Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

വികസന പദ്ധതികള്‍ ജലരേഖയായി: ഒറ്റപ്പെട്ട് എടാട്ട് വള്ളുവക്കോളനി വാസികള്‍, പ്രഖ്യാപിച്ച വികസനവും കാത്ത് 35 പട്ടികജാതി കുടുംബങ്ങള്‍ ദുരിതത്തിൽ

ദേശീയപാതയില്‍ നിന്ന് വിളിപ്പാടകലെ പെരുമ്പ പുഴയോട് ചേര്‍ന്നാണ് വള്ളുവകോളനി. 35 പട്ടികജാതി കുടുംബങ്ങള്‍ താമസിക്കുന്ന ഇവിടേക്ക് ദേശീയ പാതയില്‍ നിന്ന് പുഴയോരം ചേര്‍ന്നുള്ള റോഡ് മഴ കനത്താല്‍ വെള്ളത്തിലാകുന്നത് പതിവാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2022, 10:39 am IST
in Kannur

പയ്യന്നൂര്‍: വികസനപദ്ധതികള്‍ ജലരേഖകളായി മാറിയതോടെ കോളനിവാസികള്‍ ഒറ്റപ്പെട്ട നിലയില്‍. എടാട്ട് വള്ളുവക്കോളനിയില്‍ കൊട്ടിഘോഷിച്ച് നടത്തിയ പദ്ധതികളാണ് എങ്ങുമെത്താത്ത സ്ഥിതിയിലായത്.  പ്രഖ്യാപനം കഴിഞ്ഞ് രണ്ടു വര്‍ഷമായിട്ടും പദ്ധതി പ്രവൃത്തികള്‍ എങ്ങുമെത്താതെ നീളുമ്പോള്‍ ഇവരുടെ ദുരിതം ചെറുതല്ല. ഇപ്പോള്‍ വെള്ളം കയറി പുറംലോകത്തു നിന്നും ഒറ്റപ്പെട്ട് കഴിയുന്ന കോളനി നിവാസികള്‍ ചോദിക്കുന്നു, പ്രഖ്യാപിച്ച വികസനം ഞങ്ങളെ എപ്പോള്‍ കരകയറ്റും. ദേശീയപാതയില്‍ നിന്ന് വിളിപ്പാടകലെ പെരുമ്പ പുഴയോട് ചേര്‍ന്നാണ് വള്ളുവകോളനി. 35 പട്ടികജാതി കുടുംബങ്ങള്‍ താമസിക്കുന്ന ഇവിടേക്ക് ദേശീയ പാതയില്‍ നിന്ന് പുഴയോരം ചേര്‍ന്നുള്ള റോഡ് മഴ കനത്താല്‍ വെള്ളത്തിലാകുന്നത് പതിവാണ്. ഇപ്പോള്‍ റോഡില്‍ പുഴവെള്ളം കയറിയതോടെ കോളനി നിവാസികള്‍ക്ക് പുറം ലോകത്തെത്താനാകാതെ ഒറ്റപ്പെട്ട് കിടക്കുകയാണ്.  

വികസന പദ്ധതികള്‍ ജലരേഖയോ

എടാട്ട് വള്ളുവകോളനിയുടെ സമഗ്രവികസനം ലക്ഷ്യമാക്കി അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 50 ലക്ഷം രൂപയുടെ പദ്ധതിക്ക് രണ്ട് വര്‍ഷം മുമ്പെ അനുമതിയായിരുന്നു. ജനപ്രതിനിധികളും പ്രാദേശിക ഭരണകൂടങ്ങളുമടക്കം നാട്ടുകാരുടെ യോഗം ചേര്‍ന്ന് എംഎല്‍എ പദ്ധതി കൊട്ടിലോഷിച്ചു. പഞ്ചായത്ത് പ്രസിഡന്റ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, കണ്ണൂര്‍ നിര്‍മ്മിതി എഞ്ചിനീയര്‍ തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തില്‍ നിര്‍മ്മിതികേന്ദ്രമാണ് പണി ഏറ്റെടുത്തതെന്ന് അറിയിക്കുകയും ചെയ്തിരുന്നു.

അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് ഊന്നല്‍ നല്‍കുന്നതായിരുന്നു പദ്ധതി. കോളനിയിലേക്കുള്ള റോഡ് നവീകരണം, കമ്യൂണിറ്റി ഹാള്‍ നിര്‍മ്മാണം, വരുമാന ദായക പദ്ധതി എന്നിവയാണ് വിഭാവനം ചെയ്തിതിരുന്നത്. എന്നാല്‍ വര്‍ഷം രണ്ടായിട്ടും നിലവിലുള്ള വായനശാല നവീകരണ പ്രവര്‍ത്തനം മാത്രമാണ് നടക്കുന്നത്.

