Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ശാരദാദേവി പുനര്‍ജനിച്ചതാണ് മമതയെന്ന തൃണമൂല്‍ എംഎല്‍എയുടെ പ്രസ്താവനയില്‍ അമ്പരപ്പും അമര്‍ഷവും പ്രകടിപ്പിച്ച് ശ്രീരാമകൃഷ്ണ മിഷന്‍

സ്വാമി ശ്രീരാമകൃഷ്ണ പരമഹംസരുടെ ഭാര്യ ശാരദാ ദേവിയുടെ പുനര്‍ജന്മമാണ് മമത ബാനര്‍ജിയെന്ന തൃണമൂല്‍ എംഎല്‍എയുടെ പരാമര്‍ശം വിവാദം. ഇതില്‍ ശ്രീരാമകൃഷ്ണമിഷന്‍ അമ്പരപ്പും അമര്‍ഷവും പ്രകടിപ്പിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2022, 10:12 pm IST
in India

കൊല്‍ക്കൊത്ത: സ്വാമി ശ്രീരാമകൃഷ്ണ പരമഹംസരുടെ ഭാര്യ ശാരദാ ദേവിയുടെ പുനര്‍ജന്മമാണ് മമത ബാനര്‍ജിയെന്ന തൃണമൂല്‍ എംഎല്‍എയുടെ പരാമര്‍ശം വിവാദം. ഇതില്‍ ശ്രീരാമകൃഷ്ണമിഷന്‍ അമ്പരപ്പും അമര്‍ഷവും പ്രകടിപ്പിച്ചു.  

ഡോക്ടര്‍ കൂടിയായ തൃണമൂല്‍ എംഎല്‍എ നിര്‍മ്മല്‍ മാജിയാണ് മമതയെ ശാരദ ദേവിയുമായി ഉപമിച്ചത്. ശാരദാദേവി മമത ബാനര്‍ജിയായി വീണ്ടും അവതരിച്ചിരിക്കുകയാണെന്നായിരുന്നു എംഎല്‍എ പറഞ്ഞത്. രാമകൃഷ്ണ മിഷനിലെ സ്വാമിമാരോട് ശാരദാദേവി തന്നെ കാളിഘട്ട് പ്രദേശത്ത് താന്‍ വീണ്ടും ജനിക്കുമെന്നും തന്റെ ജീവിതം രാഷ്‌ട്രീപ്രവര്‍ത്തക എന്ന നിലയില്‍ സാമൂഹ്യപ്രവര്‍ത്തനത്തിനും ജനസേവനത്തിനും പ്രയോജനപ്പെടുത്തുമെന്നും പറഞ്ഞിരുന്നുവെന്നും നിര്‍മ്മല്‍ മാജി കൂട്ടിച്ചേര്‍ത്തു. പക്ഷെ ശാരദാദേവിയെ മമത ബാനര്‍ജിയുമായി ഉപമിച്ചത് സ്വതവേ ശാന്തശീലരായ ശ്രീരാമകൃഷ്ണ മിഷനിലെ സ്വാമിമാരെ പ്രകോപിപ്പിച്ചിരിക്കുകയാണ്. 

“ഈ പ്രസ്താവന ഞങ്ങളെ ആകെ അമ്പരപ്പിക്കുകയും അസ്വസ്ഥരാക്കുകയും ചെയ്തിരിക്കുകയാണ്. ശാരദാ ദേവിയുടെ രൂപം തന്നെ വല്ലാതെ മുറിവേറ്റിരിക്കുന്നു. മാ ശാരദാ ദേവി ഒരു ആത്മീയ വ്യക്തിത്വമാണ്. ഞങ്ങളുടെ ശാരദാ ദേവിയെ രാഷ്‌ട്രീയ ക്കാരന്‍ അപമാനിച്ചതില്‍ മഠത്തിലെ സ്വാമിമാരും ബ്രഹ്മചാരികളും വലിയ ദുഖത്തിലാണ്. “- രാമകൃഷ്ണ മിഷന്‍ ജനറല്‍ സെക്രട്ടറി സ്വാമി സുവിരാനന്ദ പറഞ്ഞു.  നൂറുകണക്കിനാളുകള്‍ ഇതില്‍ രോഷം പ്രകടിപ്പിച്ച് ഇമെയില്‍ അയക്കുകയും ഫോണില്‍ വിളിക്കുകയും ചെയ്യുന്നുണ്ടെന്നും സ്വാമി സുവീരാനന്ദ പറഞ്ഞു. ഇതോടെ തൃണമൂല്‍ നേതാക്കള്‍ നിര്‍മ്മല്‍ മാജിയുടെ പ്രസ്താവനയെ തള്ളിപ്പറഞ്ഞിരിക്കുകയാണ്. ഇത് മമതയെ അസുഖകരമായ രീതിയില്‍ പുകഴ്‌ത്താന്‍ നടത്തിയ പാഴ് ശ്രമമാണെന്ന് തൃണമൂല്‍ വക്താവ് കുനാല്‍ ഘോഷ് പറഞ്ഞു. 

ഈയിടെ ചില ജനവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പരാതി ലഭിച്ചതിനെതുടര്‍ന്ന് മമത ബാനര്‍ജിയുടെ അപ്രീതിയ്‌ക്ക് പാത്രമായി കഴിയുകയായിരുന്നു നിര്‍മ്മല്‍ മാജി. മുഖസ്തുതി വഴി മമതയെ പ്രീതിപ്പെടുത്താനുള്ള എംഎല്‍എയുടെ ശ്രമമാണ് ഈ ശാരദാദേവി പുനര്‍ജന്മകഥയെന്നും പറയപ്പെടുന്നു.  

മമത ബാനര്‍ജി ഫ്ളോറന്‍സ് നൈറ്റിംഗേലും സിസ്റ്റര്‍ നിവേദിതയും ദേവി ദുര്‍ഗ്ഗയും ആണെന്നും ഇതേ വീഡിയോയില്‍ നിര്‍മ്മല്‍ മാജി പറഞ്ഞിട്ടുണ്ട്. ഈ വീഡിയോ ഇപ്പോള്‍ വൈറലാണ്.  

Tags: തൃണമൂല്‍ കോണ്‍ഗ്രസ്മമതാ ബാനര്‍ജിടിഎംസിശ്രീരാമകൃഷ്ണ മിഷന്‍ശ്രീരാമകൃഷ്ണദേവന്‍ശാരദാദേവിതൃണമൂല്‍ എംഎല്‍എ നിര്‍മ്മല്‍ മാജി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കല്പതരു ദിനം

India

ഇത് ജഗദീപ് ധന്‍കറാണ്….ഇനി കുത്തഴിഞ്ഞ പെരുമാറ്റം സഭയില്‍ നടക്കില്ല…. തൃണമൂല്‍ നേതാവ് ഡെറിക് ഒബ്രിയാനെ ഞെട്ടിച്ച് സ്പീക്കര്‍ ജഗദീപ് ധന്‍കര്‍

India

രോഹിംഗ്യകള്‍ ..നാളെ ഇന്ത്യയെ തകര്‍ക്കാന്‍ പോകുന്ന ടൈംബോംബുകള്‍

India

ത്രിപുരയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് തകര്‍ന്നു ;പ്രമുഖ തൃണമൂല്‍ നേതാക്കളെല്ലാം രാജിവെച്ചു

India

ബംഗാളില്‍ രാമനവമിയ്‌ക്ക് ഹിന്ദുക്കള്‍ക്ക് നേര്‍ക്കുണ്ടായ അക്രമം എന്‍ഐഎ അന്വേഷിക്കുന്നതിനെ എതിര്‍ത്ത് മമത സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

പുതിയ വാര്‍ത്തകള്‍

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.