Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൃഷിചെയ്യാന്‍ പറ്റാത്ത സ്ഥിതി; ജനങ്ങള്‍ കടുത്ത നിരാശയില്‍; ചിറ്റൂരിനെ ശ്വാസം മുട്ടിച്ച് കെഎംഎംഎല്‍; കമ്പനി വിതച്ച ദുരിതം പേറി നാട്ടുകാര്‍

അയണ്‍ ഓക്‌സൈഡ് നിറഞ്ഞ സ്ഥലം കമ്പനി ഏറ്റെടുക്കണമെന്ന് കാണിച്ച് ജനപ്രതിനിധികളടക്കം സര്‍ക്കാരിനെ സമീപിച്ചു. തുടര്‍ച്ചയായ പ്രക്ഷോഭങ്ങള്‍ക്കും നിവേദനങ്ങള്‍ക്കും ഒടുവില്‍ യുഡിഎഫ് സര്‍ക്കാര്‍ ചിറ്റൂര്‍ പ്രദേശത്തെ 73 ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കുന്നതിന് 2014 മാര്‍ച്ച് മാസത്തില്‍ ഉത്തരവായി. നഷ്ടപരിഹാരത്തുക നല്‍കുന്നതിന് ബജറ്റില്‍ 125 കോടി രൂപയും വകയിരുത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2022, 04:47 pm IST
in Kerala
കമ്പനി ആസിഡ് കലര്‍ന്ന മലിനജലം പുറത്തേക്കൊഴുക്കുന്നു

കമ്പനി ആസിഡ് കലര്‍ന്ന മലിനജലം പുറത്തേക്കൊഴുക്കുന്നു

കൊല്ലം: വേനല്‍കാലത്ത് ഓക്‌സൈഡ് കലര്‍ന്ന മണ്ണിലെ പൊടിപടലങ്ങള്‍ ശ്വസിക്കണം, മഴക്കാലത്ത് ചുവന്ന നിറമാര്‍ന്ന വെള്ളത്തില്‍ ഇറങ്ങേണ്ട അവസ്ഥ. ചിറ്റൂര്‍ പ്രദേശത്തെ ജനങ്ങള്‍ ഇന്നും കഷ്ടപ്പാടിലാണ്. കൃഷിചെയ്യാന്‍ പറ്റാത്ത സ്ഥിതി. തെങ്ങുകളെല്ലാം കരിഞ്ഞുണങ്ങി, ഒരു മോചനത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുന്ന ജനങ്ങള്‍. കെഎംഎല്‍എല്‍ വിതച്ച ദുരിതം പേറുന്ന ചിറ്റൂര്‍പ്രദേശത്തെ ജനങ്ങള്‍ ഇപ്പോള്‍ കടുത്ത നിരാശയിലും അമര്‍ഷത്തിലുമാണ്. കമ്പനിയുടെ നിഷേധാത്മകനിലപാട് ഒരുവശത്ത്, എല്ലാമറിയുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ കടുത്ത അവഗണന മറുവശത്ത്.

അയണ്‍ ഓക്‌സൈഡ് നിറഞ്ഞ സ്ഥലം കമ്പനി ഏറ്റെടുക്കണമെന്ന് കാണിച്ച് ജനപ്രതിനിധികളടക്കം സര്‍ക്കാരിനെ സമീപിച്ചു. തുടര്‍ച്ചയായ പ്രക്ഷോഭങ്ങള്‍ക്കും നിവേദനങ്ങള്‍ക്കും ഒടുവില്‍ യുഡിഎഫ് സര്‍ക്കാര്‍ ചിറ്റൂര്‍ പ്രദേശത്തെ 73 ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കുന്നതിന് 2014 മാര്‍ച്ച് മാസത്തില്‍ ഉത്തരവായി. നഷ്ടപരിഹാരത്തുക നല്‍കുന്നതിന് ബജറ്റില്‍ 125 കോടി രൂപയും വകയിരുത്തി. തുടര്‍ന്നുവന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫ് തോല്‍ക്കുകയും എല്‍ഡിഎഫ് അധികാരത്തില്‍വരികയും ചെയ്തു. എന്നാല്‍ ഇതിനുശേഷം സ്ഥലം ഏറ്റെടുക്കല്‍ നടപടി അവതാളത്തിലായി.

വീണ്ടും ജനങ്ങള്‍ പ്രക്ഷോഭത്തിലേക്ക് നീങ്ങിയപ്പോള്‍ ചിറ്റൂര്‍ പ്രദേശത്തെ 180 ഏക്കര്‍ സ്ഥലം ഏറ്റെടുക്കുന്നതിന് 2017 ഒക്ടോബര്‍ മാസത്തില്‍ ഭരണാനുമതി നല്‍കി. സ്ഥലം ഏറ്റെടുക്കുന്നതിന് കിന്‍ഫ്ര എന്ന സര്‍ക്കാര്‍ സ്ഥാപനത്തെ ചുമതലപ്പെടുത്തി ഉത്തരവിറക്കി. സ്ഥലത്തെ ഏകദെശം 750 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതിന് ഏറ്റെടുക്കുന്ന ഭൂമിയുടെ നഷ്ടപരിഹാര തുക നല്‍കാനുമായി 1300 കോടി രൂപ ആവശ്യമായി വരുമെന്നു കണ്ടെത്തി.

