Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പുഞ്ചിരിച്ച് ജയിലില്‍ നിന്നിറങ്ങുന്ന കേതകി ചിതാലെയുടെ വീഡിയോ വൈറല്‍; ശരത് പവാറിനോട് മാപ്പ് പറയാതെ ജയിലില്‍ കിടന്നത് ഒരു മാസം

കേതകി ചിതാലെ എന്ന യുവനടി ജയില്‍ വിമോചതിയാകുന്ന വീഡിയോ വൈറലാണ്. ഇതിന് ഒരു കാരണമുണ്ട്. പുഞ്ചിരിച്ച് ജയിലില്‍ നിന്നിറങ്ങുന്ന കേതകി ചിതാലെ വെല്ലുവിളിച്ചത് നിസ്സാര എതിരാളിയെ അല്ല. ശരത് പവാര്‍ എന്ന മഹാരാഷ്‌ട്രയിലെ കിരീടം വെയ്‌ക്കാത്ത രാജാവിനെ. എത്രയെ ഭരണകൂടങ്ങളെ നിലം പതിപ്പിച്ച രാഷ്‌ട്രീയ ചാണക്യനെ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2022, 05:12 pm IST
in India
ശരത് പവാറിനെ പരോക്ഷമായി ട്വിറ്ററില്‍ വിമര്‍ശിച്ച കുറ്റത്തിന് ഒരു മാസത്തെ ജയില്‍ വാസം അനുഭവിച്ച ശേഷം പുറത്ത് വരുന്ന മറാഠി യുവനടി കേതകി ചിതാലെ

ശരത് പവാറിനെ പരോക്ഷമായി ട്വിറ്ററില്‍ വിമര്‍ശിച്ച കുറ്റത്തിന് ഒരു മാസത്തെ ജയില്‍ വാസം അനുഭവിച്ച ശേഷം പുറത്ത് വരുന്ന മറാഠി യുവനടി കേതകി ചിതാലെ

മുംബൈ: കേതകി ചിതാലെ എന്ന യുവനടി ജയില്‍ വിമോചതിയാകുന്ന വീഡിയോ വൈറലാണ്. ഇതിന് ഒരു കാരണമുണ്ട്. പുഞ്ചിരിച്ച് ജയിലില്‍ നിന്നിറങ്ങുന്ന കേതകി ചിതാലെ വെല്ലുവിളിച്ചത് നിസ്സാര എതിരാളിയെ അല്ല. ശരത് പവാര്‍ എന്ന മഹാരാഷ്‌ട്രയിലെ കിരീടം വെയ്‌ക്കാത്ത രാജാവിനെ. എത്രയെ ഭരണകൂടങ്ങളെ നിലം പതിപ്പിച്ച രാഷ്‌ട്രീയ ചാണക്യനെ.  

കേതകി ചിതാലെ എന്ന മറാഠി യുവനടി ജയിലിലായത് (ജയിലിലാക്കിയത്) എന്‍സിപി നേതാക്കളാണ്. ശരത് പവാറിനെ പേരെടുത്ത് പറയാതെ വിമര്‍ശിക്കുന്ന ഒരു ട്വീറ്റിന്റെ പേരിലായിരുന്നു ഇത്. ഹിന്ദു ദൈവങ്ങളെ ശരത് പവാര്‍ വിമര്‍ശിച്ചതിന്റെ പേരില്‍ നിരവധി യുവാക്കള്‍ പരോക്ഷമായി ശരത് പവാറിനെ ട്വിറ്ററില്‍ വിമര്‍ശിച്ചിരുന്നു. അതില്‍ രണ്ടു പേരെ ശരത് പവാറിന്റെ പാര്‍ട്ടി അഴിക്കുള്ളിലാക്കി. കേതകി ചിതാലെയും നിഖില്‍ ബാംറെയെയും. രണ്ട് 23 തികയാത്ത യുവത്വം മുറ്റിയ വ്യക്തിത്വങ്ങള്‍.  

കേതകി ചിതാലെയ്‌ക്കെതിരെ 21 പൊലീസ് സ്റ്റേഷനുകളിലാണ് കേസുകള്‍ നല്‍കിയത്. ശരത് പവാര്‍ വിമര്‍ശനങ്ങള്‍ക്ക് അതീതനാണെന്നും അദ്ദേഹത്തെ വിമര്‍ശിക്കുന്നവരെ ജീവിക്കാന്‍ വിടില്ലെന്നുമുള്ള എന്‍സിപിയുടെ പഴയ പിടിവാശിയുടെ ഭാഗമായിരുന്നു ഇത്. ശരത് പവാറിനോട് പരസ്യമായി മാപ്പ് പറഞ്ഞാല്‍ ജയില്‍മോചിതയാക്കാം എന്ന ഒരു ഒത്തുതീര്‍പ്പ് ഫോര്‍മുല എന്‍സിപിക്കാര്‍ മുന്നോട്ട് വെച്ചിരുന്നു. എന്നാല്‍ അത്ഭുതമെന്ന് പറയട്ടെ. കേതക ചിതാലെ മാപ്പ് പറഞ്ഞില്ല. ഒരു മാസത്തോളം ജയിലില്‍ കിടന്നു.  

ജയില്‍ മോചിതയായ കേതകി ചിതാലെയുടെ ഇന്ത്യാ ടു‍ഡേ അഭിമുഖം:

അതിനിടെ ദേശീയ വനിത കമ്മീഷന്‍ കേസില്‍ ഇടപെട്ടു. പരിശോധിച്ചപ്പോള്‍ കേതകി ചിതാലെയുടെ അറസ്റ്റില്‍ ധാരാളം പഴുതുകള്‍ കമ്മീഷന്‍ കണ്ടെത്തി. കേതകി ചിതാലെയ്‌ക്കെതിരെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമത്തിലെ 66എ അനുച്ഛേദപ്രകാരമാണ് മഹാരാഷ്‌ട്ര പൊലീസ് കേസെടുത്തിരുന്നത്. ഇത് നിയമവിരുദ്ധമാണ്. കാരണം സുപ്രീംകോടതി തന്ന ആവിഷ്കാരസ്വാതന്ത്ര്യത്തിന് എതിരാണ് എന്ന് പറഞ്ഞ് നീക്കം ചെയ്ത വകുപ്പാണിത്. ഒടുവില്‍ കോടതിയില്‍ 66എ പ്രകാരം കേസെടുത്തത് പൊലീസിന്റെ നോട്ടപ്പിശകാണെന്ന് സമ്മതിക്കേണ്ടിവന്നു. അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാതെ അറസ്റ്റു ചെയ്തു എന്നതായിരുന്നു രണ്ടാമത്തെ പിഴവ്. ഇതെല്ലാം കണക്കിലെടുത്താണ് കേതകി ചിതാലെയ്‌ക്ക് ജാമ്യം നല്‍കിയത്. മാത്രമല്ല, കേതകിയ്‌ക്കെതിരെ 21 പൊലീസ് സ്റ്റേഷനുകളില്‍ കേസ് നല്‍കിയത് പ്രതികാരരാഷ്‌ട്രീയമാണെന്ന് ചൂണ്ടിക്കാട്ടി അഡ്വ. യോഗേഷ് ദേശ് പാണ്ഡെ ഗവര്‍ണര്‍ കോഷിയാരിയെ കണ്ട് സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരിക്കുകയാണ്. അതിനിടെയാണ് മഹാരാഷ്‌ട്രയില്‍ ഭരണമാറ്റം ഉണ്ടായിരിക്കുന്നത്.  

നിയമങ്ങള്‍ കാറ്റില്‍ പറത്തി തന്നെ അറസ്റ്റ് ചെയ്യുമ്പോള്‍ ആവിഷ്കാരസ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും വേണ്ടി വാദിക്കുന്ന ശശി തരൂര്‍, മഹുവ മൊയ്ത്ര, ജയ്റാം രമേശ്, റാണ അയൂബ് എന്നിവര്‍ എവിടെയായിരുന്നുവെന്ന് കേതകി ചിതാലെ ചോദിക്കുന്നു.ഹിന്ദു ദൈവങ്ങളെ അപമാനിച്ചതിന്  മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്തപ്പോള്‍ ഉടനെ വിട്ടയയ്‌ക്കാന്‍ ആവശ്യപ്പെട്ട് ശശി തരൂരും രാഹുല്‍ഗാന്ധിയും മഹുവ മൊയ്ത്രയും ബഹളം വെയ്‌ക്കുമ്പോള്‍ ഒരു കാരണവുമില്ലാതെ ഒരു മാസമായി ജയിലില്‍ കഴിയുകയായിരുന്ന തനിക്ക് വേണ്ടി ശബ്ദിക്കാന്‍ ആരും ഇല്ലായിരുന്നുവെന്ന കേതകി ചിതാലെ പറയുന്നു.  

വ്യാജവാര്‍ത്തകള്‍ കണ്ടെത്തുന്ന വ്യക്തി എന്ന നിലയില്‍ ഉള്ള പ്രാധാന്യം കണക്കിലെടുത്താണ് മുഹമ്മദ് സുബൈറിന് വേണ്ടി അവര്‍ വാദിക്കുന്നതെന്ന ചോദ്യത്തിന് താന്‍ ഫേക് കേസില്‍ (വ്യാജ കേസ്) അറസ്റ്റിലാകപ്പെട്ട വ്യക്തിയാണെന്നായിരുന്നു കേതകി ചിതാലെയുടെ മറുപടി. ശരത് പവാറിനെപ്പറ്റി ഒരു വാക്ക് പോലും പറയാത്ത ട്വീറ്റിന്റെ പേരിലാണ് ഒരു മാസമായി തന്നെ ജയിലില്‍ അടച്ചതെന്നും കേതകി ചിതാലെ ടൈംസ് നൗ ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറയുന്നു.  

