Saturday, May 17, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സ്മൃതി ഇറാനിയ്‌ക്കും മകള്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കി ദല്‍ഹി ഹൈക്കോടതി; 2 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട കേസില്‍ ജയ്റാം രമേഷിന് സമന്‍സയച്ചു

സ്മൃതി ഇറാനിയോ മകളോ ഗോവയിലെ ഏതെങ്കിലും റസ്റ്റോറന്‍റിന് വേണ്ടി ബാര്‍ ലൈസിന്‍സിന് അപേക്ഷിക്കുകയോ അത് അനുവദിച്ച് കിട്ടുകയോ ചെയ്തിട്ടില്ലെന്ന് ദല്‍ഹി ഹൈക്കോടതി പറഞ്ഞു.

Janmabhumi Online by Janmabhumi Online
Aug 1, 2022, 11:07 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി:സ്മൃതി ഇറാനിയോ മകളോ ഗോവയിലെ ഏതെങ്കിലും റസ്റ്റോറന്‍റിന് വേണ്ടി ബാര്‍ ലൈസിന്‍സിന് അപേക്ഷിക്കുകയോ അത് അനുവദിച്ച് കിട്ടുകയോ ചെയ്തിട്ടില്ലെന്ന് ദല്‍ഹി ഹൈക്കോടതി പറഞ്ഞു. മരിച്ചുപോയ ഒരു വ്യക്തിയുടെ പേരില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകള്‍ ബാര്‍ ലൈസന്‍സ് സംഘടിപ്പിച്ചുവെന്നും ഗോവയില്‍ ബാര്‍ നടത്തിവരുന്നുണ്ടെന്നും  ഉള്ള കോണ്‍ഗ്രസ് ആരോപണം വെറും നുണപ്രചരണമാണെന്ന് ഇതോടെ തെളിഞ്ഞു. 

ദല്‍ഹി ഹൈക്കോടതി ജസ്റ്റിസ് മിനി പുഷ്കര്‍ണ കോണ്‍ഗ്രസ് നേതാക്കളായ  ജയ്റാം രമേഷ്, പവന്‍ഖേര, നെറ്റ ഡിസൂസ എന്നിവരോട് കോടതി സമക്ഷം ഹാജരാവാന്‍ ആവശ്യപ്പെട്ട് സമന്‍സ് അയച്ചു. വ്യാജപ്രചാരണം നടത്തിയതിന് രണ്ട് കോടി രൂപ ആവശ്യപ്പെട്ടാണ് സ്മൃതി ഇറാനി സിവില്‍ അപകീര്‍ത്തി കേസ് നല്‍കിയിരിക്കുന്നത്.  

ഗോവയിലെ സില്ലി സോള്‍സ് കഫേ ആന്‍റ് ബാര്‍ എന്ന റസ്റ്റോറന്‍റിന് വേണ്ടി സ്മൃതി ഇറാനിയുടെ മകള്‍ മരിച്ചയാളുടെ പേരില്‍ ബാര്‍ ലൈസന്‍സ് സംഘടിപ്പിച്ച് ബാര്‍ നടത്തുന്നുവെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കളായ ജയ്റാം രമേഷ്, നെറ്റ ഡിസൂസ, പവര്‍ ഖേര എന്നിവര്‍ വാര്‍ത്താസമ്മേളനം നടത്തിയ ആരോപിച്ചത്. തുടര്‍ന്ന് അവര്‍ സമൂഹമാധ്യമങ്ങളില്‍ ഈ നുണ പ്രചരിപ്പിക്കുകയും ചെയ്തു. ഈ ആരോപണത്തില്‍ കഴമ്പില്ലെന്ന് മനസ്സിലായ ദല്‍ഹി ഹൈക്കോടതി ഇവരോട് സമൂഹമാധ്യമങ്ങളിലെ സന്ദേശങ്ങള്‍ ഉടന്‍ നീക്കം ചെയ്യാന്‍ രണ്ട് ദിവസം മുന്‍പ്  ഉത്തരവിട്ടിരുന്നു. ഇത് പ്രകാരം ഇവര്‍ സമൂഹമാധ്യമങ്ങളിലെ വ്യാജസന്ദേശങ്ങള്‍ നീക്കിയിരുന്നു. 

കോണ്‍ഗ്രസിന്റെ വ്യാജപ്രചാരണം അവിടെയും നിന്നില്ല. പിന്നീട് ഗോവയിലെ സില്ലി സോള്‍സ് കഫെ ആന്‍റ് ബാറിന്റെ വ്യാജ മെനുവാണ് പിന്നീട് ഇവര്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. ഇതില്‍ ബീഫ് ഉള്‍പ്പെടെയുള്ള ആഹാരങ്ങളുണ്ടെന്ന് കാട്ടി ഹോട്ടല്‍ മെനുവിന്റെ വ്യാജചിത്രങ്ങളും പ്രചരിപ്പിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് കീര്‍ത്തി ആസാദ് വൃത്തികെട്ട രീതിയിലുള്ള സ്മൃതി ഇറാനിയുടെ ഒരു കാര്‍ട്ടൂണ്‍ ചിത്രങ്ങളും പ്രചരിപ്പിച്ചിരുന്നു.  

ഇതിനിടെ ഈ റസ്റ്റൊറന്‍റിന്റെ ലൈസന്‍സ് സംബന്ധിച്ച് എക്സൈസ് കമ്മീഷണര്‍ നാരായണ്‍ എം. ഗാഡ് അയച്ച കാരണം കാണിക്കല്‍ നോട്ടീസിന് സില്ലി സോള്‍സ് കഫെ ആന്‍റ് ബാറിന്റെ യഥാര്‍ത്ഥ ഉടമസ്ഥരായ മെര്‍ലിന്‍ ആന്‍റണി ഡി ഗാമയും അവരുടെ മകന്‍ ഡീന്‍ ഡി ഗാമയും മറുപടി നല്‍കിയിരുന്നു. ഈ ഹോട്ടല്‍ ബിസിനസ് തങ്ങളുടെ മാത്രമാണെന്നും ഇതില്‍ മറ്റാര്‍ക്കും പങ്കാളിത്തമില്ലെന്നും ഇരുവരും വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് അപവാദപ്രചരണം നടത്തിയ ട്വീറ്റുകള്‍ നീക്കം ചെയ്യാന്‍ ദല്‍ഹി ഹൈക്കോടതി ആവശ്യപ്പെട്ടത്.  

“രേഖകള്‍ പരിശോധിച്ചതില്‍ നിന്നും പരാതിക്കാരിയുടെയോ (സ്മൃതി ഇറാനി) മകളുടെയോ പേരില്‍ ഒരു ലൈസന്‍സും നല്‍കപ്പെട്ടിട്ടില്ലെന്നത് വ്യക്തമാണ്. പരാതിക്കാരിയോ (സ്മൃതി ഇറാനി) മകളോ ഈ റസ്റ്റോറന്‍റിന്റെ ഉടമകളുമല്ല. ഏതെങ്കിലും ബാര്‍ ലൈസന്‍സിന് വേണ്ടി പരാതിക്കാരിയോ മകളോ അപേക്ഷിച്ചിട്ടില്ലെന്നും പ്രഥമദൃഷ്ട്യാ സ്ഥാപിക്കാന്‍ പരാതിക്കാരിക്ക് സാധിച്ചിട്ടുണ്ട്. “- ദല്‍ഹി ഹൈക്കോടതി വ്യക്തമാക്കി. 

Tags: ദല്‍ഹി ഹൈക്കോടതിനെറ്റ ഡിസൂസമഹിളാ കോണ്‍ഗ്രസ് ആക്ടിങ്ങ് പ്രസിഡന്‍റ് നെറ്റ ഡിസൂസdelhiബാര്‍ ലൈസന്‍സ്congressപവന്‍ ഖേരഗോവസോള്‍സ് കഫേ ആന്‍റ് ബാര്‍smriti iraniSMRITIIRANIജയറാം രമേഷ്റസ്‌റ്റോറന്റ്‌bar
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തരൂരിനെ പ്രതിനിധി സംഘത്തിൽ ഉൾപ്പെടുത്തിയതിൽ അതൃപ്തി : ഇന്ത്യയ്‌ക്കുവേണ്ടി സംസാരിക്കുന്ന സ്വന്തം പാർട്ടിക്കാരെ പോലും രാഹുൽ വെറുക്കുന്നു : ബിജെപി

India

സർക്കാരിന്റെ പ്രവർത്തനം സത്യസന്ധമല്ല : തരൂരിനെ പ്രതിനിധി സംഘത്തിൽ ഉൾപ്പെടുത്തിയത് ഇഷ്ടപ്പെടാതെ ജയറാം രമേശ്

India

ദൽഹി നിവാസികൾക്ക് സന്തോഷവാർത്ത, അടുത്ത രണ്ട് മാസത്തിനുള്ളിൽ 500 ഇലക്ട്രിക് ബസുകൾ നിരത്തിലിറങ്ങും

India

പ്രതിനിധി സംഘത്തിലേക്ക് ശശി തരൂരിന്റെ പേര് നിര്‍ദേശിക്കാതെ കോണ്‍ഗ്രസ് ; കേന്ദ്രസർക്കാർ തന്നെ ഉൾപ്പെടുത്തിയതിൽ അഭിമാനമെന്ന് ശശി തരൂർ

India

കോണ്‍ഗ്രസിന് ഉറക്കമില്ലാ രാത്രി സൃഷ്ടിച്ച് മോദിയുടെ നീക്കം;ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട വിദേശ പര്യടന സംഘത്തെ നയിക്കാന്‍ ശശി തരൂര്‍

പുതിയ വാര്‍ത്തകള്‍

ശശി തരൂർ യുഎസിലേക്ക് എങ്കിൽ സർവകക്ഷി പ്രതിനിധി സംഘത്തിനൊപ്പം ജോൺ ബ്രിട്ടാസ് പോകുന്നത് ജപ്പാനിലേക്ക് 

സിന്ധ് തിരിച്ചുപിടിക്കണം ; അതിന് ഞങ്ങൾക്ക് ലോകത്ത് ഒരേ ഒരാളിന്റെ സഹായം മതി , പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ; മുഹമ്മദ് ഷയാൻ അലി

എന്റെ കേരളം: വിശാലമായ പാര്‍ക്കിംഗിന് സൗകര്യം; നഗരത്തില്‍ ഗതാഗത നിയന്ത്രണം 

ഇന്ത്യയും അഫ്ഗാനിസ്താനും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴ്‌ത്താൻ പാകിസ്താനെ അനുവദിക്കില്ല ; അഫ്ഗാൻ വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്തി ജയ്ശങ്കർ

മഥുരയിൽ 100 ഓളം ബംഗ്ലാദേശികൾ അറസ്റ്റിൽ : നാടുകടത്തുമെന്ന് പൊലീസ്

തിരുവനന്തപുരത്ത് ബസ് കണ്ടക്ടറെ ഡ്രൈവർ കുത്തി പരുക്കേൽപ്പിച്ചു; പ്രതി ബാബുരാജിനെ അറസ്റ്റ് ചെയ്ത് പോലീസ്

ഹമാസിനെ ഇല്ലാതാക്കാൻ ഇസ്രായേലിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായം നൽകിയെന്ന് മൈക്രോസോഫ്റ്റ്: ബന്ദികളെ രക്ഷപ്പെടുത്തുന്നതിന് ഇത് ഏറെ സഹായകരമായി

നെതന്യാഹുവിനെ വിമാനത്താവളത്തില്‍ വച്ച് കൊല്ലാൻ ലക്ഷ്യമിട്ടു; അന്ന് വെറുതെ വിട്ടതാണ് ; വകവരുത്തുമെന്ന് ഹൂതികള്‍

ഓണ്‍ലൈനില്‍ പരിചയപ്പെട്ട പാസ്റ്ററെ കാണാന്‍ നിയന്ത്രണരേഖ കടന്നു; യുവതി പാക്കിസ്ഥാൻ സൈന്യത്തിന്റെ പിടിയില്‍

കേദാർനാഥിൽ എയർ ആംബുലൻസ് തകർന്നു വീണു : അപകടത്തിൽപ്പെട്ടത് ഋഷികേശ് എയിംസിലെ ഹെലികോപ്റ്റർ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies