Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘വിശ്രമമില്ലാത്ത ജോലി, ക്രൂര മര്‍ദ്ദനം, പട്ടിണി’: നേരിട്ട ക്രൂരതകള്‍ വിവരിച്ച് മനുഷ്യക്കടത്ത് ഇര

ഇനി ഒരാള്‍ക്കും ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകരുത്. പലരും പലകാര്യങ്ങളും മിണ്ടാതിരിക്കുകയാണ്, പേടി കൊണ്ട്. എങ്ങനെയെങ്കിലും പുറത്ത് ഇറങ്ങി പോരാം എന്നുവച്ചാല്‍ കള്ളക്കേസില്‍പ്പെടുത്തുമെന്നും, നിന്നെ ജന്മനാട് കാണിക്കില്ലന്നും ഏജന്റ് അലി പറഞ്ഞത് യുവതി ഓര്‍ക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2022, 08:42 am IST
in Kerala

ചങ്ങനാശ്ശേരി:  ജീവിക്കാന്‍ നിവൃത്തിയില്ലാതെ വന്നപ്പോള്‍ ഒരു കൂട്ടുകാരി പറഞ്ഞതനുസരിച്ച് പോയതാണ്, അവിടെയെത്തിയപ്പോള്‍ എല്ലാം മാറി. വിശ്രമമില്ലാത്ത  ജോലി, ക്രൂര മര്‍ദ്ദനം, പട്ടിണി. ജീവന്‍ തിരിച്ചു കിട്ടയതുതന്നെ ഭാഗ്യമായി കരുതുന്നു. മനുഷ്യക്കടത്തില്‍ ഇരയായി രക്ഷപ്പെട്ടെത്തിയ ഇത്തിത്താനം സ്വദേശിയായ യുവതിക്ക് അവിടെ ഉണ്ടായ ദുരനുഭവമാണിത്.  

ഓന്നേകാല്‍ ലക്ഷം രൂപ മുടക്കി ജനുവരിയിലാണ് ദുബായ് വഴി കുവൈറ്റിലേക്ക് പോയത്. അലി എന്ന ഒരു ഏജന്റ് മുഖാന്തിരമാണ് പോയത്. അവിടെ തയ്യല്‍ ജോലിയാണ് പറഞ്ഞിരുന്നത്. പക്ഷെ, എല്ലാ ജോലികളും ചെയ്യേണ്ടിവന്നു. ചെയ്ത ജോലികള്‍ വീണ്ടും വീണ്ടും ചെയ്യിക്കും. ഇല്ലങ്കില്‍ ക്രൂരമായി മര്‍ദിക്കും, പട്ടിണിക്കുമിടും, യുവതി കരഞ്ഞുകൊണ്ട് പറയുന്നു.  

ഇനി ഒരാള്‍ക്കും ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകരുത്. പലരും പലകാര്യങ്ങളും മിണ്ടാതിരിക്കുകയാണ്, പേടി കൊണ്ട്. എങ്ങനെയെങ്കിലും പുറത്ത് ഇറങ്ങി പോരാം എന്നുവച്ചാല്‍ കള്ളക്കേസില്‍പ്പെടുത്തുമെന്നും, നിന്നെ ജന്മനാട് കാണിക്കില്ലന്നും ഏജന്റ് അലി പറഞ്ഞത് യുവതി ഓര്‍ക്കുന്നു. ഭാര്യയും ഭര്‍ത്താവും എട്ട് കൊച്ചു കുട്ടികളും അടങ്ങുന്ന കുടുംബത്തിലാണ് ഈ യുവതി കുവൈറ്റില്‍ ചെന്നുപെട്ടത്. സ്ത്രീകള്‍ക്കാണ് അവിടെ അധികാരം. രാത്രിയും പകലും ഒരു പോലെ ജോലിചെയ്യണം. കിടക്കാന്‍ സ്ഥലം തരില്ല. ഇടുങ്ങിയ സ്ഥലത്തു മാത്രം ഒന്നിരിക്കാം. പീഡനങ്ങളില്‍ പൊറുതിമുട്ടി നാട്ടിലേക്ക് വരാന്‍ നിര്‍ബന്ധം പിടിച്ചപ്പോള്‍ അതിനുവേണ്ടി 18,000 രൂപ അങ്ങോട്ട് കൊടുക്കേണ്ടി വന്നു. എപ്രില്‍ മാസത്തിലാണ് നാട്ടിലെത്തിയത്. ജീവനോടെ സ്വന്തം മണ്ണില്‍ തിരിച്ചത്താന്‍ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് യുവതിയും  കുടുംബവും.

മനുഷ്യക്കടത്തിന് ഇരയായവര്‍ക്ക് നീതി ലഭിക്കണം

മനുഷ്യക്കടത്തില്‍ ഇരയായവര്‍ക്ക് നീതി ലഭ്യമാക്കണമെന്ന് ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു. കുവൈറ്റില്‍ നിന്ന് രക്ഷപ്പെട്ട് എത്തിയ ഇത്തിത്താനം  സ്വദേശിനിയെ സംസ്ഥാന ജനറല്‍ സെക്രട്ടറി ബിന്ദു മോഹന്റെ നേതൃത്വത്തിലുള്ള ഹിന്ദു ഐക്യവേദി സംഘം സന്ദര്‍ശിച്ചു.  

കേരളത്തിലെമ്പാടും ഇത്തരം സംഭവങ്ങള്‍ അരങ്ങേറുകയാണ്. മനുഷ്യക്കടത്തിലൂടെ തീവ്രവാദ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ഉത്തരവാദിത്വമില്ലാത്ത ഏജന്‍സികള്‍ക്കെതിരെ നിയമ നടപടികളുണ്ടാകണം. സ്‌പോണ്‍സര്‍മാരെ സംബന്ധിച്ചുള്ള കൃത്യമായ വിവരം ഏജന്‍സികള്‍ക്ക് ഇല്ലാത്തതാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണം. സംസ്ഥാന സര്‍ക്കാര്‍ ഇത്തരം കാര്യങ്ങള്‍ക്ക് കൂട്ടു നില്‍ക്കുകയാണെന്നും ഹിന്ദു ഐക്യവേദി നേതാക്കള്‍ കുറ്റപ്പെടുത്തി.

Tags: Humanമനുഷ്യക്കടത്ത്‌
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

അടൂര്‍ മനുഷ്യനല്ലെന്ന് അധിക്‌ഷേപിച്ച് മന്ത്രി ബിന്ദു, പരാമര്‍ശം വളച്ചൊടിച്ചു വിവാദമാക്കിയെന്ന് മന്ത്രി വാസവന്‍

Kerala

ബോണക്കാട് വനത്തില്‍ മനുഷ്യന്റെ ശരീരഭാഗങ്ങള്‍

Kerala

മനുഷ്യ-വന്യജീവി സംഘര്‍ഷം: പ്രതിരോധ ലഘൂകരണ പ്രവര്‍ത്തനങ്ങളടങ്ങിയ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നു

Kerala

മുണ്ടക്കൈയില്‍ റഡാര്‍ സിഗ്നല്‍ ലഭിച്ച സ്ഥലത്ത് രാത്രിയും ദൗത്യം തുടരും

World

സ്റ്റാര്‍ ലൈനര്‍ വിക്ഷേപണം ജൂണ്‍ ഒന്നിന്; ബഹിരാകാശത്തേക്ക് മനുഷ്യനെയും വഹിച്ചുള്ള ആദ്യ വിക്ഷേപണം

പുതിയ വാര്‍ത്തകള്‍

ടെസ്റ്റ് റാങ്കിങ്: ഒന്നാമന്‍ ബുംറ തന്നെ

ആഞ്ചെലോട്ടി ഒഴിവാക്കിയ ഒന്നാന്തരം ബ്രസീലിയന്‍മാര്‍

തായിലാന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍: സിന്ധു, ലക്ഷ്യ, ശ്രീകാന്ത് പ്രീക്വാര്‍ട്ടറില്‍

ഐപിഎല്‍: മാറിമറിയുന്ന ആവേശക്കാഴ്‌ച്ച

ബെംഗളൂരുവില്‍ നടന്ന മെക്കോ മെറിറ്റസ് കപ്പ് ഒന്നാം റൗണ്ടിന് ശേഷം ട്രോഫികളുമായി റായോ റേസിങിന്റെ അഥര്‍വ, കിയാന്‍ ഷാ, ആരവ് എന്നിവര്‍

മെക്കോ മെറിറ്റസ് കപ്പ്: റയോ റേസിങിന് ഇരട്ട നേട്ടം

2026 ഫിബ അണ്ടര്‍-18 ഏഷ്യാ കപ്പ് അഹമ്മദാബാദില്‍; ഭാരതം വേദിയാകുന്നത് മൂന്നാം തവണ

വിജയിന്‍റെ ചെറുപ്പത്തിലെ ബാപ്റ്റിസം ചടങ്ങ് പള്ളിയില്‍ നടക്കുന്നു (ഇടത്ത്) ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിനും ഭാര്യ ലീമാ മാര്‍ട്ടിനും (വലത്ത്)

വിജയ് തന്റെ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിന് കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ 3000 കോടി ചെലവഴിച്ചുവെന്ന് ആരോപണം, ഈ പണം എവിടെ നിന്ന്?

‘ അന്ന് ഒരാൾ പോലും എന്നെ ഒന്ന് നോക്കാൻ പോലും കൂട്ടാക്കിയില്ല , ശ്രീ ശ്രീ രവിശങ്കറാണ് എന്റെ അഹങ്കാരം തീർത്തത് ‘ ; രജനികാന്ത്

മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍ (ഇടത്ത്) ഹരിഹരന്‍റെ സര്‍ഗ്ഗം എന്ന സിനിമയില്‍ കുട്ടന്‍തമ്പുരാന്‍ എന്ന കഥാപാത്രമായി മനോജ് കെ ജയനും തങ്കമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രംഭയും (വലത്ത്)

‘സര്‍ഗം’ എന്ന സിനിമയ്‌ക്ക് ശേഷം 33 വർഷങ്ങൾ കടന്നുപോയി, വീണ്ടും മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍

തെരഞ്ഞെടുപ്പ് വിജയത്തിനായി വരാഹിദേവിയെ വച്ച പൂജാമുറി ; പൂജാമുറിയിലെ ഭണ്ഡാരത്തിൽ പണമിടാതെ പുറത്തിറങ്ങാത്ത സ്റ്റാലിനും , ഉദയനിധിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.