യൻ ഭക്തിഗാനം പാടിയത് ഐക്യത്തിന്റെ സന്ദേശം നൽകാൻ ; ആരുടെയും വിശ്വാസങ്ങളെ മുറിപ്പെടുത്താൻ തങ്ങൾ ഉദ്ദേശിച്ചിട്ടില്ല

പിണറായി വിജയന്‍റെ മകന്‍ വിവേക് കിരണ്‍ ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നു (ഇടത്ത്)

പണ്ട് ഗുരുവായൂരിലെ ശ്രീകോവിലില്‍ നോക്കി ഇവിടെയാണോ ഗുരുവായൂരപ്പന്‍ ഇരിക്കുന്നതെന്ന് ചോദിച്ച പിണറായി; തുടര്‍ഭരണം കിട്ടാന്‍ പ്രാര്‍ത്ഥനയുമായി മകന്‍

വേനൽക്കാല ഭക്ഷണക്രമ നുറുങ്ങുകൾ: നിങ്ങളുടെ ഭക്ഷണക്രമത്തിൽ പ്രോട്ടീൻ എന്തുകൊണ്ട് ഉണ്ടായിരിക്കണം ?

ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഹജ്ജ് സേവനദാതാക്കളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി

ഏപ്രിൽ 23 ലെ രാഹുൽ ഗാന്ധിയുടെ കൊൽക്കത്ത സന്ദർശനം റദ്ദാക്കി ; അനുമതി നിഷേധിച്ചതിന് മമത സർക്കാരിനെ കുറ്റപ്പെടുത്തി കോൺഗ്രസ്

”  ഒസാമ ബിൻ ലാദനെ ‘ഒസാമ ജി’ എന്ന് വിളിക്കുന്ന പാർട്ടിയാണ് കോൺഗ്രസ് ” : പ്രധാനമന്ത്രിയെ അവഹേളിച്ച ഖാർഗെയുടെ വായടപ്പിച്ച് സാംബിത് പത്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.