Tuesday, June 3, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

‘വ്യാജപട്ടയവും സ്വകാര്യ വ്യക്തിയും’: മൂന്നാര്‍ ടൗണിലെ ഒന്നരയേക്കര്‍ ഭൂമി തിരിച്ച് പിടിക്കാന്‍ കളക്ടറുടെ ഉത്തരവ്

ഇത് സംബന്ധിച്ച ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ ദേവികുളം സബ് കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. മൂന്നാര്‍ കെഡിഎച്ച് വില്ലേജിലെ സര്‍വെ നമ്പര്‍ 912ല്‍പ്പെട്ട പഴയമൂന്നാര്‍ ഉള്‍പ്പെടുന്ന ടൗണ്‍ പ്രദേശത്തെ ഒന്നരയേക്കര്‍ ഭൂമിയാണ് കൈയേറി രവീന്ദ്രന്‍ പട്ടയങ്ങളുണ്ടാക്കി സ്വകാര്യ വ്യക്തിയുടെ നേതൃത്വത്തില്‍ അനുഭവിച്ച് വന്നിരുന്നത്.

Janmabhumi Online by Janmabhumi Online
Jun 1, 2022, 09:05 pm IST
in Idukki
FacebookTwitterWhatsAppTelegramLinkedinEmail

മൂന്നാര്‍: മൂന്നാര്‍ ടൗണില്‍ വ്യാജപട്ടയം ചമച്ച് കൈവശം വച്ചിരുന്ന ഒന്നരയേക്കര്‍ സര്‍ക്കാര്‍ ഭൂമി തിരിച്ച് പിടിക്കാന്‍ ഇടുക്കി ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് ഉത്തരവിട്ടു. നേരത്തെ റദ്ദാക്കിയത് കൂടാതെ സമീപത്തെ മറ്റ് പതിനൊന്ന് പട്ടങ്ങള്‍ കൂടി റദ്ദാക്കാന്‍ നിര്‍ദ്ദേശമുണ്ട്.

ഇത് സംബന്ധിച്ച ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ ദേവികുളം സബ് കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. മൂന്നാര്‍ കെഡിഎച്ച് വില്ലേജിലെ സര്‍വെ നമ്പര്‍ 912ല്‍പ്പെട്ട പഴയമൂന്നാര്‍ ഉള്‍പ്പെടുന്ന ടൗണ്‍ പ്രദേശത്തെ ഒന്നരയേക്കര്‍ ഭൂമിയാണ് കൈയേറി രവീന്ദ്രന്‍ പട്ടയങ്ങളുണ്ടാക്കി സ്വകാര്യ വ്യക്തിയുടെ നേതൃത്വത്തില്‍ അനുഭവിച്ച് വന്നിരുന്നത്. 1957ല്‍ കോട്ടയം ജില്ലാ കളക്ടറാണ് ഈ സ്ഥലം ഉള്‍പ്പെടുന്ന 500 ഏക്കര്‍ ഭൂമി കണ്ണന്‍ ദേവന്‍ കമ്പനിയില്‍ നിന്ന് ഏറ്റെടുത്തത്.

