Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

വെള്ളപ്പൊക്ക ആശങ്കയില്‍ കുട്ടനാട്; എസി കനാല്‍ നവീകരണം റിപ്പോര്‍ട്ടില്‍ ഒതുങ്ങി, കാലവര്‍ഷത്തിൽ ഇരച്ചെത്തുന്ന കിഴക്കന്‍ വെള്ളം സർവ്വനാശം വരുത്തും

തുടര്‍ച്ചയായി വെള്ളപ്പൊക്ക കെടുതി അനുഭവിക്കുകയാണ് കുട്ടനാട്ടുകാര്‍. കിഴക്കന്‍ വെള്ളത്തിന്റെ വരവ് ശക്തമായാല്‍ ഒഴുക്കു നിലച്ച എസി കനാല്‍ കുട്ടനാടിനെ വീണ്ടും പ്രളയത്തില്‍ മുക്കിക്കൊന്നേക്കുമെന്ന ഭീതിയിലാണ് ജനം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2022, 12:34 pm IST
in Alappuzha

മങ്കൊമ്പ്: മഴക്കാലമെത്തിയതോടെ വീണ്ടും പ്രളയ ഭീതിയില്‍ കുട്ടനാട്. എസി കനാലില്‍ ഒഴുക്ക് നിലച്ചതോടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി തുടങ്ങിയത് നാട്ടുകാരില്‍ ഭീതി ഉയര്‍ത്തുന്നു. എസി കനാല്‍ ആഴവും വീതിയും കൂട്ടി നവീകരിച്ചാല്‍ മാത്രമെ കുട്ടനാടിനെ വെള്ളപ്പൊക്കക്കെടുതികളില്‍ നിന്ന് രക്ഷിക്കാനാകും. കൃഷി ശാസ്ത്രജ്ഞന്‍ ഡോ. സ്വാമിനാഥന്‍ പാക്കേജില്‍ മുന്‍ഗണന നല്‍കി നല്‍കേണ്ട പദ്ധതിയായിരുന്നു എസി കനാല്‍ നവീകരണം.

എന്നാല്‍ കനാല്‍ കയ്യേറുകയും നികത്തുകയും ചെയ്തവരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് നവീകരണം കടലാസില്‍ ഒതുങ്ങി. അതിനാല്‍ തുടര്‍ച്ചയായി വെള്ളപ്പൊക്ക കെടുതി അനുഭവിക്കുകയാണ് കുട്ടനാട്ടുകാര്‍. കിഴക്കന്‍ വെള്ളത്തിന്റെ വരവ് ശക്തമായാല്‍ ഒഴുക്കു നിലച്ച എസി കനാല്‍ കുട്ടനാടിനെ വീണ്ടും പ്രളയത്തില്‍ മുക്കിക്കൊന്നേക്കുമെന്ന ഭീതിയിലാണ് ജനം. കാലവര്‍ഷം ശക്തിപ്പെടുന്നതോടെ പമ്പ മണിമലയാറുകളിലൂടെ കുട്ടനാട്ടിലേക്ക് ഇരച്ചെത്തുന്ന കിഴക്കന്‍ വെള്ളം വേമ്പനാട്ടു കായലിലേക്ക് ഒഴുകി മാറാന്‍ സഹായിക്കുന്നത് പ്രധാനമായും എസി കനാലാണ്. എന്നാല്‍ കനാലില്‍ ഇക്കുറിയും ആഴം കൂട്ടുകയോ വെള്ളം ഒഴുകി മാറുന്നതിന് തടസമായി നില്‍ക്കുന്ന പാലങ്ങള്‍ പൊളിച്ചുപണിയാനോ അധികാരികള്‍ തയ്യാറായിട്ടില്ല.  

2018ലെ മഹാപ്രളയവും 19ലെ വെള്ളപ്പൊക്കവും കുട്ടനാടിന് സര്‍വ്വനാശം സമ്മാനിച്ചതോടെ എസി കനാല്‍ നവീകരിക്കണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും നടപടിയുണ്ടായില്ല. ചങ്ങനാശേരി മനയ്‌ക്കച്ചിറ മുതല്‍ ഒന്നാംങ്കര വരെ നീളുന്ന കനാല്‍ കുറഞ്ഞത് 50 മീറ്റര്‍ വീതിയില്‍ നെടുമുടിയിലേക്കും അവിടെ നിന്നു പള്ളാതുരുത്തി ആറ്റിലേക്കും തുറക്കുന്നതിലൂടെ മാത്രമെ കുട്ടനാടിനെ വെള്ളപ്പൊക്കത്തില്‍ നിന്നും രക്ഷിക്കാന്‍ കഴിയു എന്നതായിരുന്നു സ്വാമിനാഥന്‍ പാക്കേജിലെ പ്രധാന നിര്‍ദേശം. ഇതനുസരിച്ച് കേന്ദ്ര ജലകമ്മിഷന്റെ നിര്‍ദ്ദേശാനുസരണം ജലവിഭവവകുപ്പ് 80 കോടി രൂപയുടെ പ്രോജക്ട് തയ്യാറാക്കുകയും മൂന്നു ഘട്ടങ്ങളിലായി പദ്ധതി നടപ്പാക്കാനുമായിരുന്നു പരിപാടി.

ഒന്നാം ഘട്ടം മനയ്‌ക്കച്ചിറ നിന്നും ഒന്നാംങ്കര വരെയും രണ്ടാം ഘട്ടം ഒന്നാംങ്കര മുതല്‍ നെടുമുടി വരെയും മൂന്നാം ഘട്ടം നെടുമുടിയില്‍ നിന്നു പള്ളാത്തുരുത്തി ആറ്റിലേക്കും എന്നിങ്ങനെയായിരുന്നു പദ്ധതി ക്രമീകരിച്ചിരുന്നത്.

Tags: റിപ്പോര്‍ട്ട്floodകുട്ടനാട്AC canal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഒമാനിലുണ്ടായ മിന്നൽ പ്രളയത്തിൽ മൂന്ന് മലയാളികൾ മരിച്ചു : ദാരുണ സംഭവം പെരുന്നാൾ ആഘോഷത്തിനിടെ

പുതിയതായി നിര്‍മ്മിച്ച മഴക്കുഴിയില്‍ സ്വകാര്യ ആശുപത്രിയുടെ വെള്ളം ഒഴുക്കിവിടുന്നതിനായി സ്ഥാപിച്ച പൈപ്പ്
Thiruvananthapuram

മഴവെള്ളക്കുഴിയില്‍ സ്വകാര്യ ആശുപത്രിയിലെ മഴവെള്ളവും മലിനജലവും ഒഴുക്കാന്‍ പൈപ്പ്; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala

പ്രളയകാലത്ത് രക്ഷാപ്രവർത്തകരായ മത്സ്യതൊഴിലാളികൾക്ക് ശാസ്ത്രീയ കരുത്ത്: ഗോവയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സ് പരിശീലനകേന്ദ്രം

News

ബീഹാറിൽ വെള്ളപ്പൊക്കം; ഹിമാചലിലും യുപിയിലും കാലാവസ്ഥാ മുന്നറിയിപ്പ്

World

തായ്‌വാനിൽ നാശം വിതച്ച ചുഴലിക്കാറ്റിൽ 14 പേർ മരിച്ചു ; 124 പേരെ കാണാതായി

പുതിയ വാര്‍ത്തകള്‍

ജന്മഭൂമി – ചിന്മയ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ നാളെ; ഗവര്‍ണര്‍ പങ്കെടുക്കും

മറുനാട്ടിലും സത്യസന്ധതയുടെ പ്രതീകമായി മലയാളി; വീണുകിട്ടിയ മൂന്ന് ലക്ഷം ഉടമയ്‌ക്ക് തിരിച്ചുനല്‍കി പോസ്റ്റുമാന്‍

ന്യൂദല്‍ഹി ത്യാഗരാജ സ്റ്റേഡിയത്തില്‍ നടന്ന ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ രജതജയന്തി ആഘോഷം
'കൃഷ്ണാര്‍പ്പണം' ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം
ചെയ്യുന്നു. സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി, എന്‍. വേണുഗോപാല്‍, കേന്ദ്രമന്ത്രിമാരായ ശ്രീപദ് നായിക്, ജോര്‍ജ്
കുര്യന്‍, സ്വാമി നിജാമൃതാനന്ദപുരി, പി.കെ. സുരേഷ് എന്നിവര്‍ സമീപം

ബാലഗോകുലം നിര്‍വ്വഹിക്കുന്നത് മഹത്തായ ദൗത്യം: ഉപരാഷ്‌ട്രപതി

വാല്‍പ്പാറ വാഹനാപകടം; പരിക്കേറ്റവര്‍ ഗുരുതരാവസ്ഥയില്‍

മരിച്ച അധ്യാപിക ആശ യാത്രക്കിടിയില്‍ പാടുന്ന സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യം

പൂക്കള്‍.. നീയും കാണുന്നുണ്ടോ.. വിങ്ങലായി ആശയുടെ പാട്ട്

ദുഃഖം താങ്ങാനാവാതെ........ വാല്‍പ്പാറ ദുരന്തത്തില്‍ മരണമടഞ്ഞവരെ അവസാനമായി കാണാനെത്തിയ നാട്ടുകാര്‍

യാത്രയുടെ സന്തോഷ സൂചകമായി പങ്കുവച്ചത് ട്രാവലറിന്റെ ചിത്രം

തളര്‍ന്നുപോയി... വാല്‍പ്പാറ ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ ദുഃഖം
താങ്ങാനാവാതെ തളര്‍ന്നുപോയവര്‍

ഉമ്മയുടെ വിയോഗമറിയാതെ ജീവിതത്തിലേക്ക് മസ്നീന്‍

പൊതുദര്‍ശനത്തിന് ശേഷം ആശ ടീച്ചറുടെ മൃതദേഹം കൊളത്തൂരിലെ വീട്ടില്‍ എത്തിച്ചപ്പോള്‍

ആശ ടീച്ചര്‍ ഇനിയില്ല; വേദനയോടെ കൊളത്തൂര്‍

അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിയായ ഹിഷാമിന്റെ മൃതദേഹം ആംബുലന്‍സില്‍ നിന്ന് പുറത്തേക്കെടുക്കുന്നു

വാല്‍പാറ വാഹനാപകടം: കണ്ണീര്‍ വിട, ആയിരങ്ങളുടെ അന്ത്യാഞ്ജലി

ഫര്‍മാന്‍ ഖാനും പെണ്‍കുട്ടിക്കും സംരക്ഷണം ഒരുക്കുന്നത് സിപിഎമ്മും ജിഹാദികളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.