Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

വായില്ല്യാംകുന്ന് ക്ഷേത്രഭൂമി: നികുതി അടയ്‌ക്കാന്‍ തടസമായി റവന്യൂ വകുപ്പ്, 2008ന് ശേഷം നികുതി അടച്ചിട്ടില്ല, ഫയലിൽ തീർപ്പാക്കാതെ ഭൂരേഖാ തഹസില്‍ദാർ

2008 വരെ ഭൂമിക്ക് നികുതി സ്വീകരിച്ചിരുന്നു. എന്നാല്‍ നികുതി അടക്കാന്‍ ക്ഷേത്രം അധികൃതര്‍ എത്തുമ്പോള്‍ 10 ഏക്കറിന് അടുത്ത് മാത്രമേ ഉള്ളൂ എന്നാണ് അധികൃതര്‍ പറയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2022, 11:12 am IST
in Palakkad
വായില്ല്യാംകുന്ന് ക്ഷേത്രഭൂമി സന്ദര്‍ശിച്ച മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.ആര്‍. മുരളി ഭാരവാഹികളുമായി സംസാരിക്കുന്നു

വായില്ല്യാംകുന്ന് ക്ഷേത്രഭൂമി സന്ദര്‍ശിച്ച മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.ആര്‍. മുരളി ഭാരവാഹികളുമായി സംസാരിക്കുന്നു

കടമ്പഴിപ്പുറം: വായില്ല്യാംകുന്ന് ദേവസ്വത്തിന് കീഴില്‍ ക്ഷേത്രത്തിന് കൈവശമുള്ള 13.29 ഏക്കര്‍ ഭൂമിയുടെ നികുതി അടയ്‌ക്കാന്‍ റവന്യൂ അധികൃതര്‍ തടസം നില്‍ക്കുന്നതായി ക്ഷേത്രം അധികൃതരുടെ പരാതി. 2008ന് ശേഷം നികുതി അടക്കാന്‍ സാധിക്കാത്തതിനാല്‍ ഈ ഭൂമി ഉപയോഗപ്പെടുത്താന്‍ ക്ഷേത്രത്തിന് സാധിക്കുന്നില്ല. നികുതിയടച്ച് ഉടമസ്ഥാവകാശം ലഭ്യമാക്കാന്‍ റവന്യൂ വകുപ്പ് അധികൃതര്‍ തടസം നില്‍ക്കുകയാണെന്നാണ് ക്ഷേത്രം ഭാരവാഹികള്‍ പറയുന്നത്.  

2008 വരെ ഭൂമിക്ക് നികുതി സ്വീകരിച്ചിരുന്നു. എന്നാല്‍ നികുതി അടക്കാന്‍ ക്ഷേത്രം അധികൃതര്‍ എത്തുമ്പോള്‍ 10 ഏക്കറിന് അടുത്ത് മാത്രമേ ഉള്ളൂ എന്നാണ് അധികൃതര്‍ പറയുന്നത്. ഇത് സംബന്ധിച്ച് 2019ല്‍ ക്ഷേത്രം ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യുകയും, അതേ തുടര്‍ന്ന് ഭൂമി അളന്ന് തിട്ടപ്പെടുത്തി നികുതി അടയ്‌ക്കാനുള്ള സൗകര്യം ഒരുക്കണമെന്ന് ഹൈക്കോടതി കളക്ടര്‍ക്ക് നിര്‍ദേശം നല്‍കുകയും കളക്ടര്‍ ഇത് ഒറ്റപ്പാലം ഭൂരേഖാ തഹസില്‍ദാര്‍ക്ക് കൈമാറുകയും ചെയ്തു. എന്നാല്‍ രണ്ടുവര്‍ഷമായി ഭൂരേഖാ തഹസില്‍ദാരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഫയലില്‍ തീര്‍പ്പ് കല്പിക്കാനോ കോടതിയുടെ ഉത്തരവും കളക്ടറുടെ നിര്‍ദ്ദേശവും നടപ്പിലാക്കാനോ തയാറാവാതെ നിരുത്തരവാദപരമായ സമീപനമാണ് റവന്യൂ വകുപ്പ് സ്വീകരിക്കുന്നതെന്നാണ് പരാതി.  

വായില്ല്യാംകുന്ന് ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയ മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.ആര്‍. മുരളിയുടെ ശ്രദ്ധയില്‍ ക്ഷേത്രം അധികൃതര്‍ ഇക്കാര്യം ബോധ്യപ്പെടുത്തി. ക്ഷേത്ര ഭൂമി എം.ആര്‍. മുരളി നേരിട്ടുകണ്ട് ബോധ്യപ്പെട്ടു. വരുമാനത്തിന് സഹായിക്കുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയുന്ന ക്ഷേത്ര ഭൂമിയുടെ ഉടമസ്ഥാവകാശത്തിന് റവന്യൂ വകുപ്പ് അധികൃതര്‍ തടസം നില്‍ക്കുകയാണെന്ന് എം.ആര്‍. മുരളിയും പറഞ്ഞു.  

നിലവില്‍ തര്‍ക്കങ്ങളോ പ്രശ്‌നങ്ങളോ ഇല്ലാത്തതിരുന്നിട്ടും നികുതി സ്വീകരിക്കാന്‍ റവന്യു അധികൃതര്‍ തയ്യാറാകാത്ത നടപടിക്കെതിരെ വകുപ്പ് മന്ത്രിക്കും, കളക്ടര്‍ക്കും പരാതി നല്‍കുമെന്നും എം.ആര്‍. മുരളി അറിയിച്ചു. വള്ളൂര്‍ രാമകൃഷ്ണന്‍, ക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളായ കുമാര ഗുപ്തന്‍, അജിത്ത് പ്രസാദ്, എം. സുബ്രഹ്മണ്യന്‍, പഞ്ചായത്ത് അംഗങ്ങളായ സവിത, സുരേഷ് ബാബു, ക്ഷേത്രം എക്‌സി.ഓഫീസര്‍ ശശികാന്ത്, ക്ഷേത്രം ജീവനക്കാര്‍ എന്നിവുരം ഒപ്പമുണ്ടായിരുന്നു.  

2007ല്‍ നടന്ന റീസര്‍വേക്ക് ശേഷം എന്‍ട്രിയിലും ബിടിആറിലും വന്ന അപാകതയാണെന്നും ഇത് താലൂക്ക് സബ് ഡിവിഷനില്‍ ഉള്‍പ്പെട്ടതാണെന്നും ഒറ്റപ്പാലം താലൂക്ക് ഓഫീസില്‍ നിന്നാണ് നടപടി ഉണ്ടാകേണ്ടതെന്നും കടമ്പഴിപ്പുറം വില്ലേജ് ഓഫീസര്‍ പറഞ്ഞു.

Tags: വരുമാനംtaxVayillamkunnu Temple
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ദമ്പതികൾക്ക് ചൈനയുടെ കിടപ്പുമുറി നിർദ്ദേശം; കാരണം കേട്ടാൽ ആരും അത്ഭുതപ്പെടും

India

2026 ഏപ്രില്‍ ഒന്ന് മുതല്‍ ആദായനികുതി വകുപ്പിന് നികുതിവെട്ടിക്കുന്നവരുടെ ഇമെയില്‍, സമൂഹമാധ്യമങ്ങള്‍ പരിശോധിക്കാം

Kerala

കേരളത്തില്‍ നിന്നുളള അന്തര്‍ സംസ്ഥാന ടൂറിസ്റ്റ് ബസുകള്‍ തിങ്കളാഴ്ച മുതല്‍ പണിമുടക്കും

Kerala

ഉറവിട മാലിന്യ സംസ്‌കരണ സംവിധാനം ഉണ്ടെങ്കില്‍ കെട്ടിട നികുതി ഇളവ്

Kerala

കസ്റ്റംസ് കമ്മീഷണറുടെ ഫോണിലേക്ക് കോള്‍, പത്രസമ്മേളനം പാതിവഴിയില്‍ നിര്‍ത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അമേരിക്കയില്‍ വിമാനാപകടം; ന്യൂയോർക്കിലെ വിമാനത്താവളത്തിൽ യാത്രാവിമാനം അഗ്നിശമനസേനാ ട്രക്കിൽ ഇടിച്ച് രണ്ട് പൈലറ്റുമാർ മരിച്ചു

ശബരിമലയിലെ പോലെ ഗുരുവായൂരിലും; ചർച്ചകൾ പലതും തുറന്നു പറയിക്കുന്നു

ഇറാനുമായുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് സൂചന നൽകി ട്രംപ്; പവർ പ്ലാൻ്റുകൾക്ക് നേരെയുള്ള ആക്രമണം നിർത്തി

പവര്‍ കട്ടില്ലാത്ത പത്ത് വര്‍ഷങ്ങള്‍ ! എന്തിനീ തള്ളുകള്‍

ജല മാനേജ്‌മെന്റ് ജനകീയമാകണം

ഇന്‍ഡിക്കമ്പനിയിലെ ഡീലര്‍മാര്‍

ശീലിക്കാം ഊര്‍ജ്ജ തന്ത്രം

സിപിഎം ഭരണത്തിലുള്ള അടൂർ സഹകരണബാങ്കിൽ വൻ ക്രമക്കേട്; അഴിമതിക്ക് കൂട്ടു നിൽക്കാത്തതിനാൽ രാജി വച്ച് പ്രസിഡൻ്റ്

അക്രമികളിൽ നിന്നും രക്ഷപ്പെടാനായി പുഴയിൽ ചാടി, കരയ്‌ക്ക് കയറാൻ അനുവദിക്കാതെ കൊലപ്പെടുത്തി; പ്രതികൾക്ക് ഏഴു വർഷം കഠിനതടവ്

വിജയവീഥിയില്‍…രാജേട്ടന്‍…. ആറന്മുളയിൽ പത്രിക സമർപ്പിച്ചു, സാന്നിധ്യമായി ഛത്തീസ് ഘട്ട് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.