Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പണം നല്‍കാതെ ഗ്യാസ് നല്‍കില്ലെന്ന് ഏജന്‍സികള്‍; പാചക തൊഴിലാളികളുടെ ശമ്പളം മുടങ്ങി; പച്ചകറികളുമില്ല; സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി അവതാളത്തില്‍

ഉച്ചഭക്ഷണത്തിനാവശ്യമായ അരി ലഭ്യമാകുന്നുണ്ടെങ്കിലും കറിക്ക് ആവശ്യമായ ഉപ്പ് തൊട്ട് പച്ചക്കറിവരെ കയ്യില്‍ നിന്നും പണം കൊടുത്ത് വാങ്ങിക്കേണ്ട അവസ്ഥയിലാണ് പ്രധാനാദ്ധ്യാപകര്‍. പച്ചക്കറികളും പല ചരക്ക് സാധനങ്ങളും നിശ്ചിത കടയില്‍ നിന്നേ വാങ്ങാവൂ എന്നും അവരുടെ അക്കൗണ്ടിലേക്ക് പണം നേരിട്ട് നല്‍കും എന്നുമാണ് നിബന്ധന.ഇതോടെ കച്ചവടക്കാര്‍ക്ക് ഒഴിവാകാനും വിദ്യാലയങ്ങള്‍ക്ക് കച്ചവടക്കാരെ ഒഴിവാക്കാനും വയ്യാത്ത അവസ്ഥ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2022, 09:58 pm IST
inKerala

ഉദുമ: സ്‌കൂളുകളില്‍ ഉച്ചഭക്ഷണത്തിന് ആവശ്യത്തിന് പണം അനുവദിക്കാത്തതിനെ തുടര്‍ന്ന് പദ്ധതി അവതാളത്തിലായി. സ്‌കൂളുകള്‍ തുറന്ന് മാസം രണ്ട് കഴിഞ്ഞിട്ടും വിദ്യാലയത്തില്‍ ഉച്ചഭക്ഷണത്തിനായി ചെലവാക്കിയ തുക ഇത്‌വരെ അനുവദിച്ചിട്ടില്ല. ഉച്ചഭക്ഷണത്തിനാവശ്യമായ അരി ലഭ്യമാകുന്നുണ്ടെങ്കിലും കറിക്ക് ആവശ്യമായ ഉപ്പ് തൊട്ട് പച്ചക്കറിവരെ കയ്യില്‍ നിന്നും പണം കൊടുത്ത് വാങ്ങിക്കേണ്ട അവസ്ഥയിലാണ് പ്രധാനാദ്ധ്യാപകര്‍. പച്ചക്കറികളും പല ചരക്ക് സാധനങ്ങളും നിശ്ചിത കടയില്‍ നിന്നേ വാങ്ങാവൂ എന്നും അവരുടെ അക്കൗണ്ടിലേക്ക് പണം നേരിട്ട് നല്‍കും എന്നുമാണ് നിബന്ധന.ഇതോടെ കച്ചവടക്കാര്‍ക്ക് ഒഴിവാകാനും വിദ്യാലയങ്ങള്‍ക്ക് കച്ചവടക്കാരെ ഒഴിവാക്കാനും വയ്യാത്ത അവസ്ഥ.

 വിദ്യാലയങ്ങളില്‍ ഉച്ചഭക്ഷണത്തിന്റെ പാചകത്തിന് ആവശ്യമായ ഗ്യാസ് നല്‍കുന്ന ഏജന്‍സികള്‍ പണം നല്‍കാതെ ഗ്യാസ് നല്‍കാന്‍ കഴിയില്ല എന്ന നിലപാടിലാണ്. ഇതും വിദ്യാലയ അധികൃതരെ ദുരിതത്തിലാക്കിയിട്ടുണ്ട്. 5 മുതല്‍ 15 സിലിണ്ടര്‍ വരെ കുട്ടികളുടെ എണ്ണം അനുസരിച്ച് വിദ്യാലയങ്ങളില്‍ ഉപയോഗിക്കുന്നുണ്ട്. വിദ്യാലയം തുറന്ന് രണ്ട് മാസം കഴിഞ്ഞിട്ടും പാചക തൊഴിലാളികള്‍ക്കും വേതനം നല്‍കിയിട്ടില്ല. വിദ്യര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണത്തിന് രണ്ട് കറി നല്‍കണം എന്ന നിബന്ധന നിലനില്‍ക്കുന്നതിനാല്‍ അതും തരണം ചെയ്യണം. ഇതിന് പല സ്‌കുളുകളും സ്വന്തമായി പച്ചക്കറി തോട്ടങ്ങളും വിദ്യാര്‍ത്ഥികളുടെ വിശേഷദിവസങ്ങളായ പിറന്നാള്‍ ഉള്‍പ്പെടെയുള്ള ദിവസങ്ങളില്‍ പച്ചക്കറികള്‍ കൊണ്ടുവരാനാണ് ആവശ്യപ്പെടാറ്.  

അത് കാരണം ചില ദിവസങ്ങളില്‍ നല്ല കറികള്‍ കൊടുക്കാന്‍ കഴിയുന്നതായി അദ്ധ്യാപകര്‍ പറയുന്നു. മിക്ക വിദ്യാലയങ്ങള്‍ക്കും രണ്ട് മാസം കൊണ്ട് ഒരു ലക്ഷം മുതല്‍ 2 ലക്ഷം രൂപ വരെ ഉച്ചഭക്ഷണത്തിന് ചെലവാക്കിയ വകയില്‍ കിട്ടാനുണ്ട്. കുട്ടികളുടെ എണ്ണം അനുസരിച്ച് ഒരു മാസം 50,000 രൂപ മുതല്‍ 4.5 ലക്ഷം രൂപയുടെ വരെ ബാധ്യത വിദ്യാലയങ്ങള്‍ക്ക് ഉണ്ടായിട്ടുണ്ട്. കടക്കാരുടെ അക്കൗണ്ടിലേക്കേ പണം നല്‍കു എന്ന നിബന്ധന വന്നതോടെ പ്രാദേശികമായി കൃഷിക്കാരില്‍ നിന്നും കുറഞ്ഞ ചെലവില്‍ പച്ചക്കറികള്‍ വാങ്ങാനുള്ള അവസരം നഷ്ടപ്പെട്ടതായി വിദ്യാലയ അധികൃതര്‍ പറയുന്നു. പണം കിട്ടാനുള്ള കച്ചവടക്കാരുടെ പരിദേവനം കനത്തപ്പോഴാണ് പ്രധാനാധ്യാപകര്‍ കയ്യില്‍ നിന്നും പണം നല്‍കാന്‍ തുടങ്ങിയത്.

Tags: keralaഭക്ഷണം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല, എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ് ‘ ; വീണ്ടും പോലീസിനെ വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി 

Kerala

നാളികേര പുതുകൃഷിക്കും നഴ്സറികള്‍ക്കും നാളികേര വികസന ബോര്‍ഡ് ധന സഹായം വര്‍ദ്ധിപ്പിച്ചു

Kerala

അതിതീവ്രമഴ: കെഎസ്ഇബിക്ക് 25.43 കോടി നഷ്ടം

Kerala

ദുരിത പെയ്‌ത്ത് തുടരുന്നു , എല്ലാ ജില്ലകളിലും മുന്നറിയിപ്പ് ; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

മണിമലയാര്‍ കരകവിഞ്ഞതോടെ കോട്ടയം പൊന്‍കുന്നം ചെറുവള്ളി സെന്റ് മേരീസ് പള്ളി പാരീഷ് ഹാളിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂള്‍ ബസ് വെള്ളത്തിലായപ്പോള്‍
Kerala

ഭീതിപ്പെടുത്തിയ ആഗസ്തിലെ ഓര്‍മകള്‍ക്ക് എട്ടാണ്ട്…

പുതിയ വാര്‍ത്തകള്‍

ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത, 7 ജില്ലകളില്‍ മഞ്ഞ ജാഗ്രത

ദല്‍ഹിയില്‍ അക്രമസമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ.ടി.ജി.മോഹന്‍ദാസിന്റെ വീട്ടില്‍ പൊലീസ് പരിശോധന

വി ഡി സവര്‍ക്കറെ കുറിച്ച് ചോദ്യം: കാസര്‍ഗോഡ് അധ്യാപകന് സസ്പന്‍ഷന്‍, നടപടി മന്ത്രി എന്‍ ഷംസുദ്ദീന്റെ നിര്‍ദേശത്തെ തുടര്‍ന്ന്

മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ പത്താം ദിവസത്തിലേക്ക്: രക്ഷാദൗത്യത്തിന് ഇന്ത്യൻ നേവിയുടെ കല്‍പേനി ഷിപ്പും

പാകിസ്ഥാനിലെ ഭക്ഷണശാലയിൽ നിന്ന് ഭക്ഷണം കഴിച്ച് മണിക്കൂറുകൾക്ക് ശേഷം ലഷ്‌കർ കമാൻഡറെ മരിച്ച നിലയിൽ കണ്ടെത്തി : മരണം പള്ളിയിലേക്ക് പുറപ്പെടും മുൻപ്

പയ്യോളിയില്‍ ഗര്‍ഭിണി മരിച്ച സംഭവം: ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണവുമായി ഷമീമയുടെ ബന്ധുക്കള്‍

സിദ്ധിഖ് എന്ന ക്രിയേറ്റര്‍; സൂപ്പര്‍ ഹിറ്റുകളുടെ സംവിധായകനെക്കുറിച്ചുള്ള ഒരു ഓര്‍മച്ചിത്രം

സ്വരമന്ദാകിനി മോഹശതങ്ങളില്‍…

അര്‍ജുന്‍ ആയങ്കിയെ അറസ്റ്റ് ചെയ്യുന്നതിന് സഹായകമായ വിവരം നല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് പാരിതോഷികം

പ്രണയ ബൃന്ദാവനം; ബൃന്ദയുടെ ‘പ്രണയം’ എന്ന പുസ്തകത്തിന്റെ 2680 പേജുകളിലും പ്രണയം തുളുമ്പി നില്‍ക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.