Saturday, July 5, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ജീവനുണ്ട് ഓരോ മണൽത്തരിക്കും ……മണൽച്ചിത്ര കലയിൽ ശ്രദ്ധേയനായി സുരാസ് പേരകം

കാൻവാസിലും ചുമരിലുമായി സുരാസിന്റെ കരവിരുതിൽ ഉടലെടുത്ത നിരവധി ജീവൻ തുടിക്കുന്ന മണൽ ചിത്രങ്ങളുണ്ട്.

മണികണ്ഠന്‍ കുറുപ്പത്ത് by മണികണ്ഠന്‍ കുറുപ്പത്ത്
May 28, 2022, 09:52 am IST
in Thrissur
സുരാസ് പേരകം ചെയ്ത മണൽച്ചിത്രം.

സുരാസ് പേരകം ചെയ്ത മണൽച്ചിത്രം.

FacebookTwitterWhatsAppTelegramLinkedinEmail

താമരയൂർ ( തൃശൂർ ): കലാകാരനായ സുരാസ് പേരകത്തിന്റെ കൈയിലെത്തിയിൽ മണൽ തരികൾക്കു പോലും ജീവൻ വെക്കുന്ന കാഴ്ചയാണ്. മണൽ ഉപയോഗിച്ച് വിസ്മയ ചിത്രങ്ങൾ ഒരുക്കുന്ന ഈ കലാകാരന്റെ സൃഷ്ടിവൈഭവം തേടി ദൂരദേശങ്ങളിൽ നിന്നു വരെ ആളുകളെത്തുന്നുണ്ട്.

താമരയൂർ സ്വദേശി പേരകത്ത് വീട്ടിൽ സുരാസ് ( 57 ) ചിത്രരചനാ മേഖലയിൽ സജീവമായിട്ട് വർഷം 35 കഴിഞ്ഞു. മണൽ ചിത്രങ്ങൾ, മ്യൂറൽ പെയിന്റിങ്ങ്, സിമന്റിൽ തീർക്കുന്ന ശിൽപ്പങ്ങൾ എന്നിവ സുരാസ് ചെയ്തു വരുന്നുണ്ട്. മണൽ ചിത്രങ്ങൾ ഒരുക്കിയെടുക്കുന്നതിൽ വിദഗ്ധനാണ് ഇദ്ദേഹം. കാൻവാസിലും ചുമരിലുമായി സുരാസിന്റെ കരവിരുതിൽ ഉടലെടുത്ത നിരവധി ജീവൻ തുടിക്കുന്ന മണൽ ചിത്രങ്ങളുണ്ട്. ചുമരിൽ ചെയ്യുന്ന ചിത്രങ്ങൾക്ക് മുന്നോടിയായി ഹൈക്വാളിറ്റി വൈറ്റ് പ്രൈമർ അടിക്കും. സുരാസ് സ്വന്തമായി നിർമ്മിക്കുന്ന പശയിലാണ് മണൽ തരികളെ വിന്യസിച്ച് അനശ്വര സൃഷ്ടികളാക്കുന്നത്. ദീർഘകാലം മണൽ അടർന്നു പോരാതെ നിൽക്കാൻ പ്രത്യേക കൂട്ടുകൾ ചേർത്ത ഈ പശക്ക് സാധിക്കും. ഭാരതപ്പുഴയിലെ മണലിലാണ് ചിത്രങ്ങൾ തയ്യാറാക്കുന്നത്.  ഒരു ചാക്ക് മണൽ അരിച്ചെടുത്ത് ആസിഡ് വാഷ് ചെയ്തെടുക്കുന്നതോടെ ഒരു ചട്ടി മണൽ മാത്രമാണ് ചിത്രരചനക്ക് ഉപയോഗിക്കാൻ കഴിയുന്നത്. 60 സ്ക്വയർ ഫീറ്റ് വരെയുള്ള ചിത്രം തയ്യാറാക്കാൻ 5 ചാക്ക് മണൽ വേണ്ടി വരുമെന്ന് സുരാസ് പറഞ്ഞു. ഒരാഴ്‌ച്ചയോളം സമയമെടുത്താണ് അതിവിദഗ്ധമായി മണൽ ചിത്രങ്ങൾ ഒരുക്കുന്നത്. എത്ര നീളമുള്ള ചുമരിലും മണൽ ചിത്രം ചെയ്യാനാകും. മണൽ ചിത്രങ്ങളിൽ വർണശോഭ വിതറാൻ ഓയിൽ കളറും ഇദ്ദേഹം ഉപയോഗിച്ചു വരുന്നുണ്ട്. 2013 ൽ ഖത്തർ രാജാവിന്റെ മണൽ ചിത്രം തയ്യാറാക്കി സുരാസ് നേരിട്ട് നൽകിയിട്ടുണ്ട്.

സുരാസ് പേരകം വരച്ച ചിത്രങ്ങൾ.

മ്യുറൽ വർക്കുകളും തനതു ശൈലിയിൽ ശ്രദ്ധയോടെ വരച്ചെടുക്കാൻ സുരാസിന്  പ്രത്യേക വൈഭവമുണ്ട്. 86-ൽ ഗുരുവായൂർ ക്ഷേത്രത്തിലെ ശ്രീകോവിലിന് മുകളിലും വടക്കുഭാഗത്തും തന്റെ ആശാൻ മമ്മിയൂർ കൃഷ്ണൻകുട്ടി നായരോടൊപ്പം ചിത്രങ്ങൾ ഒരുക്കാനായത് ഭഗവാന്റെ അനുഗ്രഹമായി സുരാസ് കരുതുന്നു. കേരളത്തിനകത്തും പുറത്തുമായി നിരവധി ക്ഷേത്രങ്ങൾ, ഭവനങ്ങൾ, റിസോർട്ടുകൾ തുടങ്ങിയ സ്ഥലങ്ങളിൽ ഇദേഹത്തിന്റെ കരവിരുതിൽ ഉടലെടുത്ത ചുമർ ചിത്രങ്ങൾ ദർശിക്കാം.  നിരവധി അംഗീകാരങ്ങളും നാളിതുവരെ ഈ കലാകാരനെ തേടിയെത്തിയിട്ടുണ്ട്. കലാവാസനകൾക്ക് പ്രചോദനമായി സുരാസ് പേരകത്തിന് കൂടെയുള്ളത് ഭാര്യ ഷീജയും, മക്കളായ അശ്വിൻ കൃഷ്ണയും, അതുൽ കൃഷ്ണയുമാണ്.
 

Tags: SurasPaintingsand
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് മണ്ണിടിഞ്ഞ് അതിഥി തൊഴിലാളി മരിച്ചു

Kerala

തൃശൂരില്‍ റെയില്‍വേ ട്രാക്കില്‍ മണ്ണിടിഞ്ഞു,ഗതാഗതം തടസപ്പെട്ടു

Kerala

മുതലപ്പൊഴിയില്‍ വ്യാഴാഴ്ച രാവിലെ മുതല്‍ പൊഴിമുറിക്കും, ഒരു മാസത്തിനകം മണല്‍ നീക്കം പൂര്‍ത്തിയാക്കും, തൃപ്തിയില്ലാതെ മത്സ്യതൊഴിലാളികള്‍

India

‘ ഖുറാൻ വായിക്കാമെങ്കിൽ എനിക്ക് ഹനുമാൻ ചാലിസയും ചൊല്ലാം ‘ ; ഹനുമാൻ സ്വാമിയെ ഏറെ ഇഷ്ടം ; ഹനുമാൻ ചിത്രങ്ങൾ വരച്ച് റിസ്വാൻ ഖാൻ

Kerala

മുതലപ്പൊഴി അഴിമുഖം പൂര്‍ണമായും മണല്‍മൂടി; മത്സ്യത്തൊഴിലാളികള്‍ പ്രതിസന്ധിയില്‍

പുതിയ വാര്‍ത്തകള്‍

അതിരപ്പള്ളിയില്‍ കാട്ടാന ആക്രമണം, യുവാവിന് പരിക്ക്

രേവന്ത് റെഡ്ഡി (ഇടത്ത്) അന്നപൂര്‍ണ്ണ കാന്‍റീനിനെ പേര് ഇന്ദിരാഗാന്ധി കാന്‍റീന്‍ എന്നാക്കി മാറ്റിയതില്‍ പ്രതിഷേധിച്ച മുനിസിപ്പല്‍ കോര്‍പറേഷന്‍ അംഗങ്ങളായ സ്ത്രീകള്‍ (വലത്ത്)

രേവന്ത് റെഡ്ഡി പെട്ടു; സ്ത്രീകളുടെ തുണിയഴിച്ച് തല്ലുകൊടുത്താലേ ഇന്ദിരാഗാന്ധിയുടെ മഹത്വം മനസ്സിലാകൂ എന്ന പ്രസംഗം വിവാദമായി

മുഹറം അവധി മാറില്ല, ഞായറാഴ്ച തന്നെ

സഹിച്ചത് കൊടും പീഡനം : ഭീഷണിയ്‌ക്ക് വഴങ്ങി ഇസ്ലാമായ യുവതികൾ വിഎച്ച്പിയുടെ സഹായത്തോടെ തിരികെ ഹിന്ദുമതത്തിലേയ്‌ക്ക്

ദിയ കൃഷ്ണയ്‌ക്ക് ആണ്‍കുഞ്ഞ്

മുഹറം ഘോഷയാത്രയ്‌ക്കിടെ മുസ്ലീം സംഘങ്ങൾ പരസ്പരം ഏറ്റുമുട്ടി ; നിരവധി പേർ ആശുപത്രിയിൽ ; ആറ് പേർ അറസ്റ്റിൽ

നിപ ബാധിച്ച പാലക്കാട് സ്വദേശിനിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

‘ജയ് ബജ്രംഗ് ബലി’ മുഴക്കി ചൈനീസ് ക്യാമ്പിലെത്തി അടിച്ച ഇന്ത്യൻ സിംഹകുട്ടികൾ :  ചൈനീസ് സൈനികരുടെ കഴുത്ത് ഒടിച്ച കമാൻഡോകൾ

റേഷന്‍ കടയില്‍ നിന്ന് വാങ്ങിയ ഗോതമ്പ് മാവില്‍ പുഴു: പാകം ചെയ്ത് കഴിച്ച 2 വിദ്യാര്‍ത്ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം

നേഹല്‍ മോദി (ഇടത്ത്) നീരവ് മോദി (വലത്ത്)

ഇന്ത്യയിലെ ബാങ്കുകളെ തട്ടിച്ച് പണം വാരിക്കൂട്ടി വിദേശത്തേക്ക് മുങ്ങല്‍ ഇനി നടക്കില്ല; ഇഡി-സിബിഐ ടീം നീരവ് മോദിയുടെ സഹോദരനെ പിടികൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies