Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പണം നല്‍കാതെ ഗ്യാസ് നല്‍കില്ലെന്ന് ഏജന്‍സികള്‍; പാചക തൊഴിലാളികളുടെ ശമ്പളം മുടങ്ങി; പച്ചകറികളുമില്ല; സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി അവതാളത്തില്‍

ഉച്ചഭക്ഷണത്തിനാവശ്യമായ അരി ലഭ്യമാകുന്നുണ്ടെങ്കിലും കറിക്ക് ആവശ്യമായ ഉപ്പ് തൊട്ട് പച്ചക്കറിവരെ കയ്യില്‍ നിന്നും പണം കൊടുത്ത് വാങ്ങിക്കേണ്ട അവസ്ഥയിലാണ് പ്രധാനാദ്ധ്യാപകര്‍. പച്ചക്കറികളും പല ചരക്ക് സാധനങ്ങളും നിശ്ചിത കടയില്‍ നിന്നേ വാങ്ങാവൂ എന്നും അവരുടെ അക്കൗണ്ടിലേക്ക് പണം നേരിട്ട് നല്‍കും എന്നുമാണ് നിബന്ധന.ഇതോടെ കച്ചവടക്കാര്‍ക്ക് ഒഴിവാകാനും വിദ്യാലയങ്ങള്‍ക്ക് കച്ചവടക്കാരെ ഒഴിവാക്കാനും വയ്യാത്ത അവസ്ഥ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2022, 09:58 pm IST
in Kerala

ഉദുമ: സ്‌കൂളുകളില്‍ ഉച്ചഭക്ഷണത്തിന് ആവശ്യത്തിന് പണം അനുവദിക്കാത്തതിനെ തുടര്‍ന്ന് പദ്ധതി അവതാളത്തിലായി. സ്‌കൂളുകള്‍ തുറന്ന് മാസം രണ്ട് കഴിഞ്ഞിട്ടും വിദ്യാലയത്തില്‍ ഉച്ചഭക്ഷണത്തിനായി ചെലവാക്കിയ തുക ഇത്‌വരെ അനുവദിച്ചിട്ടില്ല. ഉച്ചഭക്ഷണത്തിനാവശ്യമായ അരി ലഭ്യമാകുന്നുണ്ടെങ്കിലും കറിക്ക് ആവശ്യമായ ഉപ്പ് തൊട്ട് പച്ചക്കറിവരെ കയ്യില്‍ നിന്നും പണം കൊടുത്ത് വാങ്ങിക്കേണ്ട അവസ്ഥയിലാണ് പ്രധാനാദ്ധ്യാപകര്‍. പച്ചക്കറികളും പല ചരക്ക് സാധനങ്ങളും നിശ്ചിത കടയില്‍ നിന്നേ വാങ്ങാവൂ എന്നും അവരുടെ അക്കൗണ്ടിലേക്ക് പണം നേരിട്ട് നല്‍കും എന്നുമാണ് നിബന്ധന.ഇതോടെ കച്ചവടക്കാര്‍ക്ക് ഒഴിവാകാനും വിദ്യാലയങ്ങള്‍ക്ക് കച്ചവടക്കാരെ ഒഴിവാക്കാനും വയ്യാത്ത അവസ്ഥ.

 വിദ്യാലയങ്ങളില്‍ ഉച്ചഭക്ഷണത്തിന്റെ പാചകത്തിന് ആവശ്യമായ ഗ്യാസ് നല്‍കുന്ന ഏജന്‍സികള്‍ പണം നല്‍കാതെ ഗ്യാസ് നല്‍കാന്‍ കഴിയില്ല എന്ന നിലപാടിലാണ്. ഇതും വിദ്യാലയ അധികൃതരെ ദുരിതത്തിലാക്കിയിട്ടുണ്ട്. 5 മുതല്‍ 15 സിലിണ്ടര്‍ വരെ കുട്ടികളുടെ എണ്ണം അനുസരിച്ച് വിദ്യാലയങ്ങളില്‍ ഉപയോഗിക്കുന്നുണ്ട്. വിദ്യാലയം തുറന്ന് രണ്ട് മാസം കഴിഞ്ഞിട്ടും പാചക തൊഴിലാളികള്‍ക്കും വേതനം നല്‍കിയിട്ടില്ല. വിദ്യര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണത്തിന് രണ്ട് കറി നല്‍കണം എന്ന നിബന്ധന നിലനില്‍ക്കുന്നതിനാല്‍ അതും തരണം ചെയ്യണം. ഇതിന് പല സ്‌കുളുകളും സ്വന്തമായി പച്ചക്കറി തോട്ടങ്ങളും വിദ്യാര്‍ത്ഥികളുടെ വിശേഷദിവസങ്ങളായ പിറന്നാള്‍ ഉള്‍പ്പെടെയുള്ള ദിവസങ്ങളില്‍ പച്ചക്കറികള്‍ കൊണ്ടുവരാനാണ് ആവശ്യപ്പെടാറ്.  

അത് കാരണം ചില ദിവസങ്ങളില്‍ നല്ല കറികള്‍ കൊടുക്കാന്‍ കഴിയുന്നതായി അദ്ധ്യാപകര്‍ പറയുന്നു. മിക്ക വിദ്യാലയങ്ങള്‍ക്കും രണ്ട് മാസം കൊണ്ട് ഒരു ലക്ഷം മുതല്‍ 2 ലക്ഷം രൂപ വരെ ഉച്ചഭക്ഷണത്തിന് ചെലവാക്കിയ വകയില്‍ കിട്ടാനുണ്ട്. കുട്ടികളുടെ എണ്ണം അനുസരിച്ച് ഒരു മാസം 50,000 രൂപ മുതല്‍ 4.5 ലക്ഷം രൂപയുടെ വരെ ബാധ്യത വിദ്യാലയങ്ങള്‍ക്ക് ഉണ്ടായിട്ടുണ്ട്. കടക്കാരുടെ അക്കൗണ്ടിലേക്കേ പണം നല്‍കു എന്ന നിബന്ധന വന്നതോടെ പ്രാദേശികമായി കൃഷിക്കാരില്‍ നിന്നും കുറഞ്ഞ ചെലവില്‍ പച്ചക്കറികള്‍ വാങ്ങാനുള്ള അവസരം നഷ്ടപ്പെട്ടതായി വിദ്യാലയ അധികൃതര്‍ പറയുന്നു. പണം കിട്ടാനുള്ള കച്ചവടക്കാരുടെ പരിദേവനം കനത്തപ്പോഴാണ് പ്രധാനാധ്യാപകര്‍ കയ്യില്‍ നിന്നും പണം നല്‍കാന്‍ തുടങ്ങിയത്.

Tags: keralaഭക്ഷണം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ പെരുമഴ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Main Article

കേരളം ഭീകരാലയം: നിഗൂഢത നിറയുന്ന പെരുമ്പാവൂര്‍

Kerala

അതിഥിത്തൊഴിലാളികൾ എന്ന വ്യാജേന കേരളം മുഴുവൻ ബംഗ്ലാദേശികൾ! എറണാകുളത്ത് ഒരു മാസത്തിനുള്ളിൽ അറസ്റ്റിലായത് വ്യാജരേഖകളോടെ 16 ബംഗ്ലാദേശികൾ

Kerala

കെഎസ്ആര്‍ടിസി സൗജന്യയാത്ര നഷ്ടമുണ്ടാക്കിയെന്ന്; ജൂലൈ മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കുന്നു

Kerala

അനധികൃത കുടിയേറ്റം; കേരളത്തിലേക്ക് വരുകയായിരുന്ന 40 ബംഗ്ലദേശ് പൗരന്മാർ മൈസൂരുവിൽ പിടിയിൽ

പുതിയ വാര്‍ത്തകള്‍

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

മയ്യത്ത് വച്ചു രാഷ്‌ട്രീയലാഭം ഉണ്ടാക്കാൻ കോയമാരെ കഴിഞ്ഞേ ഉള്ളൂ ; നിസ്സ്വാർത്ഥ സേവനനിരതരായ സേവാഭാരതിക്ക് അഭിനന്ദനങ്ങൾ

പിണറായിയുടെ വിമാന യാത്ര മുടങ്ങിയ സംഭവം: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും

ശക്തിയുള്ള സൂക്തപുഷ്പാഞ്ജലി കഴിക്കാം…എത്ര തരം സൂക്ത പുഷ്പാഞ്ജലികളുണ്ട്?

ശബരിനാഥൻ ഞങ്ങളെ അഡ്മിനിസ്‌ട്രേഷൻ പഠിപ്പിക്കാനൊന്നും വരേണ്ട ; ഞങ്ങൾ രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ; കെ എസ് ശബരിനാഥന് മറുപടിയുമായി വി വി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.