വെള്ളം കയറുന്ന തകര്‍ന്ന റോഡ്  

പെരുമ്പപുഴയിലെ ജലനിരപ്പില്‍ നിന്ന് ഒരു മീറ്റര്‍ മാത്രം ഉയരമുള്ള ഇവിടത്തേക്കുള്ള റോഡ് നാശോന്മുഖമാണ്. മഴ കനത്താല്‍ പുഴവെള്ളം കവിഞ്ഞൊഴുകും. അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ അരക്കോടിയുടെ വികസന പദ്ധതിയില്‍ മുഖ്യ ഇനമായിരുന്നു പുഴവക്കിലൂടെയുള്ള റോഡ് ഉയര്‍ത്തല്‍. സ്ത്രീകള്‍, കുട്ടികള്‍ അടക്കമുള്ളവര്‍ ഏറെ ഭയപ്പാടോടെയാണ് ഇതുവഴി കടന്നു പോകുന്നത്. മഴക്കാലത്ത് അധിക ദിവസവും ഇവര്‍ പുറം ലോകമറിയാതെ ഒറ്റപ്പെടുന്ന അവസ്ഥ തന്നെ. ഈ റോഡ് ത്രിതല പഞ്ചായത്ത് അടക്കമുള്ളവര്‍ക്ക് ഉയര്‍ത്തി ഗതാഗത യോഗ്യമാക്കിക്കൂടേ എന്നാണ് ചോദ്യമുയരുന്നത്.

ശങ്കരന്‍ കൈതപ്രം

Tags: kannurdevelopmentകോളനിEdattu
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kannur

കാട്ടാമ്പളളി പാലം തകര്‍ച്ചയുടെ വക്കില്‍; തൂണുകൾക്ക് ബലക്ഷയം, പുനര്‍നിര്‍മ്മാണം പ്രഖ്യാപനങ്ങളില്‍ മാത്രം

Kerala

ഇടതിനും വലതിനും വിമതശല്യം; സജീവമായി എന്‍ഡിഎ, ശ്രദ്ധേയ പോരാട്ടത്തിന് ഒരുങ്ങി കണ്ണൂർ ജില്ല

Kerala

പാർട്ടിയിൽ തുടരും, പാർട്ടി എന്നെ പുറത്താക്കിയിട്ടില്ല, സ്വതന്ത്രനായി മത്സരിക്കില്ല: കെ. സുധാകരൻ

News

കണ്ണൂരിൽ കെ.സുധാകരന് കോൺഗ്രസ് കീഴടങ്ങി?

Kerala

കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറി; കെ സുധാകരൻ എം.പി സ്ഥാനം രാജിവെച്ച് കണ്ണൂരില്‍ സ്വതന്ത്രനാകുമെന്ന് സൂചന, 12 മണിക്ക് നിര്‍ണ്ണായക പ്രഖ്യാപനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കൃഷ്ണപിള്ള സ്മാരകം തകർത്തവർ ഇപ്പോഴും പാർട്ടിയിൽ; സജി ചെറിയാനെ പ്രതിക്കൂട്ടിലാക്കി ജി.സുധാകരന്റെ വെളിപ്പെടുത്തൽ

റിപ്പോര്‍ട്ടര്‍ ടി വിയുടെ അനധികൃത പ്രവര്‍ത്തനത്തില്‍ അന്വേഷണം വേണം, പണത്തിന്റെ സ്രോതസും അന്വേഷിക്കണം- സാബു എം ജേക്കബ്

നുഴഞ്ഞുകയറ്റക്കാര്‍ക്ക് തൊഴില്‍ നൽകുന്നത് അവസാനിപ്പിക്കണം, രാജ്യത്തിന് സമഗ്രമായ ജനസംഖ്യാനയം വേണം: ഡോ. മോഹന്‍ ഭാഗവത്

ചെക്ക് പോസ്റ്റുകള്‍ നോക്കുകുത്തി; അതിര്‍ത്തി കടന്ന് നിരോധിത മാരക കീടനാശിനികളും മരുന്നുകളും, പരിശോധനകള്‍ പ്രഹസനമാകുന്നു

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസ്: ആദ്യപരാതിക്കാരിക്കെതിരായ ഹൈക്കോടതി പരാമര്‍ശങ്ങള്‍ സുപ്രീം കോടതി നീക്കി

ദയാവധത്തിന് വിധേയനായ ഹരിഷ് റാണയുടെ അവയവങ്ങള്‍ ദാനം ചെയ്തു

ഡോ എം കെ മുനീറിന്റെ കടബാധ്യത തീര്‍ത്ത് മുസ്ലീം ലീഗ്, 49 ലക്ഷം രൂപ ബാങ്കില്‍ അടച്ചതോടെ ജപ്തി ഭീഷണി ഒഴിവായി

അമ്മ കോമയിലായപ്പോൾ അച്ഛന്റെ ആദ്യ ഭാര്യ എന്നോട് പറഞ്ഞത്; സാവിത്രിയുടെ മകൾ

ടി വി ഓണാക്കിയാല്‍ മുഖ്യമന്ത്രിയുടെ മുഖമുളള തെരഞ്ഞെടുപ്പ് പരസ്യം, ഒഴിവാക്കാന്‍ പറ്റില്ല, കണ്ടേ പറ്റൂ -തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ഒരു കിഡ്നിയുള്ള ഭാര്യയെ കൊണ്ട് നൃത്തം ചെയ്യിപ്പിച്ചു, ശരത്തേട്ടനോട് അയാൾ ചൂടായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.