Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബുള്‍ഡോസര്‍ ഉരുളാന്‍ സമ്മതിക്കാത്ത ജഹാംഗീര്‍പുരിയില്‍ അക്രമികള്‍ വാളും വടികളുമായി അഴിഞ്ഞാടി; വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കല്ലേറ്

ദല്‍ഹിയിലെ ജഹാംഗീര്‍പുരിയില്‍ ചൊവ്വാഴ്ച രാത്രി ഏകദേശം 25 മുതല്‍ 50 വരെ പേരടങ്ങുന്ന അക്രമിസംഘം വാളുകളും വടികളുമായി അഴിഞ്ഞാടി. വീടുകളില്‍ അതിക്രമിച്ച് കടന്നശേഷം കല്ലെറിഞ്ഞതായും പരാതി. വീടുകള്‍ക്ക് മുന്‍പില്‍ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ കല്ലെറിഞ്ഞ് തകര്‍ത്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2022, 03:45 pm IST
in India

ന്യൂദല്‍ഹി: ദല്‍ഹിയിലെ ജഹാംഗീര്‍പുരിയില്‍ ചൊവ്വാഴ്ച രാത്രി ഏകദേശം 25 മുതല്‍ 50 വരെ പേരടങ്ങുന്ന അക്രമിസംഘം വാളുകളും വടികളുമായി അഴിഞ്ഞാടി. വീടുകളില്‍ അതിക്രമിച്ച് കടന്നശേഷം കല്ലെറിഞ്ഞതായും പരാതി. വീടുകള്‍ക്ക് മുന്‍പില്‍ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ കല്ലെറിഞ്ഞ് തകര്‍ത്തു.  യുവാക്കളുടെ സംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിന്റെ ഭാഗമായുള്ള അക്രമമാണെന്നും ഇതില്‍ വര്‍ഗ്ഗീയതയില്ലെന്നും ഇപ്പോള്‍ സ്ഥിതിഗതികള്‍ ശാന്തമാണെന്നുമാണ് പൊലീസിന്റെ വിശദീകരണം. 

വാളുകളും വടികളും കല്ലുകളുമായി ഏകദേശം 25-50 പേര്‍ വരെ ഉള്‍പ്പെടുന്ന സംഘം രാത്രി പത്ത് മണിയോടെ ജഹാംഗീര്‍പുരിയില്‍ എത്തിയതായി അക്രമത്തിന് ദൃക്സാക്ഷിയായ സ്ത്രീ പറയുന്നു. “പലരും ഞങ്ങള്‍ക്ക് നേരെ വാളോങ്ങി. അതുകൊണ്ട് ഞങ്ങള്‍ വീടിനുള്ളില്‍ അടച്ചിട്ടിരുന്നു. അവര്‍ വീടുകള്‍ക്ക് മുന്നിലെ വാഹനങ്ങള്‍ക്ക് നേരെ കല്ലെറിഞ്ഞു. ക്രമസാമാധാന പാലത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുന്നു. വീടിനുള്ളില്‍ താമസിക്കുന്ന ചിലര്‍ക്ക് ഓടി രക്ഷപ്പെടാനായി. ചില നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. പലരും വീടുകള്‍ക്കുള്ളില്‍ അടച്ചിരുന്നു”- ദൃക്സാക്ഷിയായ സ്ത്രീ പറയുന്നു.  

സിസിടിവി ദൃശ്യങ്ങളില്‍ നിന്നും അക്രമികളായ യുവാക്കളുടെ സംഘം വീടുകള്‍ക്ക് നേരെ കല്ലെറിയുന്നത് കാണാം. വീടുകള്‍ക്ക് മുന്‍പില്‍ പാര്‍ക്ക് ചെയ്ത കാറുകളുടെ ചില്ലുകള്‍ തകര്‍ന്നു.  

പ്രശ്നത്തില്‍ വര്‍ഗ്ഗീയതയില്ലെന്നും യുവാക്കള്‍ തമ്മില്‍ എന്തോ തര്‍ക്കത്തിന്റെ പേരില്‍ നേരത്തെ നടന്ന ഏറ്റുമുട്ടലിന് പകരം വീട്ടാന്‍ വന്നതാണെന്ന് പറയുന്നു. രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.  

ദല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് അനധികൃത കെട്ടിടങ്ങള്‍ ഇടിച്ചുനിരത്താന്‍ ശ്രമിച്ച സ്ഥലമാണ് ജഹാംഗീര്‍പുരി. ഇവിടെ ഹനുമാന്‍ ജയന്തിയോടനുബന്ധിച്ച് നടത്തിയ യാത്രയ്‌ക്ക് നേരെ കല്ലേറുണ്ടായതിനെ തുടര്‍ന്നായിരുന്നു അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാന്‍ ദല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ ശ്രമിച്ചത്. എന്നാല്‍ സുപ്രീംകോടതി തടഞ്ഞതിനാല്‍ അതിന് സാധിച്ചില്ല. മ്യാന്‍മറില്‍ നിന്നെത്തിയ മുസ്ലിങ്ങളായ രോഹിംഗ്യകളും ഒട്ടേറെ സാമൂഹ്യവിരുദ്ധ ശക്തികളും  അനധികൃതക്കെട്ടിടങ്ങളില്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലം കൂടിയാണ് ജഹാംഗീര്‍പുരി.  

Tags: delhiകല്ലെറിയല്‍Swordജഹാംഗീര്‍പുരിജഹാംഗീര്‍പുരി കലാപം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

ചെറുതാഴം കുഞ്ഞിരാമ മാരാര്‍: ഇന്ദ്രപ്രസ്ഥത്തിലെ ഇഷ്ടവാദകന്‍

News

ആദ്യഘട്ടം മഴയിൽത്തന്നെ ഗുരുഗ്രാം മുങ്ങി

India

പാകിസ്ഥാന്റെ പുതിയ ‘തീവ്രവാദി’ മുഖം! തെഹ്‌രീക്-ഇ-താലിബാൻ ഹിന്ദുസ്ഥാൻ വഴി ദൽഹിയെ തകർക്കാൻ ഗൂഢാലോചന, ഐഎസ്ഐ-ഗുണ്ടാസംഘ ബന്ധം വളരുന്നു

India

പാക് ചാരസംഘടനയായ ഐഎസ്ഐയുമായി ബന്ധം; ഭീകര-ആയുധക്കടത്ത് സംഘത്തിലെ നാലു പേർ അറസ്റ്റിൽ

News

ദൽഹിയിലും മഴക്കാലം വരുന്നു; ജൂലൈ 4 മുതൽ

പുതിയ വാര്‍ത്തകള്‍

മെസിയും ഫിഫയും ഹറാമോ ? ഇസ്ലാമിക രാജ്യങ്ങളിൽ നിന്നുള്ള ആരാധകർ ലോകകപ്പിൽ അസ്വസ്ഥരാകുന്നതിന് പിന്നിൽ അർജൻ്റീനയുടെ ഇസ്ലാമിക ഭീകരതയ്‌ക്കെതിരായ പോരാട്ടമോ ?

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ക്രമക്കേട്: അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി കെ മുരളീധരന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് കത്ത് നല്‍കി

മോദിയെ ഏറ്റവും ശക്തനായ ഹിന്ദുത്വ നേതാവായി കണക്കാക്കി ; 2014 ലെ തിരഞ്ഞെടുപ്പിന് മുമ്പ് മോദിയെയും അമിത് ഷായെയും ജയിലിലടയ്‌ക്കാൻ നീക്കങ്ങളുണ്ടായി

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 6 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചനിലയില്‍

പെരുമ്പാവൂരിൽ ഇത്രമാത്രം കഞ്ചാവ് ഒഴുകുന്നതിന് പിന്നിലെ രഹസ്യം എന്ത് ? ഇന്ന് പിടികൂടിയത് 20 കിലോ , ഇടനിലക്കാരൻ ബാബർ അലി

ക്രിസ്ത്യാനിയായി ജനിച്ചെങ്കിലും ഹിന്ദുവായി ജീവിക്കുന്ന ആലിസ്; ഇന്ന് ആധ്യാത്മിക പ്രഭാഷണങ്ങളും ലളിതാസഹസ്രനാമഅവതരണവുമായി ആലിസ്

ബുധനാഴ്ചയും ഭാഗിക വൈദ്യുത നിയന്ത്രണത്തിന് സാധ്യത

ഇറാന്റെ എല്ലാ വൈദ്യുത നിലയങ്ങളും പാലങ്ങളും തകർക്കുമെന്ന് ട്രംപ് ; ഒരു തുള്ളി എണ്ണയോ വാതകമോ കയറ്റുമതി ചെയ്യാൻ തങ്ങൾ അനുവദിക്കില്ലെന്ന് ഐആർജിസി

ഇറാൻ യുദ്ധത്തിലേക്ക് പാകിസ്ഥാൻ എടുത്തുചാടുമോ ? ഹൂത്തി വിമതരും സൗദി അറേബ്യയുമായുള്ള ഏറ്റുമുട്ടൽ മേഖലയെ പുതിയ സംഘർഷത്തിലേക്ക് തള്ളിവിടുന്നു

കഫിയ ധരിച്ച് ഫ്രഞ്ച് കോടതിയില്‍ വിചാരണയ്ക്കായി പോകുന്ന റിമ ഹസ്സന്‍ (ഇടത്ത്) റിമ ഹസ്സന്‍ (വലത്ത്)

യൂറോപ്പ് ഇസ്ലാമിക ഭീകരതയോട് മുഖം തിരിക്കുന്നു, പലസ്തീനെ വാഴ്‌ത്തിയ യൂറോപ്യന്‍ പാര്‍ലമെന്‍റംഗമായ റിമ ഹസ്സനെ വിചാരണ ചെയ്ത് ഫ്രഞ്ച് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.