Sunday, June 22, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

താംബൂലപ്രശ്നത്തില്‍ മാംഗ്ലൂരിലെ ജുമാ മസ്ജിദില്‍ ശിവസാന്നിധ്യം കണ്ടെത്തി; കൂടുതല്‍ അറിയാന്‍ അഷ്ടമംഗല്യപ്രശ്നം വേണമെന്ന് ജ്യോത്സ്യര്‍

കര്‍ണ്ണാടകയിലെ മാംഗ്ലൂരുവിലെ ജുമമസ്ജിദിനകത്ത് ക്ഷേത്രസാന്നിധ്യമുണ്ടെന്ന് താംബൂലപ്രശ്നം നടത്തിയ ജ്യോത്സ്യര്‍ പ്രവചിച്ചു. കേരളത്തില്‍ നിന്നുള്ള ജ്യോത്സ്യന്മാരെയാണ് വിശ്വ ഹിന്ദു പരിഷത്ത് താംബൂല പ്രശ്നത്തിന് മാംഗ്ലൂരിലെ മലാലി ഗ്രാമത്തില്‍ കൊണ്ടുവന്നത്.

Janmabhumi Online by Janmabhumi Online
May 28, 2022, 07:32 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

മാംഗ്ലൂരു: കര്‍ണ്ണാടകയിലെ മാംഗ്ലൂരുവിലെ ജുമമസ്ജിദിനകത്ത് ക്ഷേത്രസാന്നിധ്യമുണ്ടെന്ന് താംബൂലപ്രശ്നം നടത്തിയ ജ്യോത്സ്യര്‍ പ്രവചിച്ചു. കേരളത്തില്‍ നിന്നുള്ള ജ്യോത്സ്യന്മാരെയാണ് വിശ്വ ഹിന്ദു പരിഷത്ത് താംബൂല പ്രശ്നത്തിന് മാംഗ്ലൂരിലെ മലാലി ഗ്രാമത്തില്‍ കൊണ്ടുവന്നത്.  

വെറ്റില ഉപയോഗിച്ചുള്ള താംബൂലപ്രശ്നത്തിലൂടെ പ്രശ്നപരിഹാരം കണ്ടെത്താമെന്നതാണ് ഹിന്ദു വിശ്വാസം. അത് പ്രകാരമാണ് കേരളത്തിലെ മൂന്ന് ജ്യോതിഷികളെ കൊണ്ടുവന്നത്. മലാലിയിലെ രാമഞ്ജനേയ ഭജന മന്ദിരത്തിലായിരുന്നു താംബൂല പ്രശ്നം. മസ്ജിദ് നില്‍ക്കുന്നിടത്ത് ഹിന്ദു ദൈവസാന്നിധ്യമുണ്ടെന്ന് താംബൂല പ്രശ്നത്തിന് നേതൃത്വം നല്‍കിയ ജ്യോത്സ്യന്‍ ഗോപാലകൃഷ്ണപ്പണിയ്‌ക്ക്രര്‍ പ്രവചിച്ചു.  

“മലാലിയില്‍  ജുമമസ്ജിദ് നില്‍ക്കുന്നിടത്ത് ശിവസാന്നിധ്യമുണ്ട്. ഒരു മഠത്തിന്റെ രൂപത്തിലാണ് ഈ സാന്നിധ്യം കാണുന്നത്. ഒരിയ്‌ക്കല്‍ അവിടെ ക്ഷേത്രമുണ്ടായിരുന്നുവെന്ന് താംബൂല പ്രശ്നം വ്യക്തമായി കാണിക്കുന്നു. എന്തോ സംഘര്‍ഷത്തെ തുടര്‍ന്ന് ഈ ക്ഷേത്രം തകര്‍ക്കപ്പെട്ടു. ശൈവന്മാരും വൈഷ്ണവന്മാരും തമ്മിലുള്ള ഏറ്റുമുട്ടലാകാം കാരണം. ഈ ദൈവസാന്നിധ്യം എല്ലാവരും ഒത്തൊരുമിച്ചെത്തി വീണ്ടെടുക്കണം. “- താംബൂല പ്രശ്നം നടത്തിയ ഗോപാലകൃഷ്ണപ്പണിയ്‌ക്കര്‍ പറഞ്ഞു.  

“കൂടുതല്‍ കാര്യങ്ങള്‍ അറിയണമെങ്കില്‍ അഷ്ടമംഗല്യപ്രശ്നം നടത്തണം. എങ്കിലേ ഏത് കാലഘട്ടത്തിലാണ് ക്ഷേത്രം പണിതത്, ഏത് രാജ്യഭരണകാലഘട്ടത്തിലാണ് അത് നശിപ്പിക്കപ്പെട്ടത് തുടങ്ങി ഒട്ടേറെ വിശദാംശങ്ങള്‍ അറിയാന്‍ കഴിയും. ഇനി സമിതിയാണ് ഇക്കാര്യം തീരുമാനിക്കേണ്ടത്”- പണിയ്‌ക്കര്‍ പറഞ്ഞു.  

എന്നാല്‍ മസ്ജിദ് നിന്നിടത്ത് ക്ഷേത്രം ഉണ്ടെന്ന അവകാശവാദം ഉന്നയിക്കുന്ന  ആര്‍എസ്എസിനെതിരെ എസ് ഡിപി ഐ തുറന്ന ഭീഷണി ഉയര്‍ത്തിയിരിക്കുകയാണ്.  മാംഗ്ലൂരിലെ മലാലിയിലെ ജുമാ മസ്ജിദ് പുതുക്കിപ്പണിയുമ്പോഴാണ് പഴയ ശിവക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തത്. ഒരു പിടി മണ്ണുപോലും ഇവിടെ നിന്നും വിട്ടുതരില്ലെന്ന തുറന്ന ഭീഷണിയാണ് എസ് ഡിപി ഐ കര്‍ണ്ണാടക സംസ്ഥാന പ്രസിഡന്‍റ് അബ്ദുള്‍ മജീദ്  മുഴക്കിയിരിക്കുന്നത്. പ്രദേശത്ത് സംഘര്‍ഷാവസ്ഥ രൂക്ഷമായി. ഇതേ തുടര്‍ന്ന് മാംഗ്ലൂരു സിറ്റി പൊലീസ് കമ്മീഷണര്‍ 144 പ്രഖ്യാപിച്ചിരിക്കുകയാണ്.  

Tags: താംബൂല പ്രശ്നംക്ഷേത്രംമലാലി മസ്ജിദ് വിവാദംകര്‍ണ്ണാടകജ്യോത്സ്യന്‍ ഗോപാലകൃഷ്ണപ്പണിയ്ക്ക്രര്‍വിഎച്ച്പിഅഷ്ടമംഗല്യപ്രശ്നംsdpiറോശിവക്ഷേത്രംമാംഗളൂരുമാംഗ്ലൂര്‍ മുസ്ലിംസ്മാംഗ്ലൂരിലെ മലാലിയിലെ ജുമാ മസ്ജിദ്എസ് ഡിപി ഐ കര്‍ണ്ണാടക സംസ്ഥാന പ്രസിഡന്‍റ് അബ്ദുള്‍ മജീദ്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ്ഡിപിഐക്കാരുടെ ആൾക്കൂട്ട വിചാരണ; യുവതിയെ പരിചയപ്പെട്ടത് ഇൻസ്റ്റാഗ്രാമിൽ കൂടി, സാമ്പത്തിക ഇടപാടുകളില്ല, മൊഴി നൽകി ആൺ സുഹൃത്ത്

പോലീസ് അ റസ്റ്റ് ചെയ്ത് എസ് ഡി പി ഐ പ്രവർത്തകർ
Kerala

എസ്ഡിപിഐക്കാരുടെ ആൾക്കൂട്ട വിചാരണ; റസീനയുടെ ആൺ സുഹൃത്ത് പോലീസ് സ്റ്റേഷനിൽ ഹാജരായി, റഹീസിന്റെ മൊഴി നിർണായകം

Kerala

ആള്‍ക്കൂട്ട വിചാരണയെത്തുടര്‍ന്ന് ആത്മഹത്യ: റസീനയുടെ കുടുംബത്തിന്റെ വാദം തള്ളി; എസ്ഡിപിഐ പങ്ക് വ്യക്തമെന്ന് പോലീസ്; ഉമ്മയുടെ മൊഴി ദുരൂഹം

Kerala

എസ്ഡിപിഐ സദാചാര ആക്രമണം; പ്രതികൾ നിരപരാധികളെന്ന് യുവതിയുടെ ഉമ്മ, ആത്മഹത്യയ്‌ക്ക് പിന്നിൽ ആൺ സുഹൃത്തെന്നും ആരോപണം

Kerala

എസ്ഡിപിഐക്കാരുടെ പരസ്യവിചാരണയെത്തുടർന്ന് ജീവനൊടുക്കിയ യുവതിയുടെ സുഹൃത്തിനെ കണ്ടെത്താനാകാതെ പൊലീസ്

പുതിയ വാര്‍ത്തകള്‍

ഗോവിന്ദ കൃഷ്ണന്‍: വേദപാഠശാലയില്‍ നിന്ന് ശാസ്ത്രപദവിയിലേക്ക്

ജോയ് മില്‍നെ

വിശ്വവിഖ്യാതമായ മൂക്ക്

വായന: ശൂര്‍പ്പണഖയുടെ ജീവിതക്കാഴ്ചകള്‍

ശിവന്‍കുട്ടി പഴയ സിഐടിയു ഗുണ്ട അല്ല മന്ത്രിയാണ്, കോൺഗ്രസുകാരോട് എടുക്കുന്ന സിപിഎം രക്ഷാപ്രവർത്തനം എബിവിപിയോട് വേണ്ട.- കെ സുരേന്ദ്രൻ

ആണവ പദ്ധതി ഞങ്ങളുടെ ‘ദേശീയ വ്യവസായം’ ; നിർത്താൻ ഉദ്ദേശിക്കുന്നില്ല : ഞങ്ങളുടെ ആണവ വികസനത്തെ എല്ലാവരും പിന്തുണയ്‌ക്കണം : ഇറാൻ

പഹൽഗാം ഭീകരർക്ക് അഭയം നൽകിയ കാശ്മീരികളായ രണ്ട് പേർ പിടിയിൽ, മൂന്ന് ലഷ്കർ ഇ തൊയ്ബ ഭീകരരെ തിരിച്ചറിഞ്ഞു

സി. ശിവദാസ്: ഇരുളിനോട് പൊരുതി ജയിച്ചവരില്‍ ഒരാള്‍

ഇസ്രയേൽ – ഇറാൻ സംഘർഷത്തിൽ നേരിട്ട് ഇടപെട്ട അമേരിക്കയെ അപലപിച്ച് എം എ ബേബി

അടുത്ത മത്സരം ചൊവ്വാഴ്‌ച്ച ഒസ്ട്രാവയില്‍: നീരജ് ചോപ്ര

ഞാറ്റുവേല തുടങ്ങി; കാർഷിക കേരളത്തിലേക്ക് കാലം…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies