Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലോക കേരള സഭ: യുസഫലി പറഞ്ഞു ‘തുടക്കം വാജ്‌പേയ്’; പിതൃത്വം പിണറായിക്ക്‌ നല്‍കാനുള്ള നീക്കം പൊളിച്ചു

ഗള്‍ഫ് ഭരണധികാരികളെ മുഖ്യമന്ത്രി പിണറായി വിജയനെ പരിചയപ്പെടുത്തിയതിനേയും യൂസഫലി ന്യായീകരിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2022, 08:42 am IST
in Kerala

തിരുവനന്തപുരം: ലോക കേരളസഭയുടെ ഉദ്ഘാടന സമ്മേളനത്തില്‍  മുഖ്യമന്ത്രി പങ്കെടുത്തില്ലങ്കിലും അദ്ദേഹത്തെ വാനോളം പുകഴ്‌ത്താനാണ് പ്രസംഗിച്ചവരെല്ലാം ശ്രദ്ധിച്ചത്.  പ്രവാസികളുടെ ഇത്തരമൊരു കൂട്ടായ്്മ ലോകത്താദ്യമാണെന്നും പിണറായി വിജയന്റെ ഭാവനയില്‍ ഉദിച്ചതാണെന്നും പറഞ്ഞു ഫലിപ്പിക്കുയായിരുന്നു മന്ത്രിമാരും എംപിമാരും. വേറൊരു സംസ്ഥാനത്തിനും ഇത്തരമൊന്നു ചിന്തിക്കാന്‍ പോലും കഴിയില്ലന്നും വീമ്പിളക്കി. കേന്ദ്രം പ്രവാസികള്‍ക്ക് വോട്ട് ചെയ്യാന്‍ അവസരം കൊടുക്കുന്നതിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഇവിടെ അവരെ  സഭയുടെ ഭാഗമാക്കിയെന്ന തള്ളും ഉണ്ടായി.

ഇവര്‍ക്കൊക്കെയുള്ള മറുപടിയായിരുന്നു നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാന്‍ കൂടിയായ ഡോ. എം.എ. യൂസഫലിയുടെ പ്രസംഗം. വാജ്‌പേയി സര്‍ക്കാറിന്റെ കാലത്ത് തുടക്കം കുറിച്ച  പ്രവാസി ദിവസിന്റെ  മാതൃക പിന്തുടര്‍ന്നാണ് ലോക കേരളസഭ. രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന പ്രവാസി ദിവസ് സമ്മേളനം അടുത്ത വര്‍ഷം മധ്യപ്രദേശില്‍ നടക്കുന്നകാര്യവും യൂസഫലി സൂചിപ്പിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയത്തെ പ്രശംസിച്ച് അദ്ദേഹം അത് മുതലാക്കി കേരളത്തിലെ കുട്ടികള്‍ ഇവിടെ തന്നെ പഠിക്കാനുള്ള അവസരം സൃഷ്‌ട്രിക്കണമെന്നും ആവശ്യപ്പെട്ടു.

ഗള്‍ഫ് ഭരണധികാരികളെ മുഖ്യമന്ത്രി പിണറായി വിജയനെ പരിചയപ്പെടുത്തിയതിനേയും യൂസഫലി ന്യായീകരിച്ചു.  ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ ചെയ്തിരുന്ന കാര്യ തന്നെയാണ് പിണറായി മുഖ്യമന്ത്രി ആയപ്പോഴും ചെയ്തതെന്നും ഇക്കാര്യത്തില്‍ രാഷ്‌ട്രീയം ഇല്ലന്നും യുസഫലി പറഞ്ഞു.

പ്രതിപക്ഷം ബഹിഷ്‌ക്കരിച്ച ഉദ്ഘാടന ചടങ്ങുകള്‍ നിറം മങ്ങിയതായിരുന്നു. അധ്യക്ഷനാകേണ്ടിയിരുന്ന പിണറായി വിജയന്‍ എത്തിയില്ല.  പരിപാടി തുടങ്ങും മുന്‍പേ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് നിലവിളക്ക് കൊളുത്തി..  ഉദ്ഘാടകന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ഉദ്ഘാടനം ചെയ്ത ശേഷം പ്രസംഗിക്കാനാണ് അവതാരിക ക്ഷണിച്ചത്.  ഗവര്‍ണര്‍ വിളക്കിനടുത്തേക്ക് നീങ്ങിയപ്പോളാണ് ദീപം തെളിച്ചിരിക്കുന്നത് കണ്ടത്. തുടര്‍ന്ന് പ്രസംഗത്തിനായി പോഡിയത്തിലേക്ക് പോകുകയും ഉദ്ഘാടനം ചെയ്തതായി പറയുക മാത്രമാണ് ചെയ്തത്. പ്രസംഗം കഴിഞ്ഞ ഉടന്‍ ഗവര്‍ണര്‍ വേദി വിടുകയും ചെയ്തു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പേര് പ്രാസംഗികരുടെ പട്ടികയില്‍ ഉണ്ടായിരുന്നെങ്കിലും എത്തിയില്ല. പ്രതിപക്ഷത്തു നിന്ന് ആരും തന്നെ സദസ്സിലും ഇല്ലായിരുന്നു.  ഇടതുമുന്നണിയുടെ ഒരു ഷോ എന്ന നിലയില്‍ ഉദ്ഘാടന പരിപാടി തരം താണു.  

Tags: Pinarayi VijayanA.B Vajpayeeവാജ്‌പേയിPravasiലോക കേരള സഭm a yousafali
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

പശ്ചിമേഷ്യൻ സംഘർഷം: യുദ്ധത്തിനിടയിൽ രണ്ട് ലക്ഷത്തിലധികം ഇന്ത്യക്കാർ നാട്ടിലേക്ക് മടങ്ങി , അഞ്ച് പേർ മരിച്ചു , ഒരാളെ കാണാതായി

Kerala

ചൂരല്‍മല: മുഖ്യമന്ത്രി പറഞ്ഞത് നുണ; ടൗണ്‍ഷിപ്പ് നിര്‍മാണം കേന്ദ്ര സഹായത്താല്‍

Entertainment

മുഖ്യമന്ത്രി പിണറായി വിജയൻ മമ്മൂട്ടിയോട് പരസ്യമായി മാപ്പ് പറഞ്ഞു, സിപിഎമ്മിനെക്കൊണ്ട് ഒരു ഗുണവുമുണ്ടായിട്ടില്ല,ഇനി ടാർജറ്റ് സുരേഷ് ഗോപി

Gulf

വിസ കാലാവധി അവസാനിച്ച പ്രവാസികൾക്ക് പുതിയ എൻട്രി പെർമിറ്റ് ഇല്ലാതെ മടങ്ങിയെത്താൻ യുഎഇയുടെ അനുമതി

Gulf

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള നഗരമെന്ന പദവി നിലനിർത്തി ദുബായ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.