Friday, June 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പട്ടയത്തിന്റെ മറവില്‍ കൊള്ള; മരം കടത്തിയത് ഉദ്യോഗസ്ഥര്‍, കൃത്യമായ വിവരം നൽകാതെ ഉദ്യോഗസ്ഥർ പണം കൈപ്പറ്റിയെന്ന് പട്ടയ ഉടമ

റബര്‍ കൃഷിക്കുള്ള അനുമതിയുടെ മറവിലാണ് പട്ടയ ഭൂമിയില്‍ നിന്ന് മരങ്ങള്‍ മുറിച്ചത്. പട്ടയം കിട്ടുന്നതിന് മുമ്പുള്ള ഭൂമിയിലെ മരങ്ങള്‍ സംബന്ധിച്ച് കൃത്യമായ കണക്കുകളൊന്നുമില്ലെന്നും മുറിച്ചു കൊള്ളാന്‍ അധികൃതര്‍ പറഞ്ഞുവെന്നും പട്ടയ ഉടമ വെളിപ്പെടുത്തുന്നു.

Janmabhumi Online by Janmabhumi Online
Aug 10, 2022, 12:48 pm IST
in Thrissur
FacebookTwitterWhatsAppTelegramLinkedinEmail

തൃശൂര്‍: ചേലക്കര എളനാട് ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ ഉള്‍പ്പെടുന്ന പങ്ങാരപ്പിള്ളിയില്‍ പട്ടയഭൂമിയില്‍ നിന്ന് കോടികള്‍ വിലമതിക്കുന്ന മരങ്ങള്‍ കടത്തിയത് ഉന്നത ഉദ്യോഗസ്ഥരുടെ അറിവോടെയെന്ന് വെളിപ്പെടുത്തല്‍. റേഞ്ച് ഓഫീസറും ഡെപ്യൂട്ടി റേഞ്ച് ഓഫീസറും മരം മുറിക്കാന്‍ വാക്കാല്‍ അനുമതി നല്‍കിയെന്നും തന്റെ കയ്യില്‍ നിന്ന് പണം വാങ്ങിയിട്ട് ഇപ്പോള്‍ കുരുക്കിലാക്കാനാണ് വനം വകുപ്പ് അധികൃതര്‍ ശ്രമിക്കുന്നതെന്നും പട്ടയ ഉടമ വെളിപ്പെടുത്തുന്നു.  

റബര്‍ കൃഷിക്കുള്ള അനുമതിയുടെ മറവിലാണ് പട്ടയ ഭൂമിയില്‍ നിന്ന് മരങ്ങള്‍ മുറിച്ചത്. പട്ടയം കിട്ടുന്നതിന് മുമ്പുള്ള ഭൂമിയിലെ മരങ്ങള്‍ സംബന്ധിച്ച് കൃത്യമായ കണക്കുകളൊന്നുമില്ലെന്നും മുറിച്ചു കൊള്ളാന്‍ അധികൃതര്‍ പറഞ്ഞുവെന്നും പട്ടയ ഉടമ വെളിപ്പെടുത്തുന്നു. ഇക്കാര്യങ്ങള്‍ക്ക് തന്റെ കയ്യില്‍ തെളിവുകളുïെന്നും ഇദ്ദേഹം പറയുന്നു.  

വനംവകുപ്പിന്റെ അനുമതിയോടെ മാത്രം മുറിക്കേണ്ട തേക്കും ഈട്ടിയും ഇരുളും അടക്കമുള്ളവയാണ് ഉദ്യോഗസ്ഥര്‍ പണം വാങ്ങി മുറിച്ചു കടത്തിയത്. 1961ലെ കേരള വനനിയമം സെക്ഷന്‍ 82 പ്രകാരം കൃഷിക്കായി പതിച്ചു നല്‍കുന്ന ഭൂമിയിലെ മരങ്ങള്‍ സര്‍ക്കാര്‍ സ്വത്താണ്. റവന്യു പട്ടയ ഭൂമിയിലെയും മിച്ചഭൂമിയിലെയും അനധികൃത മരംമുറി കുറ്റകരമാണെന്നിരിക്കെയാണ് അതിന്റെ സംരക്ഷണ ചുമതലയുള്ള വകുപ്പ് മേധാവികള്‍ തന്നെ കൊള്ളയ്‌ക്ക് സൗകര്യമൊരുക്കി നല്‍കിയത്.  

