Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൃഷിചെയ്യാന്‍ പറ്റാത്ത സ്ഥിതി; ജനങ്ങള്‍ കടുത്ത നിരാശയില്‍; ചിറ്റൂരിനെ ശ്വാസം മുട്ടിച്ച് കെഎംഎംഎല്‍; കമ്പനി വിതച്ച ദുരിതം പേറി നാട്ടുകാര്‍

അയണ്‍ ഓക്‌സൈഡ് നിറഞ്ഞ സ്ഥലം കമ്പനി ഏറ്റെടുക്കണമെന്ന് കാണിച്ച് ജനപ്രതിനിധികളടക്കം സര്‍ക്കാരിനെ സമീപിച്ചു. തുടര്‍ച്ചയായ പ്രക്ഷോഭങ്ങള്‍ക്കും നിവേദനങ്ങള്‍ക്കും ഒടുവില്‍ യുഡിഎഫ് സര്‍ക്കാര്‍ ചിറ്റൂര്‍ പ്രദേശത്തെ 73 ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കുന്നതിന് 2014 മാര്‍ച്ച് മാസത്തില്‍ ഉത്തരവായി. നഷ്ടപരിഹാരത്തുക നല്‍കുന്നതിന് ബജറ്റില്‍ 125 കോടി രൂപയും വകയിരുത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2022, 04:47 pm IST
in Kerala
കമ്പനി ആസിഡ് കലര്‍ന്ന മലിനജലം പുറത്തേക്കൊഴുക്കുന്നു

കമ്പനി ആസിഡ് കലര്‍ന്ന മലിനജലം പുറത്തേക്കൊഴുക്കുന്നു

കൊല്ലം: വേനല്‍കാലത്ത് ഓക്‌സൈഡ് കലര്‍ന്ന മണ്ണിലെ പൊടിപടലങ്ങള്‍ ശ്വസിക്കണം, മഴക്കാലത്ത് ചുവന്ന നിറമാര്‍ന്ന വെള്ളത്തില്‍ ഇറങ്ങേണ്ട അവസ്ഥ. ചിറ്റൂര്‍ പ്രദേശത്തെ ജനങ്ങള്‍ ഇന്നും കഷ്ടപ്പാടിലാണ്. കൃഷിചെയ്യാന്‍ പറ്റാത്ത സ്ഥിതി. തെങ്ങുകളെല്ലാം കരിഞ്ഞുണങ്ങി, ഒരു മോചനത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുന്ന ജനങ്ങള്‍. കെഎംഎല്‍എല്‍ വിതച്ച ദുരിതം പേറുന്ന ചിറ്റൂര്‍പ്രദേശത്തെ ജനങ്ങള്‍ ഇപ്പോള്‍ കടുത്ത നിരാശയിലും അമര്‍ഷത്തിലുമാണ്. കമ്പനിയുടെ നിഷേധാത്മകനിലപാട് ഒരുവശത്ത്, എല്ലാമറിയുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ കടുത്ത അവഗണന മറുവശത്ത്.

അയണ്‍ ഓക്‌സൈഡ് നിറഞ്ഞ സ്ഥലം കമ്പനി ഏറ്റെടുക്കണമെന്ന് കാണിച്ച് ജനപ്രതിനിധികളടക്കം സര്‍ക്കാരിനെ സമീപിച്ചു. തുടര്‍ച്ചയായ പ്രക്ഷോഭങ്ങള്‍ക്കും നിവേദനങ്ങള്‍ക്കും ഒടുവില്‍ യുഡിഎഫ് സര്‍ക്കാര്‍ ചിറ്റൂര്‍ പ്രദേശത്തെ 73 ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കുന്നതിന് 2014 മാര്‍ച്ച് മാസത്തില്‍ ഉത്തരവായി. നഷ്ടപരിഹാരത്തുക നല്‍കുന്നതിന് ബജറ്റില്‍ 125 കോടി രൂപയും വകയിരുത്തി. തുടര്‍ന്നുവന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫ് തോല്‍ക്കുകയും എല്‍ഡിഎഫ് അധികാരത്തില്‍വരികയും ചെയ്തു. എന്നാല്‍ ഇതിനുശേഷം സ്ഥലം ഏറ്റെടുക്കല്‍ നടപടി അവതാളത്തിലായി.

വീണ്ടും ജനങ്ങള്‍ പ്രക്ഷോഭത്തിലേക്ക് നീങ്ങിയപ്പോള്‍ ചിറ്റൂര്‍ പ്രദേശത്തെ 180 ഏക്കര്‍ സ്ഥലം ഏറ്റെടുക്കുന്നതിന് 2017 ഒക്ടോബര്‍ മാസത്തില്‍ ഭരണാനുമതി നല്‍കി. സ്ഥലം ഏറ്റെടുക്കുന്നതിന് കിന്‍ഫ്ര എന്ന സര്‍ക്കാര്‍ സ്ഥാപനത്തെ ചുമതലപ്പെടുത്തി ഉത്തരവിറക്കി. സ്ഥലത്തെ ഏകദെശം 750 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതിന് ഏറ്റെടുക്കുന്ന ഭൂമിയുടെ നഷ്ടപരിഹാര തുക നല്‍കാനുമായി 1300 കോടി രൂപ ആവശ്യമായി വരുമെന്നു കണ്ടെത്തി.

കിന്‍ഫ്ര സര്‍ക്കാരിന് റിപ്പോര്‍ട്ടു നല്‍കി. എന്നാല്‍ സ്ഥലത്തിന്റെ വില കൂടുതലാണെന്നും അത്രയും തുക ഒന്നായി എടുക്കാന്‍ കഴിയുന്നില്ലെന്നും കാണിച്ചു 2019ല്‍ ഭൂമി ഏറ്റെടുക്കല്‍ നടപടി റദ്ദുചെയ്തു. തുടര്‍ന്ന് ഒന്നാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ വ്യവസായ വകുപ്പു മന്ത്രിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഏറ്റവും മലീനികരിക്കപ്പെട്ട ചിറ്റൂര്‍ പ്രദേശത്തെ 30 ഏക്കര്‍ സ്ഥലം ഒന്നാംഘട്ടമെന്ന നിലയില്‍ ഏറ്റെടുക്കാനായിരുന്നു തീരുമാനം. സ്ഥലവില നിശ്ചയിക്കാന്‍ ജില്ലാകളക്ടറെ ചുമതലപ്പെടുത്തുകയും ജില്ലാ കളക്ടര്‍ വില നിശ്ചയിച്ചു നല്‍കുകയും ചെയ്തു. എന്നാല്‍ തുടര്‍നടപടികള്‍ ഉണ്ടായില്ല. ഇപ്പോഴും ചിറ്റൂര്‍ പ്രദേശത്തെ ജനങ്ങളെ സര്‍ക്കാര്‍ കബളിപ്പിക്കുകയാണെന്ന് ആക്ഷേപം ശക്തമാണ്.

Tags: healthചിറ്റൂര്‍KMML
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

വ്യാഴം അനിഷ്ടസ്ഥാനത്ത് നിന്നുമാറി ശുഭസ്ഥാനമായ ഏഴാം ഭാവത്തിലേക്ക് കടക്കുമ്പോള്‍ മകരം രാശിയിലെ ഈ മൂന്ന് നാളുകാര്‍ക്ക് ഭാഗ്യം വരും

Lifestyle

കിടക്കുന്നതിന് മുമ്പ് മുഖത്ത് ബദാം ഓയിൽ പുരട്ടിയാൽ എന്ത് സംഭവിക്കും? അതിന്റെ ഗുണങ്ങളെക്കുറിച്ചും അത് എങ്ങനെ ഉപയോഗിക്കാമെന്നും നോക്കാം

Health

ഉറക്കമില്ലായ്‌മ ഒരു പ്രശ്‌നമാണോ? ഇതൊക്കെ ശ്രദ്ധിച്ചാല്‍ ഉറക്കക്കുറവിൽ നിന്ന് മോചനം നേടാം

Lifestyle

ഏത് വ്യായാമമാണ് ഏറ്റവും കൂടുതൽ കലോറി കത്തിക്കുന്നത് ? നിങ്ങളുടെ വ്യായാമ ദിനചര്യയിൽ ഇത് എങ്ങനെ ഉൾപ്പെടുത്താമെന്ന് നോക്കാം

Health

പ്രമേഹവും കൊളസ്ട്രോളും നിയന്ത്രിക്കാൻ ദിവസവും സവാള കഴിക്കാം

പുതിയ വാര്‍ത്തകള്‍

വി.ജോയി സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി തുടരും

ടിനി ടോമിനെതിരെ കേസ് എടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് അന്‍സിബ

സ്വന്തം പരാജയങ്ങള്‍ മറച്ചുവെക്കാനുള്ള ശ്രമം: പാക് നടപടിയെ ശക്തമായി അപലപിച്ച് ഇന്ത്യ

ഏത് സമയത്തും തിരിച്ചടിക്കാം ; ഇന്ത്യ സദാ സജ്ജമാക്കിയിരിക്കുന്നത് 12 ആണവായുധങ്ങൾ ; SIPRI റിപ്പോർട്ട്

കര്‍ണാടകയില്‍ ആണ്‍കുട്ടികള്‍ക്ക് സൗജന്യ യാത്രാപദ്ധതി : പ്രതിവര്‍ഷം 1700 കോടി സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്ന് വിലയിരുത്തല്‍

കൊച്ചി തീരത്ത് മുങ്ങിയ ലൈബീരിയന്‍ ചരക്ക് കപ്പലിലെ മൂന്ന് വിദേശ ജീവനക്കാര്‍ക്ക് മടങ്ങാന്‍ അനുമതി

കോണ്‍ഗ്രസിന് തിരിച്ചടി, കേസ് മറച്ചുവെച്ചതിന് മീനാക്ഷി നടരാജന്റെ നാമനിര്‍ദേശപത്രിക തള്ളി; ബിജെപിയുടെ മഹേഷ് കെവത്ത് രാജ്യസഭയിലേക്ക്

ന്യായമായ കാരണമില്ലാതെ അധിക തടങ്കല്‍ : മജിസ്ട്രേറ്റും പോലീസും നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

ചന്തു സലിംകുമാര്‍ റീല്‍സെടുക്കുന്നവര്‍ക്കെതിരെ പൊട്ടിത്തെറിക്കുന്നു (ഇടത്ത്)

ശ്രീനിവാസന്‍, സലിംകുമാര്‍….സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കുന്ന റീല്‍സുകാര്‍ക്ക് കേരള പൊലീസിന്റെ മുന്നറിയിപ്പ്; മൂന്ന് വര്‍ഷം തടവ് നല്‍കാവുന്ന കുറ്റം

തടവുപുള്ളികളുടെ എണ്ണം കൂടുന്നു:ഒരു സെന്‍ട്രല്‍ ജയില്‍ കൂടി ആവശ്യമാണെന്ന് മന്ത്രി രമേശ് ചെന്നിത്തല,ജയിലുകള്‍ ആധുനികവല്‍ക്കരണത്തിന്റെ പാതയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.