“പൊലീസ് കസ്റ്റഡിയില്‍ ഇരിക്കുമ്പോള്‍ എന്‍സിപി പ്രവര്‍ത്തകര്‍ എന്നെ ആക്രമിച്ചു. എന്റെ വസ്ത്രത്തില്‍ പിടിച്ചുവലിച്ചു. ഒരു അറസ്റ്റ് വാറന്‍റില്ലാതെ വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു. അവര്‍ കറുത്ത നിറത്തിലുള്ള മഷി എനിക്ക് നേരെ എറിഞ്ഞു” – കേതകി ചിതാലെ താന്‍ അനുഭവിച്ച പീഡനം വിവരിക്കുന്നു. 

Tags: ശരദ് പവാര്‍ജയില്‍ദേശീയ വനിതാകമ്മീഷന്‍National Commission for Womenകേതകി ചിതാലെ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഐവിഎഫ് ക്ലിനിക്കുകള്‍ക്കു മേല്‍ പിടിമുറുക്കാന്‍ ദേശീയ വനിതാ കമ്മീഷന്‍, നിയമങ്ങള്‍ അവലോകനം ചെയ്യാന്‍ സമിതി

സ്ത്രീപീഡന പരാതിയുടെ പേരില്‍ പൊലീസ് അന്വേഷിക്കുന്ന കോണ്‍ഗ്രസ് നേതാവും രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ശിഷ്യനുമായ പ്രശോഭ് (ഇടത്ത്)
Kerala

പ്രശോഭ് ദളിത് യുവതിയെ പീഢിപ്പിച്ചത് വ്യക്തിപരമെന്ന് പറഞ്ഞ് പിഷാരടി, കേസില്‍ ഇടപെടാന്‍ ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ൻ; ഡി​ജി​പി​യോ​ട് റി​പ്പോ​ർ​ട്ട് തേ​ടി

Kerala

ദേശീയ വനിതാകമ്മിഷൻ ഉപദേശക സമിതിയിലേക്ക് അഡ്വ. ജി.അഞ്ജന ദേവി; 21 അംഗ സമിതിയിൽ കേരളത്തിൽ നിന്നുള്ള ഏക അംഗം

Kerala

പോഷ് ആക്ട് പുരുഷന്മാര്‍ക്കെതിരല്ല, സ്ത്രീകളുടെ വ്യാജ പരാതിക്കെതിരെയും നടപടി: ദേശീയ വനിതാ കമ്മീഷന്‍

India

അണ്ണാ സര്‍വകലാശാല ബലാത്സംഗ കേസ്: പെണ്‍കുട്ടിയുടെ വിവരങ്ങളടങ്ങിയ എഫ്‌ഐആര്‍ ചോര്‍ന്നു; അന്വേഷണം വേണമെന്ന് ദേശീയ വനിതാ കമ്മീഷന്‍

പുതിയ വാര്‍ത്തകള്‍

1. ചെറിയ കുട്ടികളുടെ അക്ഷരശ്ലോക സദസ്സ്. 2.മുതിര്‍ന്ന കുട്ടികളുടെ കാവ്യകേളി സദസ്സ്

അക്ഷര സുകൃതമായി കാവ്യ കലാമേള

ഗാന്ധിയെ പുനര്‍വായിക്കുന്ന ‘ഇഴകള്‍ക്കപ്പുറം’

ടി-90 എംഎസ് പുതിയ തലമുറ ടാങ്കുകൾ സംയുക്തമായി വികസിപ്പിക്കാൻ ഇന്ത്യയോട് നിർദ്ദേശിച്ച് റഷ്യ ; സുഹൃത്ത് പുടിന്റെ അതിശയകരമായ ഓഫർ

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുന്നതിനെ പറ്റി ആലോചിക്കുന്നുണ്ടെന്ന് സൊഹ്‌റാൻ മംദാനി ; നെതന്യാഹു ന്യൂയോർക്കിലെത്തുമെന്ന് ഇസ്രായേൽ

സീതാദേവിയായി അഭിനയിക്കുക എളുപ്പമായിരുന്നില്ല , പതിവായി ധ്യാനിച്ചു , പ്രാർത്ഥിച്ചു ; ചിന്തകൾ പോലും പരിശുദ്ധമാക്കി

ഏഴ് വർഷത്തെ കാത്തിരിപ്പിന് അന്ത്യം; ജപ്പാൻ മണ്ണിൽ ചരിത്രമെഴുതി പി വി സിന്ധു

നഗ്നയായി ക്ഷേത്രത്തിലേക്ക്, വിഗ്രഹം എടുത്തു കുളത്തിൽ ചാടി മരിച്ചു! ദുരൂഹതയേറ്റി ടെക്കിയുടെ മരണം

ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആശ്വാസം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമുണ്ടാകില്ല

അസിം മുനീർ തിരിച്ചെത്തിയതിന് ശേഷം ബംഗ്ലാദേശ് സൈനിക മേധാവി തുർക്കിയിലേക്ക് പറന്നു ; ആയുധ വാങ്ങൽ ചർച്ച ചെയ്യാൻ എർദോഗനുമായി കൂടിക്കാഴ്ച നടത്തും

ഓണാവധി; കേരള, കർണാടക ആർടിസികളില്‍ ടിക്കറ്റ് ബുക്കിങ് നാളെ മുതൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.