Tuesday, July 15, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മരുന്ന്ക്ഷാമം രൂക്ഷം: സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രതിസന്ധി, എലിപ്പനിക്കുള്ള ഡോക്‌സിസൈക്ലിന്‍ സ്റ്റോക്കില്ല, ടെണ്ടര്‍ നടപടികള്‍ വൈകിയത് പ്രശ്നമായി

കാരുണ്യ ഫാര്‍മസി വഴി 48 ലക്ഷം ഗുളിക വാങ്ങാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചെങ്കിലും മരുന്ന് നല്‍കേണ്ട രണ്ട് കമ്പനികളും ഒരു ഗുളിക പോലും എത്തിച്ചിട്ടില്ല. കെഎംഎസ്സിഎല്ലിന്റെ ചരിത്രത്തിലാദ്യമായി 3 മാസത്തോളം വൈകിയ ടെണ്ടര്‍ നടപടികള്‍ തന്നെയാണ് പ്രശ്‌നമായത്.

Janmabhumi Online by Janmabhumi Online
Aug 10, 2022, 02:16 pm IST
in Thrissur
FacebookTwitterWhatsAppTelegramLinkedinEmail

തൃശൂര്‍: കനത്ത മഴയില്‍ ജില്ല വീണ്ടും വെള്ളപ്പൊക്ക ഭീഷണിയിലാവുകയും പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കുകയും ചെയ്യുമ്പോള്‍ എലിപ്പനിക്കുള്ള പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ സ്റ്റോക്കില്ലാതെ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ (കെഎംഎസ്സിഎല്‍). മലിനജലത്തില്‍ ഇറങ്ങി ജീവന്‍രക്ഷാ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പ്രതിരോധമായിട്ടാണ് ഡോക്‌സിസൈക്ലിന്‍ ഗുളിക നല്‍കുന്നത്. മഴക്കാലത്തിന് മുമ്പ് സര്‍ക്കാര്‍ ആശുപത്രികളില്‍ ഈ ഗുളിക കൂടുതലായി സംഭരിക്കാറുണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാര്‍ എത്തുന്നതും ഡോക്‌സിസൈക്ലിന്‍ മരുന്നിനാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.  എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ സ്റ്റോക്കില്‍ ആശുപത്രികളില്‍ ബാക്കിയുള്ള നൂറില്‍ താഴെ ഗുളികകളാണ് ഇപ്പോള്‍ ഡോക്ടര്‍മാര്‍ക്ക് ആശ്രയം.  

കാരുണ്യ ഫാര്‍മസി വഴി 48 ലക്ഷം ഗുളിക വാങ്ങാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചെങ്കിലും മരുന്ന് നല്‍കേണ്ട രണ്ട് കമ്പനികളും ഒരു ഗുളിക പോലും എത്തിച്ചിട്ടില്ല. കെഎംഎസ്സിഎല്ലിന്റെ ചരിത്രത്തിലാദ്യമായി 3 മാസത്തോളം വൈകിയ ടെണ്ടര്‍ നടപടികള്‍ തന്നെയാണ് പ്രശ്‌നമായത്. അസംസ്‌കൃത വസ്തുക്കളുടെ വിലമാറ്റം കാരണം ജൂണില്‍ വിളിച്ച പൊതു ടെണ്ടറില്‍ ഒരു കമ്പനി പോലും ഡോക്‌സിസൈക്ലിന്‍ ക്വാട്ട് ചെയ്തില്ല.  

ജൂലൈ എട്ടിനാണ് കാരുണ്യ വഴി പുതിയ ക്വട്ടേഷന്‍ ക്ഷണിച്ചത്. 1.06 രൂപയ്‌ക്ക് ക്വാട്ട് ചെയ്ത ദല്‍ഹി കമ്പനിക്ക് 60 ശതമാനം ഓര്‍ഡര്‍ നല്‍കി. രണ്ടാം സ്ഥാനത്തെത്തിയ ആന്ധ്ര കമ്പനി ഇതേ നിരക്കിന് 40 ശതമാനം ഗുളിക നല്‍കാമെന്ന് ഏറ്റു. എന്നാല്‍ ഒന്നാം സ്ഥാനത്തെത്തിയ കമ്പനി പിന്‍വാങ്ങി. അതോടെ 100 ശതമാനം മരുന്നും നല്‍കേണ്ട ഉത്തരവാദിത്തം രണ്ടാം സ്ഥാനക്കാര്‍ക്കായി. ഓര്‍ഡര്‍ ലഭിച്ചതുമുതല്‍ 45 ദിവസമെങ്കിലും കഴിയാതെ മരുന്ന് എത്തിക്കാന്‍ സാധിക്കില്ലെന്നാണ് കമ്പനി ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.  നല്‍കാമെന്നേറ്റ 40 ശതമാനം മരുന്ന് മാത്രമേ 1.06 രൂപയ്‌ക്ക് നല്‍കാനാകൂ എന്നും ബാക്കി മരുന്നിന്  ആ വില പോരെന്നുമാണ് കമ്പനി നിലപാട്.  