മരംമുറിയില്‍ പരാതിയുയര്‍ന്നപ്പോള്‍ കുറ്റവാളികളെ സംരക്ഷിക്കും വിധം അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയതിനെ വിയോജിച്ചതിനാല്‍ മേലധികാരിയോട് ധിക്കാരപരമായി പെരുമാറി’ എന്ന പെരുമാറ്റ ചട്ട ലംഘനം ചുമത്തി വനിതാ ബീറ്റ് ഓഫീസറെ സസ്‌പെന്റ് ചെയ്തിരിക്കുകയാണ് മേലുദ്യോഗസ്ഥര്‍.

‘പണം വാങ്ങിയിട്ട് ഉദ്യോഗസ്ഥര്‍ കുറ്റപ്പെടുത്തുന്നു’

ഞാന്‍ ഒരു പ്രവാസിയായിരുന്നു. റബ്ബര്‍ പ്ലാന്റേഷനായി വനം വകുപ്പിനെ സമീപിച്ചപ്പോള്‍ അവര്‍ നല്‍കിയ നിര്‍ദ്ദേശപ്രകാരമാണ് ഇതുവരെ എത്തിയത്. അവരോട് ഫോണില്‍ വിവരങ്ങള്‍ ചോദിച്ച ശേഷമാണ് അപകടകരമായി നിന്ന മരങ്ങള്‍ മുറിച്ചതും. ആ മരങ്ങള്‍ ഇപ്പോഴും അവിടെ തന്നെ ഇട്ടിട്ടുണ്ട്. ഈ മരം മുറിക്കാന്‍ അപേക്ഷ നല്‍കണമെന്ന് അറിയില്ലായിരുന്നു. ഉദ്യോഗസ്ഥര്‍ എന്റെ പക്കല്‍ നിന്ന് പണം കൈപ്പറ്റിയിട്ടുണ്ട്. വിവാദമായപ്പോഴാണ് അവര്‍ പറയുന്നത് ഡിഎഫ്ഒയ്‌ക്ക് അപേക്ഷ കൊടുക്കണമായിരുന്നെന്ന്. എന്നാല്‍ ഇത് ആദ്യം പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ അപ്രകാരമേ അത് ചെയ്യുമായിരുന്നുള്ളു.  

പട്ടയ ഉടമ (ഫോണ്‍ സംഭാഷണത്തില്‍ നിന്ന്)

Tags: pattayamforThrissur
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മദ്രസയിൽ വച്ച് ഒൻപത് വയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കി ; ബ്ലോക്ക് പഞ്ചായത്ത് മെമ്പർക്ക് 37 വർഷം കഠിന തടവ്

Kerala

തൃശൂരിലെ പൊടിമില്ലിൽ വൻ തീപിടുത്തം; യന്ത്രസാമഗ്രികൾ കത്തിനശിച്ചു

തൃശൂര്‍ സേക്രഡ് ഹാര്‍ട്ട് ലാറ്റിന്‍ ദേവാലയത്തിലും പാലയ്ക്കല്‍ സെന്‍റ് മാത്യൂസ് ദേവാലയത്തിലും  ഓശാന ഞായറില്‍ കുരുത്തോലയുമായി സുരേഷ് ഗോപി
Kerala

