Thursday, June 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ബോംബാക്രമണം ആസൂത്രിതം; സിപിഎമ്മുകാര്‍ ബോംബുമായി ചെല്ലേണ്ടത് പാര്‍ട്ടിക്കുളളില്‍ സാമ്പത്തിക തിരിമറി നടത്തിയവര്‍ക്ക് നേരെ: വത്സന്‍ തില്ലങ്കേരി

ആര്‍എസ്എസ് കാര്യാലയത്തിന് നേരെ ബോംബെറിഞ്ഞവര്‍ സിപിഎം ഓഫീസിലും എത്തിയേക്കും. അതുകൊണ്ട് പോലീസ് അവിടെയും ശക്തമായ നിരീക്ഷണവും കാവലും ഏര്‍പ്പെടുത്തണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2022, 10:06 am IST
in Kannur

പയ്യന്നൂര്‍: പയ്യന്നൂരിലെ സിപിഎമ്മുകാരായ അക്രമികള്‍ ബോംബുമായി ചെല്ലേണ്ടത് പാര്‍ട്ടിക്കുളളില്‍ സാമ്പത്തിക തിരിമറി നടത്തിയവര്‍ക്ക് നേരെയും പാര്‍ട്ടിയെ പൊതുജനമദ്ധ്യത്തില്‍ നാണം കെടുത്തിയവര്‍ക്ക് നേരെയുമാണെന്നും അല്ലാതെ ആര്‍എസ്എസ് കാര്യാലയത്തിലേക്ക് അല്ലെന്നും ഹിന്ദുഐക്യവേദി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് വത്സന്‍ തില്ലങ്കേരി പറഞ്ഞു. സിപിഎമ്മുകാര്‍ ബോംബേറ് നടത്തിയ കാര്യാലയം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആര്‍എസ്എസ് കാര്യാലയത്തിന് നേരെ ബോംബെറിഞ്ഞവര്‍ സിപിഎം ഓഫീസിലും എത്തിയേക്കുമെന്നും അതുകൊണ്ട് പോലീസ് അവിടെ ശക്തമായ നിരീക്ഷണവും കാവലും ഏര്‍പ്പെടുത്തണമെന്നും വത്സന്‍ തില്ലങ്കേരി പറഞ്ഞു. പയ്യന്നൂരില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വലിയ രാഷ്‌ട്രീയ സംഘര്‍ഷങ്ങള്‍ ഇല്ല. ഈ സാഹചര്യത്തിലുളള ബോംബാക്രമണം ആസൂത്രിതമാണെന്നും അദ്ദേഹം പറഞ്ഞു.  

പയ്യന്നൂരിലെ സിപിഎം അരനൂറ്റാണ്ട് കാലത്തെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ്. സിപിഎം നേതാക്കന്‍മാരില്‍ പലരും സാമ്പത്തിക അഴിമതിയില്‍പ്പെട്ട് ഉഴലുകയാണ്. കടുത്ത വിഭാഗീയതയും നേരിടുന്നു. പാര്‍ട്ടിയെ സ്നേഹിച്ചിരുന്ന പല ആളുകളും പാര്‍ട്ടി വിടുന്ന സ്ഥിതിയിലാണ്. പാര്‍ട്ടിയെ മുന്നില്‍ നിന്ന് നയിച്ച പ്രമുഖനായ നേതാവ് പോലും പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുന്നുവെന്ന് പ്രഖ്യാപിക്കുന്ന തരത്തിലുളള വിഭാഗീയതയും ആരോപണങ്ങളുമാണ് സിപിഎമ്മിനെതിരെ നിലനില്‍ക്കുന്നതെന്ന് വത്സന്‍ തില്ലങ്കേരി പറഞ്ഞു.

സംസ്ഥാനത്ത് സിപിഎമ്മിലെ അഴിമതിയും വിഭാഗീയതയും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. അതില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് ആക്രമണമെന്ന് പകല്‍പോലെ വ്യക്തമാണ്. പയ്യന്നൂരില്‍ രാഷ്‌ട്രീയ സംഘര്‍ഷങ്ങളുടെ പേരില്‍ നിരവധി ജീവനുകള്‍ നഷ്ടപ്പെടുകയും ജനങ്ങളുടെ സമ്പാദ്യം നഷ്ടപ്പെടുകയും ചെയ്ത് ദുരിതത്തിലായ പൂര്‍വ്വകാല സാഹചര്യമുണ്ട്. അത്തരമൊരു സാഹചര്യം ഉണ്ടാക്കി ഇപ്പോഴത്തെ പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാമെന്ന കുത്സിത ബുദ്ധിയില്‍ നിന്ന് ഉദിച്ച ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് ആക്രമണമെന്നും വത്സന്‍ തില്ലങ്കേരി പറഞ്ഞു.  

ഇത് ചെയ്തവരുടെയും ചെയ്യിച്ചവരുടെയും ഉദ്ദേശ്യം സംഘര്‍ഷമുണ്ടാക്കുകയെന്നതാണ്. ഈ ഒരു കെണിയില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ വീഴില്ല. സംയമനത്തോടെ സമാധാനത്തോടെ പ്രവര്‍ത്തകര്‍ ഈ സാഹചര്യത്തെ തരണം ചെയ്യും. പോലീസ് ശക്തമായ അന്വേഷണം നടത്തി യഥാര്‍ത്ഥ കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നേരത്തെ നടത്തിയ ചര്‍ച്ചകളില്‍ കണ്ണൂരില്‍ സമാധാനം പുലരാന്‍ നിരവധി ധാരണകള്‍ ഉണ്ടാക്കിയിരുന്നു. അതിന് വിരുദ്ധമായ കാര്യമാണ് ഇപ്പോള്‍ സംഭവിച്ചത്. സിപിഎം നേതൃത്വം ആത്മപരിശോധന നടത്തി ഉചിതമായ തീരുമാനമെടുക്കണമെന്നും വത്സന്‍ തില്ലങ്കേരി ആവശ്യപ്പെട്ടു. സംസ്ഥാനത്തെങ്ങും പ്രതിപക്ഷ പാര്‍ട്ടികളുടെ ഓഫീസുകള്‍ക്ക് നേരെ ആക്രമണം നടക്കുന്നുണ്ട്. കോണ്‍ഗ്രസിന്റെ ഓഫീസുകള്‍ തകര്‍ക്കുന്നതുപോലെ അല്ല ആര്‍എസ്എസ് കാര്യാലയങ്ങള്‍ ആക്രമിക്കുന്നത്. അതിന് തിരിച്ചടി ഉണ്ടാകുമെന്ന് സിപിഎമ്മിന് അറിയാം. സിപിഎമ്മിന്റെ ഓഫീസുകള്‍ ഇതേ സംഘം തന്നെ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags: ആര്‍എസ്എസ്cpmവത്സൻ തില്ലങ്കേരിപൈപ്പ‌് ബോംബ‌്Payyannoor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതിപക്ഷ ഉപനേതൃപദവി: സി പി എം-സി പി ഐ ചര്‍ച്ച പരാജയപ്പെട്ടു, ഇടതുമുന്നണിയില്‍ പ്രതിസന്ധി

Kerala

സഹോദരി ഭര്‍ത്താവ് പേഴ്‌സണല്‍ സ്റ്റാഫില്‍: നിയമസഭയില്‍ പ്രതികരിക്കാതെ മന്ത്രി സണ്ണി ജോസഫ്, ജീവനക്കാരുടെ സ്ഥലം മാറ്റം സ്വാഭാവികം

Kerala

യുഡിഎഫ് ഓഫീസില്‍ പെന്‍ഷന്‍ വിതരണം: നിയമ നടപടി സ്വീകരിക്കണമെന്ന് സിപിഎം, പിന്നില്‍ മുസ്ലിംലീഗ് നിയന്ത്രണത്തിലുള്ള സഹകരണ ബാങ്ക് അധികൃതര്‍

Kerala

ഇ ഡിയെ ആക്രമിച്ചത് ആസൂത്രിതം, ആളെക്കൂട്ടിയ ശബ്ദ സന്ദേശം തെളിവ്; എം.വി. ഗോവിന്ദനുൾപ്പെടെ നേതാക്കൾക്ക് പങ്ക്, സിബിഐ അന്വേഷണത്തിലേക്കോ?

Kerala

ഇ ഡി ഉദ്യോഗസ്ഥരെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘം

പുതിയ വാര്‍ത്തകള്‍

തിരുപ്പതി ക്ഷേത്രത്തിലെ ലഡ്ഡു വില്‍പ്പനയില്‍ പുതിയ റെക്കോര്‍ഡ്; മെയ് മാസത്തില്‍ വിറ്റത് 1,21,35,528 ലഡ്ഡു

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ടു; ഭര്‍ത്താവ് തമിഴ്‌നാട്ടില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

രണ്ട് മാസം ഗര്‍ഭിണിയാണെന്ന് വെളിപ്പെടുത്തി സജ്‌ന; ഒപ്പം റസൂല്‍ പൂക്കുട്ടിക്കൊപ്പമുള്ള ചിത്രവും, ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങളുടെ കുടിവെള്ളം മുട്ടിച്ചു

കോഴിക്കോട് മെഡിക്കൽ കോളേജിൽ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു; ചികിത്സാ പിഴവെന്ന് പരാതി

മൂന്ന് ദിവസത്തിന് ശേഷം ഇന്ന് സ്വര്‍ണവിലയില്‍ നേരിയ ആശ്വാസം, വെള്ളിവിലയില്‍ മാറ്റമില്ല

ആത്മായനത്തിലെ ഗുരു

പിടി വീണാല്‍ പണിപാളും; ഇനി ഹെല്‍മെറ്റ് ഇല്ലാതെ വണ്ടിയോടിച്ചാല്‍ 500 രൂപ പിഴയും ലൈസന്‍സും റദ്ദാക്കും

ബ്ലൂംബെര്‍ഗിന്റെ റിപ്പോര്‍ട്ട്; വാര്‍ത്തകള്‍ തെറ്റ്, ആര്‍ബിഐ സ്വര്‍ണം വിറ്റിട്ടില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.