മങ്കി പോക്‌സിനുള്ള എസൈക്‌ളോവീര്‍ ഇന്‍ജക്ഷന്‍, വിവിധ ആന്റി ബയോട്ടിക്കുകള്‍, കുട്ടികള്‍ക്കുള്ള മരുന്നുകള്‍, ബ്ലീച്ചിങ് പൗഡര്‍ തുടങ്ങിവയ്‌ക്കെല്ലാം ജില്ലയില്‍ കടുത്ത ക്ഷാമമാണ് നേരിടുന്നത്. മരുന്നുക്ഷാമമില്ലെന്ന് ആരോഗ്യമന്ത്രി ആവര്‍ത്തിക്കുമ്പോഴും വന്‍ പ്രതിസന്ധിയാണ് സര്‍ക്കാര്‍ ആശുപത്രികളില്‍.

Tags: Thrissurhospitalമരുന്ന്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ ജി ശിവാനന്ദന്‍ സിപിഐ തൃശൂര്‍ ജില്ലാ സെക്രട്ടറി

Kerala

ആശുപത്രി കെട്ടിടം തകര്‍ന്ന് മരിച്ച ബിന്ദുവിന്റെ വീട്ടിലെത്തി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

Kerala

മന്ത്രി വീണാ ജോര്‍ജ് ആശുപത്രി വിട്ടു, ആശുപത്രിയിലെത്തിയ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബി ജെ പി പ്രവര്‍ത്തകരുമായി വാക്കേറ്റം നടത്തി

Kerala

ദേഹാസ്വാസ്ഥ്യം : മന്ത്രി വീണാ ജോര്‍ജ് ആശുപത്രിയില്‍

Kerala

കേരളത്തില്‍ വീണ്ടും നിപ, യുവതി ആശുപത്രിയില്‍

പുതിയ വാര്‍ത്തകള്‍

താത്കാലിക വി സി നിയമനം: ഹൈക്കോടതി വിധിയില്‍ രാജ്ഭവന്‍ അപ്പീല്‍ നല്‍കും

നിമിഷപ്രിയ (നടുവില്‍) അറ്റോര്‍ണി ജനറല്‍ വെങ്കടരമണി (വലത്ത്)

“വധശിക്ഷ നീട്ടിവെയ്‌ക്കാന്‍ ശ്രമിയ്‌ക്കും”-.ഇന്നലെ സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ പറഞ്ഞത് പൊന്നായി…

ആറടി ഉയരം, ഒത്തവണ്ണം ; ഭൂമിയിലെതന്നെ ഏറ്റവും വലിയ ആട് ഭീകരൻ , മാർഖോർ

ഫഹദിന്റെ കീപാഡ് ഫോൺ , പക്ഷെ വില കേട്ടാൽ ഞെട്ടും

നെയ് വിളക്ക് ഇങ്ങനെ കൊളുത്തി പ്രാർഥിച്ചാൽ കാര്യസാധ്യം ഫലം

പാല്‍വില ഉടന്‍ കൂട്ടേണ്ടെന്ന തീരുമാനത്തില്‍ മില്‍മ

ഒരു മതനേതാവും ഇടപെട്ടില്ല ; നിമിഷപ്രിയയ്‌ക്ക് വേണ്ടി ശ്രമിച്ചത് കേന്ദ്രസർക്കാരും , കേരള ഗവർണറും ; സമസ്‌തയുടെ വാദങ്ങൾ തള്ളി സാമുവൽ ജെറോം

നിമിഷയ്‌ക്ക് വേണ്ടി കേന്ദ്രസർക്കാർ നടത്തിയത് ഫലപ്രദമായ ഇടപെടൽ : നരേന്ദ്രമോദിയ്‌ക്ക് നന്ദി അറിയിച്ച് സാമുവൽ ജെറോം

ഗുരുപൂജയും അനാവശ്യ വിവാദങ്ങളും

സര്‍ക്കാരേ, ഈ പോക്ക് എങ്ങോട്ടാണ്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies