Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വഖഫ് ബോര്‍ഡില്‍ ഇതര സമുദായത്തില്‍ നിന്നുള്ള നിയമനം: പ്രതിഷേധവുമായി മുസ്ലിം സംഘടനകള്‍, നിയമനം നടത്തിയത് അറിഞ്ഞിട്ടില്ലെന്ന് മന്ത്രി

മുസ്ലിം ഇതര സമുദായത്തില്‍പ്പെട്ടയാളെ താത്കാലികമായി നിയമിച്ചത് സംബന്ധിച്ച് തനിക്ക് അറിയില്ല. ഇക്കാര്യം പരിശോധിച്ച ശേഷം മറുപടി നല്‍കാം. നേരത്തേയും സമാന നിയമനങ്ങള്‍ നടന്നിട്ടുണ്ടെന്നും മന്ത്രി വി. അബ്ദുറഹ്‌മാന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 7, 2022, 03:49 pm IST
in Kerala

തിരുവനന്തപുരം : വഖഫ് ബോാര്‍ഡില്‍ ഇതര സമുദായത്തില്‍ നിന്നുള്ളയാളെ നിയമിച്ചതില്‍ പ്രതിഷേധവുമായി മുസ്ലിം സംഘടനകള്‍. വഖഫ് ബോര്‍ഡ് പുതിയ സിഇഒ വി.എസ്. സക്കീര്‍ ഹുസൈന്റെ സ്റ്റാഫിന്റെ താത്കാലിക നിയമനത്തിനെതിരെയാണ് പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത്.

സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് ലംഘിച്ച് വഖപ് ബോര്‍ഡില്‍ ഇതര സമുദായത്തില്‍ നിന്നുള്ളവരെ നിയമിക്കുന്നുവെന്ന് ആരോപിച്ചാണ് മുസ്ലിം സംഘടനകള്‍ പ്രതിഷേധിക്കുന്നത്. ഇതര സമുദായത്തില്‍ പെട്ടവരെ ബോര്‍ഡില്‍ തിരുകി കയറ്റുന്നു. ഇത് അവകാശ ലംഘനമാണെന്നും സമസ്ത വിഷയത്തില്‍ പ്രതികരിച്ചു.

എപ്രില്‍ 25-ന് ചേര്‍ന്ന ബോര്‍ഡ് യോഗത്തിലാണ് തൃശ്ശൂര്‍ ആലപ്പാട്ട് സ്വദേശി എ.പി.സാല്‍മോനെ സിഇഒയുടെപേഴ്‌സണല്‍ സ്റ്റാഫിലേക്ക് Â നിയമിക്കാന്‍ നടപടിക്ക് നിര്‍ദേശമുണ്ടായത്. വഖഫ് ബോര്‍ഡ് മെമ്പര്‍മാരുടെ എതിര്‍പ്പ് Â മറികടന്നായിരുന്നു ചെയര്‍മാന്‍ ടി.കെ.ഹംസയുടെ തീരുമാനം. ഔദ്യോഗിക പരിപാടികള്‍ പൂര്‍ത്തിയാക്കി സാല്‍മോന്‍ കഴിഞ്ഞ ദിവസം ജോലിയില്‍ പ്രവേശിച്ചു. മുന്‍ സിഇഒയുടെ അറ്റന്‍ഡറായിരുന്ന Â സമുദായാംഗത്തെ പിരിച്ചു വിട്ടുകൊണ്ടുള്ള പുതിയ നിയമനം അവകാശ നിഷേധമാണെന്ന് സമസ്ത നേതാവ് അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പറഞ്ഞു. Â

എന്നാല്‍ സ്വീപ്പര്‍, സെക്യൂരിറ്റി തസ്തികകളിലേക്ക് മറ്റ് സമുദായ അംഗങ്ങളെ നേരത്തെ നിയമിച്ചിട്ടുണ്ടെന്നാണ് വഖഫ് ബോര്‍ഡ് സിഇഒ വിഷയത്തില്‍ പ്രതികരിച്ചത്. യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് 2016 ജനുവരിയിലാണ് മുസ്ലിം സമുദായ അംഗത്തെ മാത്രമേ വഖഫ് ബോര്‍ഡിലേക്ക്

നിയമിക്കാവുവെന്നാണ് നിര്‍ദ്ദേശം. എന്നാല്‍ എല്‍എഡിഎഫ് സര്‍ക്കാര്‍ 2020 എപ്രിലില്‍ നിയമനം പിഎസ്‌സിക്ക് വിട്ട് കൊണ്ടിറിക്കിയ Â വിജ്ഞാപനത്തില്‍ ഈ വ്യവസ്ഥ നീക്കിയിട്ടുണ്ട്.

അതേസമയം നിയമനം വിവാദമായെങ്കിലും ഇതുസംബന്ധിച്ച് ഒന്നുമറിയില്ലെന്നാണ് വകുപ്പ് മന്ത്രി പ്രതികരിച്ചത്. മുസ്ലിം ഇതര സമുദായത്തില്‍പ്പെട്ടയാളെ താത്കാലികമായി നിയമിച്ചത് സംബന്ധിച്ച് തനിക്ക് അറിയില്ല. ഇക്കാര്യം പരിശോധിച്ച ശേഷം മറുപടി നല്‍കാം. നേരത്തേയും സമാന നിയമനങ്ങള്‍ നടന്നിട്ടുണ്ടെന്നും മന്ത്രി വി. അബ്ദുറഹ്‌മാന്‍ പ്രതികരിച്ചു.

Â

Tags: മുസ്ലിങ്ങള്‍മുസ്ലിം സംഘടനകള്‍appointmentസമസ്തWaqf BoardWaqf Board Appointment:
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി സര്‍ക്കാരിന്റെ അഞ്ച് നിയമന ശിപാര്‍ശകള്‍ ഗവര്‍ണര്‍ അംഗീകരിച്ചില്ല

Kerala

താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സര്‍ക്കാര്‍ ഉത്തരവ് തടഞ്ഞ് ഹൈക്കോടതി

Kerala

അദ്ധ്യാപക നിയമനത്തിലെ ഭിന്നശേഷി സംവരണം; മുഴുവൻ എയ്ഡഡ് മാനേജ്മെന്റിനും ബാധകമാക്കാൻ സർക്കാർ നീക്കം

Kerala

പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റില്‍ അനധികൃത നിയമനം; ഭരണാനുകൂല യൂണിയന്റെ കിരാതവാഴ്‌ച്ചക്കെതിരേ പ്രതിഷേധമുയരുന്നു

Kerala

എ എ റഹീമും ഉമർ ഫൈസിയും വഖഫ് ബോർഡിൽ: വഖഫ് ബോർഡിലെ അമുസ്‌ലിം അംഗങ്ങളെ നോമിനേറ്റ് ചെയ്തിട്ടില്ല

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊർജ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര ഉന്നതതല യോഗം ചേർന്ന് കേന്ദ്രം

കടം വാങ്ങിയ ആളെ വായ്‌പ തിരിച്ചടയ്‌ക്കാൻ വിളിക്കുന്നത് ആത്മഹത്യാ പ്രേരണയല്ല: സുപ്രീംകോടതി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.