കിന്‍ഫ്ര സര്‍ക്കാരിന് റിപ്പോര്‍ട്ടു നല്‍കി. എന്നാല്‍ സ്ഥലത്തിന്റെ വില കൂടുതലാണെന്നും അത്രയും തുക ഒന്നായി എടുക്കാന്‍ കഴിയുന്നില്ലെന്നും കാണിച്ചു 2019ല്‍ ഭൂമി ഏറ്റെടുക്കല്‍ നടപടി റദ്ദുചെയ്തു. തുടര്‍ന്ന് ഒന്നാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ വ്യവസായ വകുപ്പു മന്ത്രിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഏറ്റവും മലീനികരിക്കപ്പെട്ട ചിറ്റൂര്‍ പ്രദേശത്തെ 30 ഏക്കര്‍ സ്ഥലം ഒന്നാംഘട്ടമെന്ന നിലയില്‍ ഏറ്റെടുക്കാനായിരുന്നു തീരുമാനം. സ്ഥലവില നിശ്ചയിക്കാന്‍ ജില്ലാകളക്ടറെ ചുമതലപ്പെടുത്തുകയും ജില്ലാ കളക്ടര്‍ വില നിശ്ചയിച്ചു നല്‍കുകയും ചെയ്തു. എന്നാല്‍ തുടര്‍നടപടികള്‍ ഉണ്ടായില്ല. ഇപ്പോഴും ചിറ്റൂര്‍ പ്രദേശത്തെ ജനങ്ങളെ സര്‍ക്കാര്‍ കബളിപ്പിക്കുകയാണെന്ന് ആക്ഷേപം ശക്തമാണ്.

Tags: healthചിറ്റൂര്‍KMML
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സൂര്യപ്രകാശം പൂർണമായി ഒഴിവാക്കരുത്; എല്ലാ സൺസ്ക്രീനുകളും സുരക്ഷിതമല്ല

Food

കുട്ടികൾക്ക് നെയ്യ് കൊടുക്കേണ്ടത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട് ? ഡോക്ടർമാർ അതിന്റെ ആരോഗ്യ ഗുണങ്ങൾ വിശദീകരിക്കുന്നു

Food

ഒരു ദിവസം മൂന്ന് മുട്ട കഴിച്ചാൽ എന്ത് സംഭവിക്കും ? ഗുണമോ അതോ ദോഷമോ ? അറിയാം ചില ഭക്ഷണ രഹസ്യങ്ങൾ

Health

അറിയാമോ…. മുരിങ്ങയിലയുടെ ഗുണങ്ങളെക്കുറിച്ച്

Health

ഉറക്കം കുറഞ്ഞാൽ കൊളസ്ട്രോൾ കൂടും: ഒളിഞ്ഞിരിക്കുന്ന അപകടസാധ്യത തിരിച്ചറിയാം

പുതിയ വാര്‍ത്തകള്‍

പഠിച്ച 17 വിദ്യാർത്ഥികൾ ഭീകരരായി , കൊല്ലപ്പെട്ടു : ദാറുൽ ഉലൂം മദ്രസയ്‌ക്ക് വിലക്കേർപ്പെടുത്തിയതിൽ പ്രതിഷേധം ; കശ്മീരിൽ കലാപമുണ്ടാക്കാൻ ശ്രമം

എണ്ണവില കൂടുമോ കുറയുമോ? ഒപ്പെക്കിൽനിന്നുള്ള യുഎഇ പിൻമാറ്റം പ്രഹരമാകുന്നത് ഇറാനും അമേരിക്കയ്‌ക്കും; നേട്ടം ഭാരതത്തിന്

കശ്മീരിൽ ആർട്ടിക്കിൾ 370 പുനസ്ഥാപിക്കും ; പോരാട്ടത്തിൽ നിന്ന് പിന്മാറില്ലെന്ന് ഫാറൂഖ് അബ്ദുള്ള

വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷൻ മാർച്ച്; ഡെപ‍്യൂട്ടി മേയർ ആശാനാഥിനും ബിജെപി കൗൺസിലർമാർക്കും നോട്ടീസ്

ക്രിസ്തുമത പ്രചാരണം: മൂന്ന് യുഎസ് പൗരന്മാർക്ക് ഇന്ത്യ വിടാൻ നോട്ടീസ് നൽകി പൂനെ പോലീസ്

ഭർത്താവിന്റെ കുടുംബത്തിലെ ശാപം ഒടുവിൽ ആലിയക്കും!പ്രസവ ശേഷം താരറാണിക്ക് സംഭവിക്കുന്നത്!

മംഗളാ ദേവി വിവാദങ്ങളുടെ കാണാപ്പുറങ്ങള്‍; അവകാശവാദത്തില്‍ ഉറച്ച് തമിഴ്നാട്, പുനരുദ്ധാരണം ആവശ്യപ്പെട്ട് കണ്ണകി ട്രസ്റ്റ് രംഗത്ത്

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ലെന്ന് ആവര്‍ത്തിച്ച് മന്ത്രി; കറൻ്റ് പോകുന്നത് ലോഡ് കൂടുമ്പോളെന്ന് കെ കൃഷ്ണൻകുട്ടി

വിശ്വാസികളാണോ ശബരിമല കയറിയത്; ബിന്ദു അമ്മിണിയും കനക ദുർഗയും വിശ്വാസികളാണോ: ജസ്റ്റിസ് നാഗരത്ന

സ്വര്‍ണ്ണവിലയില്‍ അപ്രതീക്ഷിത മാറ്റം; ഇന്നത്തെ നിരക്ക് അറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.