Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ബിന്‍ ലാദന്റെ കുടുംബത്തില്‍ നിന്ന് ചാള്‍സ് രാജകുമാരന്‍ വന്‍തുക സ്വീകരിച്ചു;വാങ്ങിയത് പിഡബ്ല്യുസിഎഫ് ചാരിറ്റി സംഘടന വഴി;റിപ്പോര്‍ട്ടുകള്‍ തള്ളി കുടുംബം

അല്‍ ഖ്വയ്ദ തലവന്‍ ഒസാമ ബിന്‍ ലാദനെ വധിച്ച് രണ്ട് വര്‍ഷത്തിന് ശേഷം 2013 ല്‍ ലണ്ടനില്‍ വച്ച് ചാള്‍സ് രാജകുമാരന്‍ ഒസാമയുടെ അര്‍ദ്ധസഹോദരന്‍ ബക്കര്‍ ബിന്‍ ലാദനെയും സഹോദരന്‍ ഷഫീഖിനെയും കണ്ടതായും സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. യെമനിയില്‍ ജനിച്ച ശതകോടീശ്വരനായ മുഹമ്മദ് ബിന്‍ അവദ് ബിന്‍ ലാദന്‍ വഴിയാണ് ഇവര്‍ ലാദനുമായി ബന്ധപ്പെടുന്നത് എന്നാല്‍ ബക്കര്‍ ബിന്‍ ലാദനെയും സഹോദരന്‍ ഷഫീഖിനും തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ബന്ധമുള്ളതായി ഇതുവരെ തെളിഞ്ഞിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2022, 06:37 pm IST
in World

വെയ്ല്‍സ്: അല്‍ഖ്വയ്ദ നേതാവ് ഒസാമ ബിന്‍ലാദന്റെ കുടുംബത്തില്‍ നിന്ന് ഒരു ദശലക്ഷം പൗണ്ട് (പത്ത് കോടിയോളം രൂപ) ചാള്‍സ് രാജകുമാരന്‍ ചാരിറ്റി സംഘടനയ്‌ക്കായി സ്വീകരിച്ചെന്ന് സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. വെയ്ല്‍സ് രാജകുമാരന്റെ ചാരിറ്റി സൊസൈറ്റിയാണ് (പിഡബ്ല്യുസിഎഫ്) തുക കൈപ്പറ്റിയത്.  ബിന്‍ ലാദന്‍ കൊല്ലപ്പെട്ടതിന് രണ്ട് വര്‍ഷത്തിന് ശേഷം 2013 ല്‍ ഇയാളുടെ രണ്ട് സഹോദരന്മാരില്‍ നിന്ന് ചാള്‍സ് രാജകുമാരന്‍ പണം വാങ്ങിയതായാണ് വിവരം. 1979ലാണ് പ്രിന്‍സ് ഓഫ് വെയില്‍സിന്റെ ചാരിറ്റബിള്‍ ഫണ്ട് സ്ഥാപിതമായത്.

രാജകുടുംബത്തിന്റെ ഏറ്റവും അടുത്ത ഉപദേശകരുടെ എതിര്‍പ്പ് അവഗണിച്ചാണ് പണം സ്വീകരിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.  എന്നാല്‍, ഈ റിപ്പോര്‍ട്ട് കൊട്ടാരം അധികൃതര്‍ തള്ളി. സംഭാവന സ്വീകരിക്കാനുള്ള തീരുമാനം ഫൗണ്ടേഷന്റെ ട്രസ്റ്റികള്‍ മാത്രമാണ് എടുത്തതെന്ന് അവര്‍ വ്യക്തമാക്കി. സൂക്ഷ്മമായ പരിശോധനകള്‍ നടത്തിയാണ് പിഡബ്ല്യുസിഎഫ് ട്രസ്റ്റികള്‍ പണം സ്വീകരിച്ചതെന്ന് ക്ലാരന്‍ ഹൗസ് പറയുന്നു. അതിനെ മറ്റൊരുതരത്തില്‍ ചിത്രീകരിക്കാനുള്ള ശ്രമങ്ങള്‍ തെറ്റാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ക്ലാരന്‍സ് ഹൗസിലെയും പിഡബ്ല്യുസിഎഫ് ലേയും ഉപദേഷ്ടാക്കളുടെ എതിര്‍പ്പുകള്‍ അവഗണിച്ചാണ് ചാള്‍സ് രാജകുമാരന്‍ പണം കൈപ്പറ്റുയതെന്നാണ് സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ള വിവിധ സ്രോതസുകളില്‍ നിന്ന് വിവരങ്ങള്‍ അന്വേഷിച്ച് കൃത്യമായി ജാഗ്രത പുലര്‍ത്തിയാണ് പണം സ്വീകരിച്ചതെന്ന് പിഡബ്ല്യുസിഎഫ് ചെയര്‍മാന്‍ സര്‍ ലാന്‍ ചെഷയര്‍ പറഞ്ഞു. ഒസാമയുടെ തെറ്റുകള്‍ക്ക് കുടുംബത്തിലെ മറ്റ് അംഗങ്ങളെ സംഭാവന നല്‍കുന്നതില്‍ നിന്ന് അയോഗ്യരാക്കരുത്. പ്രിന്‍സ് ഓഫ് വെയില്‍സിന്റെ ചാരിറ്റബിള്‍ ഫണ്ടിലെ ഒരു ഭാരവാഹി ബിബിസിയോട് പറഞ്ഞു.  

അല്‍ ഖ്വയ്ദ തലവന്‍ ഒസാമ ബിന്‍ ലാദനെ വധിച്ച് രണ്ട് വര്‍ഷത്തിന് ശേഷം 2013 ല്‍ ലണ്ടനില്‍ വച്ച് ചാള്‍സ് രാജകുമാരന്‍ ഒസാമയുടെ അര്‍ദ്ധസഹോദരന്‍ ബക്കര്‍ ബിന്‍ ലാദനെയും സഹോദരന്‍ ഷഫീഖിനെയും കണ്ടതായും സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. യെമനിയില്‍ ജനിച്ച ശതകോടീശ്വരനായ മുഹമ്മദ് ബിന്‍ അവദ് ബിന്‍ ലാദന്‍ വഴിയാണ് ഇവര്‍ ലാദനുമായി ബന്ധപ്പെടുന്നത് എന്നാല്‍ ബക്കര്‍ ബിന്‍ ലാദനെയും സഹോദരന്‍ ഷഫീഖിനും തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ബന്ധമുള്ളതായി ഇതുവരെ തെളിഞ്ഞിട്ടില്ല.  

Tags: ചാള്‍സ് രാജകുമാരന്‍ജീവകാരുണ്യപ്രവര്‍ത്തനംഫണ്ട്ഒസാമ ബിന്‍ലാദന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

എലിസബത്ത് രാജ്ഞിയുടെ ഒന്നാം ചരമവാര്‍ഷികം; ഹാരി രാജകുമാരനും ഭാര്യ മേഗന്‍ മാര്‍ക്കലും പങ്കെടുക്കില്ല

Kerala

ചാരിറ്റിയുടെ മറവില്‍ നിരവധി ഭിന്നശേഷിക്കാരെ ലൈംഗികമായി പീഡിപ്പിച്ചു; പെണ്‍കുട്ടികള്‍ ഗര്‍ഭിണികളായി; ആരോപണം മലപ്പുറം സ്വദേശി സൈഫുള്ളക്കെതിരേ

Kerala

പട്ടികജാതി വിദ്യാര്‍ത്ഥികളെ സര്‍ക്കാര്‍ അവഗണിക്കുന്നു; ധനസഹായം തടഞ്ഞു വയ്‌ക്കുന്നു: ബിജെപി

Kerala

യുഎഇയുടെ സ്ഥാപക പിതാവിന്റെ സ്മരണാര്‍ത്ഥം നടത്തുന്ന സായിദ് ചാരിറ്റി മാരത്തണ്‍ കേരള പതിപ്പ് 2023 കോഴിക്കോട്; ഇന്ത്യ വേദിയാകുന്നത് ആദ്യം

library
Alappuzha

ഫണ്ട് വെട്ടിക്കുറച്ചു : ലൈബ്രറി കൗണ്‍സില്‍ പ്രതിസന്ധിയില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ സാമ്പത്തിക ഞെരുക്കത്തിലേക്ക്, കടം നല്‍കിയ 200 കോടി ഡോളര്‍ തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ട് യുഎഇ

വ്യാജരേഖകള്‍ കാണിച്ച് ഹിമന്ത ബിശ്വശര്‍മ്മയുടെ ഭാര്യയ്‌ക്ക് മൂന്ന് പാസ്പോര്‍ട്ടുകളുണ്ടെന്ന് ആരോപണം, പവന്‍ഖേരയെ ജയിലിലാക്കുമെന്ന് ഹിമന്ത

ടി.എന്‍. പ്രതാപന്റെ കിറ്റാരോപണത്തെക്കുറിച്ച് സുരേഷ് ഗോപിയോട് ചോദിച്ചപ്പോള്‍ മാധ്യമങ്ങള്‍ക്ക് കിട്ടേണ്ടത് കിട്ടി

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പോസ്റ്റുകള്‍ പിന്‍വലിച്ച് രാഘവ് ഛദ്ദ; ഈ ആം ആദ്മി എംപി ബിജെപിയിലേക്ക്?

‘നാവികസേന കടൽമാർഗം പാകിസ്ഥാനെ ആക്രമിക്കാൻ നിമിഷങ്ങള്‍ ബാക്കി…അപ്പോഴേക്കും പാകിസ്ഥാന്‍ കാലില്‍ വീണു, ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തി

ഗുരുവായൂരപ്പന് നിവേദിക്കാന്‍ കദളിക്കുലയുമായി ഗുരുവായൂര്‍ ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണന്‍ (വലത്ത്)

ബിജെപിയുടെ ഗോപാലകൃഷ്ണന്‍ പറഞ്ഞാല്‍ മാത്രം വര്‍ഗ്ഗീയത, വനിതാ ലീഗ് നേതാവ് പച്ചയ്‌ക്ക് വര്‍ഗ്ഗീയത പറഞ്ഞാല്‍ അത് മതേതരമോ?

പരാജയം മണത്ത് ടിഎന്‍ പ്രതാപന്‍ (വലത്ത്) വാടാനപ്പള്ളിയില്‍ ടി.എന്‍ പ്രതാപനെതിരെ മുദ്രാവാക്യം മുഴക്കുന്ന ബിജെപി പ്രവര്‍ത്തകര്‍ (ഇടത്ത്)

ടി.എന്‍.പ്രതാപന്‍ വിയര്‍ക്കുന്നു;മണലൂരിലെയും വാടാനപ്പള്ളിയിലെയും കിറ്റാരോപണം പൊളിഞ്ഞു; സത്യം പുറത്തുകൊണ്ടുവന്ന് സിസിടിവി

പാകിസ്താന്റെ മധ്യസ്ഥത ഇവിടെ വേണ്ടെന്ന് ഇറാൻ; ഇന്ത്യയ്‌ക്ക് വലിയ പങ്കുവഹിക്കാനാകുമെന്നും ഇറാൻ പ്രതിനിധി അബ്ദുൾ മജിദ് ഹക്കീം ഇലാഹി

വാസ്തു ദോഷം അകറ്റാൻ എളുപ്പവഴികൾ!

പുറമെ പഴുത്താലും അകത്ത് വിഷം! രാസവസ്തുക്കൾ ചേർത്ത മാമ്പഴം തിരിച്ചറിയാൻ ഇതാ വഴികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.