Sunday, May 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

ദു:ഖസാഗരം നീന്തിക്കയറി…

2009 ലാണ് വെറും 25 വയസ് മാത്രമുണ്ടായിരുന്ന മൂത്ത മകന്‍ ലക്ഷ്മണിന്റെ വിയോഗം. ഭുവനേശ്വറില്‍ പോയി മടങ്ങി വന്ന മകന്‍ ദുരൂഹ സാഹചര്യത്തിലാണ് മരണമടഞ്ഞത്. ആ വിയോഗം ദ്രൗപദീയെ പരിപൂര്‍ണമായും തകര്‍ത്തു. രണ്ടു ചുവട് നടക്കാനുള്ള ശേഷി പോലും നഷ്ടപ്പെട്ടിരുന്നു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jul 22, 2022, 04:00 am IST
in Main Article
മയൂര്‍ഭഞ്ജിലെ പഹദ്പൂരില്‍ ദ്രൗപദീ മുര്‍മൂ വനവാസികള്‍ക്കായി ആരംഭിച്ച വിദ്യാലയം. ഇവിടുണ്ടായിരുന്ന തറവാട്ടു വീടാണ് സ്‌കൂളാക്കിയത്. പിന്നെ അത് വികസിപ്പിക്കുകയായിരുന്നു.

മയൂര്‍ഭഞ്ജിലെ പഹദ്പൂരില്‍ ദ്രൗപദീ മുര്‍മൂ വനവാസികള്‍ക്കായി ആരംഭിച്ച വിദ്യാലയം. ഇവിടുണ്ടായിരുന്ന തറവാട്ടു വീടാണ് സ്‌കൂളാക്കിയത്. പിന്നെ അത് വികസിപ്പിക്കുകയായിരുന്നു.

അനില്‍ ജി

ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ രണ്ടു മക്കളും ഭര്‍ത്താവും സഹോദരനും അമ്മയും നഷ്ടപ്പെട്ട് ദു:ഖക്കടലിലാണ്ടു പോയ ജീവിതമായിരുന്നു ദ്രൗപദീ മുര്‍മൂവിന്റെത്. ആധ്യാത്മികതയും യോഗയുമാണ് അവരെ ജീവിതത്തിലേക്ക് മടക്കിയെത്തിച്ചതും ദു:ഖദുരിതങ്ങളോട് പോരാടാന്‍ അവരെ പ്രാപ്തയാക്കിയതും.  

2009 ലാണ് വെറും 25 വയസ് മാത്രമുണ്ടായിരുന്ന മൂത്ത മകന്‍ ലക്ഷ്മണിന്റെ വിയോഗം. ഭുവനേശ്വറില്‍ പോയി മടങ്ങി വന്ന മകന്‍ ദുരൂഹ സാഹചര്യത്തിലാണ് മരണമടഞ്ഞത്. ആ വിയോഗം  ദ്രൗപദീയെ പരിപൂര്‍ണമായും തകര്‍ത്തു. രണ്ടു ചുവട് നടക്കാനുള്ള ശേഷി പോലും നഷ്ടപ്പെട്ടിരുന്നു. അവരുടെ അന്നത്തെ അവസ്ഥ ഓര്‍ത്തെടുക്കുകയാണ്, രൈരംഗപ്പൂരിലെ ബ്രഹ്മകുമാരി ആശ്രമത്തിന്റെ മേധാവി സുപ്രിയാ കുമാരി. 2009ലാണ് ജീവിതത്തിലെ സുനാമിയുണ്ടായതെന്നാണ് അവര്‍ പിന്നീട് ഒരു പൊതുപരിപാടിയില്‍ പറഞ്ഞത്. ‘അതൊരു വലിയ ആഘാതമായിരുന്നു. കടുത്ത മാനസികാഘാതത്തിലായി. ഡിപ്രഷനായിരുന്നു. ഈ ആഘാതത്തില്‍ നിന്ന് രക്ഷപ്പെടില്ലെന്നു പോലും പലരും ഭയപ്പെട്ടു….

രണ്ടു മാസത്തിനുശേഷം ദ്രൗപദീ ആശ്രമത്തില്‍ എത്തി. സഹജ രാജയോഗ കോഴ്‌സിനു ചേര്‍ന്നു. അത് പൂര്‍ത്തിയാക്കി. അതായിരുന്നു അവരുടെ നിശ്ചയദാര്‍ഢ്യം. സുപ്രിയ കുമാരി പറഞ്ഞു. ജീവിതത്തില്‍ തന്നെ വലിയ മാറ്റങ്ങള്‍ വരുത്തിയാണ്, അവര്‍ ആ ദു:ഖം മറികടന്നത്. അതിനു ശേഷം അവര്‍ പുലര്‍ച്ചെ മൂന്നരയ്‌ക്ക് എഴുന്നേല്‍ക്കും. രാത്രി ഒന്‍പതരക്കാണ് കിടക്കുക. യോഗയും ധ്യാനവും മുടക്കാറില്ല. ആധ്യാത്മികതയാണ് അവര്‍ക്ക് മനക്കരുത്ത് കരുത്ത് വീണ്ടെടുത്ത് നല്‍കിയത്.

പക്ഷെ ദുരന്തം വീണ്ടും അവരെ വേട്ടയാടി. രണ്ടാമത്തെ മകന്‍, ഷിപുണ്‍ വാഹനാപകടത്തില്‍ മരണമടഞ്ഞു. അത് അവരെ വീണ്ടും തകര്‍ത്തു. കരഞ്ഞു കരഞ്ഞ് തളര്‍ന്നു പോയ അവര്‍ ദൈവത്തെ വിളിച്ചു, ഭഗവാനെ ഇനി എന്താണ് എന്നില്‍ നിന്ന് അവിടുത്തേക്ക് വേണ്ടത്. ഇനി എന്താണ് എനിക്കുള്ളത് എന്ന് ചോദിച്ച് വീണ്ടും വിതുമ്പി. പ്രാദേശിക മാധ്യമപ്രവര്‍ത്തകനായ രാജേഷ് ശര്‍മ്മ ഓര്‍ക്കുന്നു. ഇതു കഴിഞ്ഞ് ഒരു മാസത്തിനുള്ളില്‍ മുര്‍മൂവിന്റെ അമ്മയും ഇളയ സഹോദരനും മരണമടഞ്ഞു. ഒരു വര്‍ഷം കഴിഞ്ഞ്, കുടുംബത്തെ വേട്ടയാടിയ മരണങ്ങളില്‍, മനം തകര്‍ന്ന് ഭര്‍ത്താവ് ശ്യാംചരണ്‍ മുര്‍മൂവും ദു:ഖങ്ങളില്ലാത്ത ലോകത്തേക്ക് യാത്രയായി. വളരെ ചുരുങ്ങിയ സമയത്തില്‍ അഞ്ച് കുടുംബാംഗങ്ങളെയാണ് അവര്‍ക്ക് നഷ്ടമായത്. പിന്നെയെല്ലാം മകള്‍ ഇതിശ്രീയായി.  

മകളെ വിവാഹം കഴിപ്പിച്ച് സാധാരണ ജീവിതത്തിലേക്ക് മടക്കിയെത്തിച്ച ആ അമ്മ പിന്നീട് പൂര്‍ണമായും ആധ്യാത്മികതയിലായി. പൂര്‍ണ സസ്യഭുക്കുമായി. പിന്നീട് പഹദ്പൂരിലെ കുടുംബസ്വത്ത്, പൊതു ആവശ്യങ്ങള്‍ക്ക് വിട്ടുനല്‍കുകയായിരുന്നു. അവിടെ ഭര്‍ത്താവിന്റെയും രണ്ടു കുട്ടികളുടെയും ഓര്‍മയ്‌ക്കായി ഒരു സ്‌കൂളും സ്ഥാപിച്ചു. വനവാസി കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുകയായിരുന്നു ലക്ഷ്യം.

Tags: രാഷ്ട്രപതിlifeDraupadi Murmu
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

സ്വർണ്ണ ഉടുപ്പിട്ട് , സ്വർണ്ണപാത്രങ്ങളിൽ ആഹാരം കഴിക്കുന്ന ഒരു വയസുകാരി ; ദുബായിലെ കോടീശ്വരൻ സതീഷ് സാംപാൽ മകൾക്കായി ഒരുക്കിയിരിക്കുന്നത്

Samskriti

സാക്ഷാത്കാരം

Kerala

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

Varadyam

രാഷ്‌ട്രപതി ഭവനിലെ അഷ്ടലക്ഷ്മി

Vicharam

പ്രയാണം വികസിത ഭാരതത്തിലേക്ക്…

പുതിയ വാര്‍ത്തകള്‍

ഭാസ്‌കര്‍ റാവു: കേരളത്തിന്റെ ഡോക്ടര്‍ജി

രത്തന്‍ ഖേല്‍ക്കറുടെ നിയമനം തിരഞ്ഞെടുപ്പ് അട്ടിമറിക്ക് സഹായിച്ചതിനോ?; കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പിന്റെ നേര്‍സാക്ഷ്യം: വി.മുരളീധരന്‍

പുതുമഴയിലെ മഴമണം

ബംഗ്ലാദേശിൽ ബക്രീദിന് ”ഡൊണാൾഡ് ട്രംപിനെ” ബലി നൽകും ; ഉടമ വിറ്റത് കിലോയ്‌ക്ക് 550 രൂപയ്‌ക്ക്

കോഴിക്കോട് രണ്ട് കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു; ജാഗ്രതാ നിര്‍ദ്ദേശം

സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴ; 10 ജില്ലകളിൽ മഞ്ഞ അലർട്ട്

ഭാരതത്തിന്റെ ശിലാഹൃദയം

ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ ചില്ലിക്കൊമ്പൻ ചരിഞ്ഞു; അന്ത്യം ആളിയാർ ഡാമിലെ കനാലിൽ മുങ്ങിതാഴ്ന്ന്

കുറച്ച് മണിക്കൂറുകൾക്കുള്ളിൽ സന്തോഷവാർത്ത ലഭിച്ചേക്കാം; ഇറാൻ യുദ്ധത്തിൽ ദൽഹിയിൽ വഴിത്തിരിവുണ്ടാകുമെന്ന് മാർക്കോ റൂബിയോ

കൊച്ചിക്ക് പടിഞ്ഞാറ് മുങ്ങിത്താഴ്ന്ന എംഎസ്‌സി എല്‍സ-3
ചരക്ക് കപ്പല്‍ (ഫയല്‍)

കൊച്ചി കപ്പല്‍ ദുരന്തം: ഒന്നാം വര്‍ഷത്തിലും നഷ്ടപരിഹാരത്തിനായി കാത്തിരിക്കുന്നു; രാജ്യം വിടാന്‍ അനുവദിക്കണമെന്ന് കപ്പല്‍ ജീവനക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.