സര്‍ക്കാര്‍ ആവശ്യത്തിനായി ഏറ്റെടുത്ത ഭൂമി പിന്നീട് സ്വകാര്യ വ്യക്തി കൈവശം വെച്ച് ഉപയോഗിച്ച് വരികയായിരുന്നു. 40 വര്‍ഷം മുമ്പ് ഈ ഭൂമി സാമൂഹ്യ വനവത്കരണത്തിനായി സര്‍ക്കാര്‍ ഏറ്റെടുത്തു. പിന്നീട് വനവത്കരണം നടക്കാതെ വന്നതോടെ മരിയദാസ് എന്നയാള്‍ ഇത് കൈവശപ്പെടുത്തി തന്റെ ബന്ധുക്കളുടേയും ജോലിക്കാരുടേയും പേരില്‍  രവീന്ദ്രന്‍ 15 പട്ടയം തരപ്പെടുത്തി കൈവശം വച്ച് വരികയായിരുന്നു. ഇതില്‍ ഒരു പട്ടയത്തിന് മാത്രമാണ് നടപടി ക്രമങ്ങള്‍ പോലും പാലിച്ചിരുന്നത്. ഈ വിഷയത്തില്‍ ആദ്യം കൈവശം വച്ചിരുന്ന വ്യക്തിയുടെ അനന്തര അവകാശി ഇക്കാനഗര്‍ പുത്തന്‍വീട്ടില്‍ ബിനു പാപ്പച്ചന്‍ 2017ല്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുകയോ തനിക്ക് വിട്ടുനല്‍കുകയോ ചെയ്യണമെന്നായിരുന്നു ആവശ്യം.

2018ലെ ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് അന്നത്തെ സബ്കളക്ടര്‍ ആയിരുന്ന ഡോ. രേണുരാജ് നാല് പട്ടയങ്ങള്‍ റദ്ദ് ചെയ്തിരുന്നു. ഇതിനെതിരെ പട്ടയ ഉടമകള്‍ ജില്ലാ കളക്ടറെ സമീപിച്ചിരുന്നു. മരിയദാസിന്റെ മകന്‍ സുരേഷ് ഹൈക്കോടതിയെയും സമീപിച്ചെങ്കിലും കോടതി ജില്ലാ കളക്ടര്‍ക്ക് വിഷയം കൈമാറി. വിശദമായ പരിശോധനയില്‍ ഇവരുടെ അപ്പീലുകള്‍ തള്ളുകയും മറ്റ് 11 പട്ടയം കൂടി റദ്ദാക്കി ഭൂമി ഏറ്റെടുക്കാന്‍ നിര്‍ദേശം നല്‍കുകയും ആയിരുന്നു. റദ്ദാക്കിയ നാല്പട്ടയത്തിന്റെ ഉടമകള്‍ ശരിയായ അവകാശികള്‍ അല്ലെന്നും കണ്ടെത്തലുണ്ട്. ഇതില്‍ മൂന്നുപേര്‍ ഇപ്പോള്‍ ഭൂമി കൈവശം വെച്ചിരിക്കുന്ന ആളുടെ ബന്ധുക്കള്‍ ആണെന്നും മറ്റൊരാള്‍ ഒരു സ്ത്രീയാണെന്നും അവരുടെ പേരില്‍ പട്ടയമുണ്ടെന്ന കാര്യം അവര്‍ക്കറിയില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. അതേ സമയം രവീന്ദ്രനെതിരെയും ഫയല്‍ കൈകര്യം ചെയ്ത വില്ലേജ് അസി. എതിരേയും റിപ്പോര്‍ട്ടില്‍ ഗുരുതരമായ പരാമര്‍ശങ്ങളുണ്ട്.

ഓരോ പട്ടയങ്ങളെ സംബന്ധിച്ചും സമഗ്രമായ അന്വേഷണം നടത്താനും തഹസില്‍ദാര്‍ പ്രത്യേക റിപ്പോര്‍ട്ട് തയ്യാറാക്കി സബ് കളക്ടര്‍ക്ക് കൈമാറണമെന്നും ഉത്തരവില്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട. ഈ സ്ഥലത്തിന് നിലവില്‍ അന്‍പത് കോടിയോളം രൂപ വിപണി വില വരുമെന്നാണ് റവന്യൂ ഉദ്യോഗസ്ഥരുടെ കണക്ക്.