തൃശൂരില്‍ ഓശാന ഞായറില്‍ കുരുത്തോലയുമായി സുരേഷ് ഗോപി

Kerala

ജന്മഭൂമി സുവർണ ജൂബിലിയാഘോഷം; ഏപ്രിൽ 25, 26, 27 തീയതികളിൽ തൃശൂർ ശക്തൻ നഗറിൽ ആയുർ വിജ്ഞാൻ ഫെസ്റ്റ്

Kerala

സുരേഷ് ഗോപി ദുബായ് കിരീടാവകാശിയെ സ്വീകരിച്ചത് കണ്ട് ഞെട്ടി ബിജെപി വിരുദ്ധരും അറബി സ്നേഹികളും മാധ്യമക്കഴുകന്മാരും

പുതിയ വാര്‍ത്തകള്‍

വികസിത കേരളത്തിലൂടെ മാത്രമേ വികസിത ഭാരതം പൂര്‍ണമാകൂ: ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍

‘നരേന്ദ്രന്‍ സറണ്ടര്‍’ ചെയ്തിട്ടില്ല….പാകിസ്ഥാന് കീഴടങ്ങിയത് രാഹുല്‍ ഗാന്ധി

ഇലോണ്‍ മസ്കിന്റെ സ്റ്റാര്‍ലിങ്കിന് ടെലികോം പച്ചക്കൊടി; ഇന്ത്യയ്‌ക്ക് അതിവേഗ ഉപഗ്രഹഇന്‍റര്‍നെറ്റ്, സിനിമ ഡൗണ്‍ലോഡ് ഒരു മിനിറ്റില്‍

എം.ഡി.എം.എയുമായി രണ്ട് പേർ പോലീസ് പിടിയിൽ : പിടിച്ചെടുത്തത് 52 ഗ്രാം എം.ഡി.എം.എ

മറുകു വളരുന്നതും മുറിവുണങ്ങാത്തതും കണ്ടില്ലെന്ന് നടിക്കരുത് ; സ്കിൻ കാൻസർ നേരത്തെ തിരിച്ചറിയാം

ഒരു പ്രയോജനവുമില്ലാത്ത നേതാവാണ് രാഹുൽ ; സൈന്യത്തെയും, രാജ്യത്തെയും ബഹുമാനിക്കാത്ത രാഹുലിന് എന്തിനാണ് ജനങ്ങൾ വോട്ട് ചെയ്യുന്നത് ; ഗിരിരാജ് സിംഗ്

പ്രണബ് മുഖർജിയെ കണ്ടിരുന്നു ; ബാങ്കുകൾ സഹായിക്കുമെന്ന് ഉറപ്പുനൽകിയത് അദ്ദേഹമാണ് : വിജയ് മല്യ

മൊബൈൽ ടവർ നിർമാണകമ്പനിയിൽ നിന്ന് മൂന്നു ലക്ഷത്തോളം രൂപ വിലവരുന്ന യന്ത്രസാമഗ്രികൾ മോഷ്ടിച്ച സംഭവം : യുവാവ്‌ പിടിയിൽ

എലോൺ മസ്‌കിന്റെ സ്റ്റാർലിങ്കിന് ഇന്ത്യയിൽ പ്രവർത്തിക്കാൻ ലൈസൻസ് ലഭിച്ചതായി റിപ്പോർട്ട് : സാറ്റലൈറ്റ് ഇന്റർനെറ്റിനായുള്ള കാത്തിരിപ്പ് ഇനി അവസാനിക്കും

അമിതാഭ് കാന്ത് (വലത്ത്)  പുതിയ വികസിത ഇന്ത്യ (ഇടത്ത്)

2047ല്‍ ഇന്ത്യയുടെ സമ്പദ് ഘടന 30 ലക്ഷം കോടി ഡോളര്‍ ആകൂം; ഇന്ത്യയില്‍ പുതിയ 50 നഗരങ്ങളും 400 എയര്‍പോര്‍ടുകളും വരും: ജി20 ഷേര്‍പ്പ അമിതാഭ് കാന്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies