Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മാരക മയക്കുമരുന്നുകള്‍ ഒഴുകുന്നു; ഇരിട്ടി മേഖലയില്‍ മാത്രം കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത് ഏഴ് യുവാക്കളെ, ഉപഭോക്താക്കളാരെന്നത് ആശങ്കയുയര്‍ത്തുന്നു

കൂട്ടുപുഴ എക്‌സൈസ് ചെക്‌പോസ്റ്റില്‍ പരിശോധനയ്‌ക്കിടയില്‍ മാരകമയക്കുമരുന്നായ 11 ഗ്രാം മെത്താഫിറ്റാമിന്‍, 250 ഗ്രാം കഞ്ചാവ് എന്നിവ സഹിതം 4 യുവാക്കളേയും ഇരിട്ടിയില്‍വെച്ച് 26 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കളേയുമാണ് കഴിഞ്ഞദിവസം പിടികൂടിയത്. ഇതു കൂടാതെ ഓരോ ദിവസവും ജില്ലാ കേന്ദ്രമായ കണ്ണൂര്‍ നഗരത്തില്‍ നിന്നും മറ്റ് നഗര-ഗ്രാമ പ്രദേശങ്ങളില്‍ നിന്നും നിരവധി യുവാക്കളേയാണ് പോലീസും എസ്‌കസൈസ് സംഘവും അറസ്റ്റ് ചെയ്യുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2022, 10:40 am IST
in Kannur

കണ്ണൂര്‍: കര്‍ണ്ണാടക ഉള്‍പ്പെടെ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയിലേക്ക് മാരകമയക്കുമരുന്നുകള്‍ ഒഴുകുന്നു. ദിനംപ്രതി വലിയ അളവില്‍ വിവിധതരം മയക്കുമരുന്നുകളാണ് ജില്ലയിലേക്ക് മയക്കുമരുന്ന് മാഫിയ സംഘങ്ങളെത്തിക്കുന്നത്. കഴിഞ്ഞദിവസങ്ങളില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും പോലീസും എക്‌സൈസും പിടികൂടിയ മയക്കുമരുന്നുകള്‍ ഇതാണ് വ്യക്തമാക്കുന്നത്. കഴിഞ്ഞദിവസം ഇരിട്ടി മേഖലയില്‍ നിന്ന് മാത്രം ഏഴ് യുവാക്കളേയാണ് പോലീസും എക്‌സൈസും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.  

കൂട്ടുപുഴ എക്‌സൈസ് ചെക്‌പോസ്റ്റില്‍ പരിശോധനയ്‌ക്കിടയില്‍ മാരകമയക്കുമരുന്നായ 11 ഗ്രാം മെത്താഫിറ്റാമിന്‍, 250 ഗ്രാം കഞ്ചാവ് എന്നിവ സഹിതം 4 യുവാക്കളേയും ഇരിട്ടിയില്‍വെച്ച് 26 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കളേയുമാണ് കഴിഞ്ഞദിവസം പിടികൂടിയത്. ഇതു കൂടാതെ ഓരോ ദിവസവും ജില്ലാ കേന്ദ്രമായ കണ്ണൂര്‍ നഗരത്തില്‍ നിന്നും മറ്റ് നഗര-ഗ്രാമ പ്രദേശങ്ങളില്‍ നിന്നും നിരവധി യുവാക്കളേയാണ് പോലീസും എസ്‌കസൈസ് സംഘവും അറസ്റ്റ് ചെയ്യുന്നത്.

അടിക്കടി മയക്കുമരുന്ന് കടത്ത്-വില്‍പ്പന സംഘങ്ങളെ പിടികൂടുന്ന സാഹചര്യത്തില്‍ രക്ഷിതാക്കള്‍ ഏറെ ആശങ്കയിലാണ്. കാരണം മാഫിയസംഘങ്ങള്‍ ലക്ഷ്യംവെയ്‌ക്കുന്നത് യുവാക്കളേയും വിദ്യാര്‍ത്ഥികളേയുമാണെന്നതിനാല്‍ തന്നെ ജില്ലയിലെത്തുന്ന ഇത്രയധികം മയക്കുമരുന്നുകളുടെ ഉപഭോക്താക്കള്‍ ആരാണെന്നത് വലിയ ചോദ്യചിഹ്നമായി സമൂഹത്തിന്റെ മുന്നില്‍ നില്‍ക്കുകയാണ്. ആരാണ് എപ്പോഴാണ് ഇവരുടെ വലയില്‍ അകപ്പെടുന്നതെന്നറിയാത്ത സ്ഥിതിയാണ്.

ലഹരിയ്‌ക്ക് അടിമപ്പെട്ട് കഴിഞ്ഞാല്‍ മാത്രമാണ് പലരും സ്വന്തം മക്കളുടെ അവസ്ഥ തിരിച്ചറിയുന്നുളളൂ. ലക്ഷങ്ങള്‍ കോഴ നല്‍കി മംഗളുരു ഉള്‍പ്പെടെയുളള സ്ഥലങ്ങളിലെ കോളേജുകളില്‍ എഞ്ചിനീയറിംഗിനും മറ്റും ചേര്‍ത്ത ജില്ലയില്‍ നിന്നുളള വിദ്യാര്‍ത്ഥികളെ കഴിഞ്ഞദിവസം മംഗലാപുരത്ത് നിന്നും പിടികൂടിയതും ജില്ലയിലെ രക്ഷിതാക്കളേയും പൊതുസമൂഹത്തേയും ഏറെ ആശങ്കപ്പെടുത്തുന്ന സംഭവമാണ്. കളളക്കടത്തിലൂടെയും വില്‍പ്പനയിലൂടേയും നല്ലതുക സമ്പാദിക്കാമെന്നതു കൊണ്ടുതന്നെ ജില്ലയുടെ പലമേഖലയിലും മയക്ക്മരുന്ന് കടത്തും വില്‍പ്പനയും തൊഴിലായി കണ്ട് ഏജന്റായും മറ്റും നിരവധി യുവാക്കളാണ് പ്രവര്‍ത്തിക്കുന്നത്.

പോലീസും എക്‌സൈസും പരിശോധനകള്‍ നടത്തി നിരവധി പേരെ അറസ്റ്റ് ചെയ്യുകയും റിമാന്റിലാക്കുകയും ചെയ്യുന്നുണ്ടെങ്കിലും ജയിലില്‍ നിന്നും ഇറങ്ങി വീണ്ടും പതിവുപോലെ ലഹരി കടത്തും വില്‍പ്പനയും പലരും തുടരുകയാണ്. പൊതുസമൂഹവും ഭരണകൂടവും പോലീസും എക്‌സൈസും കുറേക്കൂടി ജാഗരൂകരാവുകയും ഒറ്റക്കെട്ടായി ലഹരിക്കെതിരെ ബോധവല്‍ക്കരണവും മറ്റും സംഘടിപ്പിക്കുകയും ചെയ്തില്ലെങ്കില്‍ ജില്ല ഭീകരമായ അന്തരീക്ഷത്തിലേക്ക് വഴിമാറലാകും ഫലം. 

Tags: kannurdrugsIritty
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദിക്ക് ആലുവയിൽ സ്റ്റോപ്പ്; തീരുമാനം രാജീവ് ചന്ദ്രശേഖര്‍ അശ്വിനി വൈഷ്ണവുമായി നടത്തിയ ചർച്ചയിൽ

Kerala

‘പി ജയരാജനെ വിളിക്കൂ പാർട്ടിയെ രക്ഷിക്കൂ’; നേതൃമാറ്റം ആവശ്യപ്പെട്ട് കണ്ണൂരിൽ വീണ്ടും പോസ്റ്റർ

മഹിളാ മോര്‍ച്ചാ നേതാവ് (നടുവില്‍) അമ്മയായ മഹിളാമോര്‍ച്ചാനേതാവിനെ ലഹരിമരുന്നിന് അടിമപ്പെട്ട് കഴുത്തറുത്ത് കൊന്ന മകന്‍ (വലത്ത്)
Kerala

‘അമ്മയുടെ രാഷ്‌ട്രീയം നോക്കി കൊന്ന മകനെ അഭിനന്ദിക്കുന്നു’- മഹിളാ മോര്‍ച്ചാനേതാവിനെ മകന്‍ കൊന്നതിന്റെ കമന്‍റുകള്‍ ഞെട്ടിച്ചെന്ന് അഖില്‍ മാരാര്‍

Kerala

സംസ്ഥാനത്ത് വീണ്ടും പാമ്പ് കടിയേറ്റ് മരണം; മരിച്ചത് കണ്ണൂര്‍ മുതുകുട സ്വദേശി നബീസ

Kerala

കണ്ണൂരിൽ അമ്മയെ കഴുത്തറുത്ത്‌ കൊന്നു; നാടിനെ നടുക്കി ലഹരിക്കടിമയായ യുവാവിന്റെ ക്രൂരത

പുതിയ വാര്‍ത്തകള്‍

വിജയിന്‍റെ ചെറുപ്പത്തിലെ ബാപ്റ്റിസം ചടങ്ങ് പള്ളിയില്‍ നടക്കുന്നു (ഇടത്ത്) ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിനും ഭാര്യ ലീമാ മാര്‍ട്ടിനും (വലത്ത്)

വിജയ് തന്റെ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിന് കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ 3000 കോടി ചെലവഴിച്ചുവെന്ന് ആരോപണം, ഈ പണം എവിടെ നിന്ന്?

‘ അന്ന് ഒരാൾ പോലും എന്നെ ഒന്ന് നോക്കാൻ പോലും കൂട്ടാക്കിയില്ല , ശ്രീ ശ്രീ രവിശങ്കറാണ് എന്റെ അഹങ്കാരം തീർത്തത് ‘ ; രജനികാന്ത്

മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍ (ഇടത്ത്) ഹരിഹരന്‍റെ സര്‍ഗ്ഗം എന്ന സിനിമയില്‍ കുട്ടന്‍തമ്പുരാന്‍ എന്ന കഥാപാത്രമായി മനോജ് കെ ജയനും തങ്കമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രംഭയും (വലത്ത്)

‘സര്‍ഗം’ എന്ന സിനിമയ്‌ക്ക് ശേഷം 33 വർഷങ്ങൾ കടന്നുപോയി, വീണ്ടും മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍

തെരഞ്ഞെടുപ്പ് വിജയത്തിനായി വരാഹിദേവിയെ വച്ച പൂജാമുറി ; പൂജാമുറിയിലെ ഭണ്ഡാരത്തിൽ പണമിടാതെ പുറത്തിറങ്ങാത്ത സ്റ്റാലിനും , ഉദയനിധിയും

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

മമതയെ വീണ്ടും വെട്ടിലാക്കി സുവേന്ദു അധികാരി, ഭവാനിപൂര്‍ നിലനിര്‍ത്തി നന്ദിഗ്രാം സീറ്റ് ഒഴിവാക്കും

ഗണഗീതത്തിന് ഉചിതമായ റീല്‍സ് സൃഷ്ടിക്കാന്‍ കോളേജ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മത്സരം വിജയികള്‍ക്ക് ക്യാഷ് പ്രൈസ്, എന്‍ട്രി സൗജന്യം

മുഖ്യമന്ത്രി ആര്? ഹൈക്കമാന്‍റ്  പെട്ടു,  രാഹുലിനെയും പ്രിയങ്കയെയും പേടിപ്പിച്ച്  ലീഗ്; സമയം നീട്ടിക്കിട്ടാന്‍ സോണിയ ആശുപത്രിയില്‍ 

ഇന്ത്യയാകെ കാവിമയമാകാന്‍ ഇനി അല്‍പദൂരം മാത്രം, ബിജെപിയ്‌ക്ക് ഇപ്പോള്‍ 17 മുഖ്യമന്ത്രിമാര്‍;; കോണ്‍ഗ്രസ് മുക്ത ഭാരതത്തിലേക്ക് കുതിക്കുമ്പോള്‍

പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം; നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് ഒമാൻ

ഉത്തർപ്രദേശിൽ നാശം വിതച്ച് കൊടുങ്കാറ്റ് ; 15 പേർ മരിച്ചു , നിരവധി കെട്ടിടങ്ങൾ തകർന്നു , മരങ്ങൾ കടപുഴകി വീണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.