Tags: landകളക്ടര്‍വ്യാജംദേവികുളം സബ് കളക്ടര്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒരിക്കല്‍ ഒരു ഭൂമി വഖഫ് ആയാൽ അത് എക്കാലത്തും വഖഫ് ആയിരിക്കും ; കേരളം സുപ്രീം കോടതിയിൽ

Kerala

ഭൂമിയുടെ ഉടമസ്ഥാവകാശ തര്‍ക്കങ്ങളില്‍ തീരുമാനമെടുക്കേണ്ടത് സിവില്‍ കോടതി: മനുഷ്യാവകാശ കമ്മീഷന്‍

India

വഖഫ് ബോര്‍ഡിന്റെ പേരില്‍ ഇനി ആര്‍ക്കും ഭൂമി കൊള്ളയടിക്കാന്‍ കഴിയില്ല- യോഗി ആദിത്യനാഥ്

Kerala

വഖഫ് ബില്ലിലെ ചില വ്യവസ്ഥകളോട് യോജിപ്പെന്ന് ജോസ് കെ.മാണി

India

ഗോരഖ്പൂരിൽ കോടിക്കണക്കിന് വിലയുള്ള ഭൂമി റോഗിംഗ്യകൾ കൈവശപ്പെടുത്തി ; 50 ഓളം റോഗിംഗ്യകൾക്കെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

മറൈന്‍ ഡ്രൈവില്‍ വാട്ടര്‍ മെട്രോ ബോട്ട് കരയ്‌ക്കടുപ്പിക്കുന്നതിനിടെ ജെട്ടിയിലിടിച്ചു

ബിജേഷ് (ഇടത്ത്) നേച്ചര്‍ ബീറ്റ്സ് ഓര്‍ഗാനിക് (വലത്ത്)

ദുബായില്‍ ഓണത്തിന് പഴം കിട്ടിയില്ല, കൃഷി തുടങ്ങിയ തൃശൂര്‍ക്കാരന്റെ ഓര്‍ഗാനിക് പച്ചക്കറി കമ്പനി കുതിച്ചുവളരുന്നു

നിര്‍മ്മിത ബുദ്ധി കാരണം 275 വര്‍ഷം കഴിഞ്ഞാല്‍ ലോകജനസംഖ്യ 10 കോടിയായി ചുരുങ്ങുമെന്ന് ഇന്ത്യക്കാരന്‍; ന്യൂയോര്‍ക്കും ലണ്ടനും പ്രേതനഗരങ്ങളാകും

കസ്റ്റഡിലെടുത്ത ആള്‍ക്ക് മര്‍ദ്ദനമേറ്റന്നെ കണ്ടെത്തലില്‍ പത്തനംതിട്ട കോയിപ്രം സിഐയെ സസ്‌പെന്‍ഡ് ചെയ്തു

ഓൺലൈൻ തട്ടിപ്പ് : മൂവാറ്റുപുഴ സ്വദേശിക്ക് നഷ്ടമായത് അരക്കോടി

രണ്ട് കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി അറസ്റ്റിൽ

ഒരു വലിയ ബാങ്കിങ്ങ് മൈതാനത്ത് കളിച്ച് ഏകാംബരം പടിയിറങ്ങുന്നു….ബാങ്കറെന്നാല്‍ ഇതാണ്…

മന്ത്രി വീണാ ജോര്‍ജ് ഉറപ്പു നല്‍കുന്നു: കമ്മിറ്റിറിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ അങ്കണവാടി ജീവനക്കാരുടെ വേതനം വര്‍ദ്ധിപ്പിക്കും

കമല്‍ഹാസന്റെ സിനിമയുടെ കര്‍ണ്ണാടകയിലെ റിലീസ് ജൂണ്‍ 10 വരെ തടഞ്ഞ് കര്‍ണ്ണാടക ഹൈക്കോടതി; മാപ്പ് പറയാന്‍ തയ്യാറാകാതെ കമല്‍ഹാസന്‍

ഭൂജല വകുപ്പ് കുഴല്‍കിണര്‍ നിര്‍മ്മിച്ചുനല്‍കും, വെള്ളം കിട്ടിയില്ലെങ്കില്‍ 75 ശതമാനം തുക തിരികെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies